<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6144143598001307533</id><updated>2012-02-16T23:32:42.831+05:30</updated><category term='വേറിട്ട വ്യക്തികള്‍'/><category term='കക്കാടിന്റെ പുരാവൃത്തം'/><category term='എന്റെ ജീവിതം'/><category term='പുനരെഴുത്ത്'/><category term='കഥ'/><category term='കലാലയസ്‌മരണകൾ'/><category term='സ്വപ്നങ്ങള്‍'/><title type='text'>എന്റെ ഉപാസന || Ente Upasana</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://enteupasana.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default?max-results=100'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>32</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6144143598001307533.post-5267846524720270364</id><published>2012-02-05T13:18:00.003+05:30</published><updated>2012-02-05T13:18:48.912+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ</title><content type='html'>&lt;!--[if gte mso 9]&gt;&lt;xml&gt; &lt;w:WordDocument&gt;  &lt;w:View&gt;Normal&lt;/w:View&gt;  &lt;w:Zoom&gt;0&lt;/w:Zoom&gt;  &lt;w:TrackMoves/&gt;  &lt;w:TrackFormatting/&gt;  &lt;w:PunctuationKerning/&gt;  &lt;w:ValidateAgainstSchemas/&gt;  &lt;w:SaveIfXMLInvalid&gt;false&lt;/w:SaveIfXMLInvalid&gt;  &lt;w:IgnoreMixedContent&gt;false&lt;/w:IgnoreMixedContent&gt;  &lt;w:AlwaysShowPlaceholderText&gt;false&lt;/w:AlwaysShowPlaceholderText&gt;  &lt;w:DoNotPromoteQF/&gt;  &lt;w:LidThemeOther&gt;EN-US&lt;/w:LidThemeOther&gt;  &lt;w:LidThemeAsian&gt;X-NONE&lt;/w:LidThemeAsian&gt;  &lt;w:LidThemeComplexScript&gt;X-NONE&lt;/w:LidThemeComplexScript&gt;  &lt;w:Compatibility&gt;   &lt;w:BreakWrappedTables/&gt;   &lt;w:SnapToGridInCell/&gt;   &lt;w:WrapTextWithPunct/&gt;   &lt;w:UseAsianBreakRules/&gt;   &lt;w:DontGrowAutofit/&gt;   &lt;w:SplitPgBreakAndParaMark/&gt;   &lt;w:DontVertAlignCellWithSp/&gt;   &lt;w:DontBreakConstrainedForcedTables/&gt;   &lt;w:DontVertAlignInTxbx/&gt;   &lt;w:Word11KerningPairs/&gt;   &lt;w:CachedColBalance/&gt;  &lt;/w:Compatibility&gt;  &lt;w:BrowserLevel&gt;MicrosoftInternetExplorer4&lt;/w:BrowserLevel&gt;  &lt;m:mathPr&gt;   &lt;m:mathFont m:val="Cambria Math"/&gt;   &lt;m:brkBin m:val="before"/&gt;   &lt;m:brkBinSub m:val="--"/&gt;   &lt;m:smallFrac m:val="off"/&gt;   &lt;m:dispDef/&gt;   &lt;m:lMargin m:val="0"/&gt;   &lt;m:rMargin m:val="0"/&gt;   &lt;m:defJc m:val="centerGroup"/&gt;   &lt;m:wrapIndent m:val="1440"/&gt;   &lt;m:intLim m:val="subSup"/&gt;   &lt;m:naryLim m:val="undOvr"/&gt;  &lt;/m:mathPr&gt;&lt;/w:WordDocument&gt;&lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 9]&gt;&lt;xml&gt; &lt;w:LatentStyles DefLockedState="false" DefUnhideWhenUsed="true"  DefSemiHidden="true" DefQFormat="false" DefPriority="99"  LatentStyleCount="267"&gt;  &lt;w:LsdException Locked="false" Priority="0" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Normal"/&gt;  &lt;w:LsdException Locked="false" Priority="9" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="heading 1"/&gt;  &lt;w:LsdException Locked="false" Priority="9" QFormat="true" Name="heading 2"/&gt;  &lt;w:LsdException Locked="false" Priority="9" QFormat="true" Name="heading 3"/&gt;  &lt;w:LsdException Locked="false" Priority="9" QFormat="true" Name="heading 4"/&gt;  &lt;w:LsdException Locked="false" Priority="9" QFormat="true" Name="heading 5"/&gt;  &lt;w:LsdException Locked="false" Priority="9" QFormat="true" Name="heading 6"/&gt;  &lt;w:LsdException Locked="false" Priority="9" QFormat="true" Name="heading 7"/&gt;  &lt;w:LsdException Locked="false" Priority="9" QFormat="true" Name="heading 8"/&gt;  &lt;w:LsdException Locked="false" Priority="9" QFormat="true" Name="heading 9"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 1"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 2"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 3"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 4"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 5"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 6"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 7"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 8"/&gt;  &lt;w:LsdException Locked="false" Priority="39" Name="toc 9"/&gt;  &lt;w:LsdException Locked="false" Priority="35" QFormat="true" Name="caption"/&gt;  &lt;w:LsdException Locked="false" Priority="10" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Title"/&gt;  &lt;w:LsdException Locked="false" Priority="1" Name="Default Paragraph Font"/&gt;  &lt;w:LsdException Locked="false" Priority="11" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Subtitle"/&gt;  &lt;w:LsdException Locked="false" Priority="22" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Strong"/&gt;  &lt;w:LsdException Locked="false" Priority="20" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Emphasis"/&gt;  &lt;w:LsdException Locked="false" Priority="59" SemiHidden="false"   UnhideWhenUsed="false" Name="Table Grid"/&gt;  &lt;w:LsdException Locked="false" UnhideWhenUsed="false" Name="Placeholder Text"/&gt;  &lt;w:LsdException Locked="false" Priority="1" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="No Spacing"/&gt;  &lt;w:LsdException Locked="false" Priority="60" SemiHidden="false"   UnhideWhenUsed="false" Name="Light Shading"/&gt;  &lt;w:LsdException Locked="false" Priority="61" SemiHidden="false"   UnhideWhenUsed="false" Name="Light List"/&gt;  &lt;w:LsdException Locked="false" Priority="62" SemiHidden="false"   UnhideWhenUsed="false" Name="Light Grid"/&gt;  &lt;w:LsdException Locked="false" Priority="63" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 1"/&gt;  &lt;w:LsdException Locked="false" Priority="64" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 2"/&gt;  &lt;w:LsdException Locked="false" Priority="65" SemiHidden="false"   UnhideWhenUsed="false" Name="Medium List 1"/&gt;  &lt;w:LsdException Locked="false" Priority="66" SemiHidden="false"   UnhideWhenUsed="false" Name="Medium List 2"/&gt;  &lt;w:LsdException Locked="false" Priority="67" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 1"/&gt;  &lt;w:LsdException Locked="false" Priority="68" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 2"/&gt;  &lt;w:LsdException Locked="false" Priority="69" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 3"/&gt;  &lt;w:LsdException Locked="false" Priority="70" SemiHidden="false"   UnhideWhenUsed="false" Name="Dark List"/&gt;  &lt;w:LsdException Locked="false" Priority="71" SemiHidden="false"   UnhideWhenUsed="false" Name="Colorful Shading"/&gt;  &lt;w:LsdException Locked="false" Priority="72" SemiHidden="false"   UnhideWhenUsed="false" Name="Colorful List"/&gt;  &lt;w:LsdException Locked="false" Priority="73" SemiHidden="false"   UnhideWhenUsed="false" Name="Colorful Grid"/&gt;  &lt;w:LsdException Locked="false" Priority="60" SemiHidden="false"   UnhideWhenUsed="false" Name="Light Shading Accent 1"/&gt;  &lt;w:LsdException Locked="false" Priority="61" SemiHidden="false"   UnhideWhenUsed="false" Name="Light List Accent 1"/&gt;  &lt;w:LsdException Locked="false" Priority="62" SemiHidden="false"   UnhideWhenUsed="false" Name="Light Grid Accent 1"/&gt;  &lt;w:LsdException Locked="false" Priority="63" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 1 Accent 1"/&gt;  &lt;w:LsdException Locked="false" Priority="64" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 2 Accent 1"/&gt;  &lt;w:LsdException Locked="false" Priority="65" SemiHidden="false"   UnhideWhenUsed="false" Name="Medium List 1 Accent 1"/&gt;  &lt;w:LsdException Locked="false" UnhideWhenUsed="false" Name="Revision"/&gt;  &lt;w:LsdException Locked="false" Priority="34" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="List Paragraph"/&gt;  &lt;w:LsdException Locked="false" Priority="29" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Quote"/&gt;  &lt;w:LsdException Locked="false" Priority="30" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Intense Quote"/&gt;  &lt;w:LsdException Locked="false" Priority="66" SemiHidden="false"   UnhideWhenUsed="false" Name="Medium List 2 Accent 1"/&gt;  &lt;w:LsdException Locked="false" Priority="67" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 1 Accent 1"/&gt;  &lt;w:LsdException Locked="false" Priority="68" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 2 Accent 1"/&gt;  &lt;w:LsdException Locked="false" Priority="69" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 3 Accent 1"/&gt;  &lt;w:LsdException Locked="false" Priority="70" SemiHidden="false"   UnhideWhenUsed="false" Name="Dark List Accent 1"/&gt;  &lt;w:LsdException Locked="false" Priority="71" SemiHidden="false"   UnhideWhenUsed="false" Name="Colorful Shading Accent 1"/&gt;  &lt;w:LsdException Locked="false" Priority="72" SemiHidden="false"   UnhideWhenUsed="false" Name="Colorful List Accent 1"/&gt;  &lt;w:LsdException Locked="false" Priority="73" SemiHidden="false"   UnhideWhenUsed="false" Name="Colorful Grid Accent 1"/&gt;  &lt;w:LsdException Locked="false" Priority="60" SemiHidden="false"   UnhideWhenUsed="false" Name="Light Shading Accent 2"/&gt;  &lt;w:LsdException Locked="false" Priority="61" SemiHidden="false"   UnhideWhenUsed="false" Name="Light List Accent 2"/&gt;  &lt;w:LsdException Locked="false" Priority="62" SemiHidden="false"   UnhideWhenUsed="false" Name="Light Grid Accent 2"/&gt;  &lt;w:LsdException Locked="false" Priority="63" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 1 Accent 2"/&gt;  &lt;w:LsdException Locked="false" Priority="64" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 2 Accent 2"/&gt;  &lt;w:LsdException Locked="false" Priority="65" SemiHidden="false"   UnhideWhenUsed="false" Name="Medium List 1 Accent 2"/&gt;  &lt;w:LsdException Locked="false" Priority="66" SemiHidden="false"   UnhideWhenUsed="false" Name="Medium List 2 Accent 2"/&gt;  &lt;w:LsdException Locked="false" Priority="67" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 1 Accent 2"/&gt;  &lt;w:LsdException Locked="false" Priority="68" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 2 Accent 2"/&gt;  &lt;w:LsdException Locked="false" Priority="69" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 3 Accent 2"/&gt;  &lt;w:LsdException Locked="false" Priority="70" SemiHidden="false"   UnhideWhenUsed="false" Name="Dark List Accent 2"/&gt;  &lt;w:LsdException Locked="false" Priority="71" SemiHidden="false"   UnhideWhenUsed="false" Name="Colorful Shading Accent 2"/&gt;  &lt;w:LsdException Locked="false" Priority="72" SemiHidden="false"   UnhideWhenUsed="false" Name="Colorful List Accent 2"/&gt;  &lt;w:LsdException Locked="false" Priority="73" SemiHidden="false"   UnhideWhenUsed="false" Name="Colorful Grid Accent 2"/&gt;  &lt;w:LsdException Locked="false" Priority="60" SemiHidden="false"   UnhideWhenUsed="false" Name="Light Shading Accent 3"/&gt;  &lt;w:LsdException Locked="false" Priority="61" SemiHidden="false"   UnhideWhenUsed="false" Name="Light List Accent 3"/&gt;  &lt;w:LsdException Locked="false" Priority="62" SemiHidden="false"   UnhideWhenUsed="false" Name="Light Grid Accent 3"/&gt;  &lt;w:LsdException Locked="false" Priority="63" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 1 Accent 3"/&gt;  &lt;w:LsdException Locked="false" Priority="64" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 2 Accent 3"/&gt;  &lt;w:LsdException Locked="false" Priority="65" SemiHidden="false"   UnhideWhenUsed="false" Name="Medium List 1 Accent 3"/&gt;  &lt;w:LsdException Locked="false" Priority="66" SemiHidden="false"   UnhideWhenUsed="false" Name="Medium List 2 Accent 3"/&gt;  &lt;w:LsdException Locked="false" Priority="67" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 1 Accent 3"/&gt;  &lt;w:LsdException Locked="false" Priority="68" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 2 Accent 3"/&gt;  &lt;w:LsdException Locked="false" Priority="69" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 3 Accent 3"/&gt;  &lt;w:LsdException Locked="false" Priority="70" SemiHidden="false"   UnhideWhenUsed="false" Name="Dark List Accent 3"/&gt;  &lt;w:LsdException Locked="false" Priority="71" SemiHidden="false"   UnhideWhenUsed="false" Name="Colorful Shading Accent 3"/&gt;  &lt;w:LsdException Locked="false" Priority="72" SemiHidden="false"   UnhideWhenUsed="false" Name="Colorful List Accent 3"/&gt;  &lt;w:LsdException Locked="false" Priority="73" SemiHidden="false"   UnhideWhenUsed="false" Name="Colorful Grid Accent 3"/&gt;  &lt;w:LsdException Locked="false" Priority="60" SemiHidden="false"   UnhideWhenUsed="false" Name="Light Shading Accent 4"/&gt;  &lt;w:LsdException Locked="false" Priority="61" SemiHidden="false"   UnhideWhenUsed="false" Name="Light List Accent 4"/&gt;  &lt;w:LsdException Locked="false" Priority="62" SemiHidden="false"   UnhideWhenUsed="false" Name="Light Grid Accent 4"/&gt;  &lt;w:LsdException Locked="false" Priority="63" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 1 Accent 4"/&gt;  &lt;w:LsdException Locked="false" Priority="64" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 2 Accent 4"/&gt;  &lt;w:LsdException Locked="false" Priority="65" SemiHidden="false"   UnhideWhenUsed="false" Name="Medium List 1 Accent 4"/&gt;  &lt;w:LsdException Locked="false" Priority="66" SemiHidden="false"   UnhideWhenUsed="false" Name="Medium List 2 Accent 4"/&gt;  &lt;w:LsdException Locked="false" Priority="67" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 1 Accent 4"/&gt;  &lt;w:LsdException Locked="false" Priority="68" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 2 Accent 4"/&gt;  &lt;w:LsdException Locked="false" Priority="69" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 3 Accent 4"/&gt;  &lt;w:LsdException Locked="false" Priority="70" SemiHidden="false"   UnhideWhenUsed="false" Name="Dark List Accent 4"/&gt;  &lt;w:LsdException Locked="false" Priority="71" SemiHidden="false"   UnhideWhenUsed="false" Name="Colorful Shading Accent 4"/&gt;  &lt;w:LsdException Locked="false" Priority="72" SemiHidden="false"   UnhideWhenUsed="false" Name="Colorful List Accent 4"/&gt;  &lt;w:LsdException Locked="false" Priority="73" SemiHidden="false"   UnhideWhenUsed="false" Name="Colorful Grid Accent 4"/&gt;  &lt;w:LsdException Locked="false" Priority="60" SemiHidden="false"   UnhideWhenUsed="false" Name="Light Shading Accent 5"/&gt;  &lt;w:LsdException Locked="false" Priority="61" SemiHidden="false"   UnhideWhenUsed="false" Name="Light List Accent 5"/&gt;  &lt;w:LsdException Locked="false" Priority="62" SemiHidden="false"   UnhideWhenUsed="false" Name="Light Grid Accent 5"/&gt;  &lt;w:LsdException Locked="false" Priority="63" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 1 Accent 5"/&gt;  &lt;w:LsdException Locked="false" Priority="64" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 2 Accent 5"/&gt;  &lt;w:LsdException Locked="false" Priority="65" SemiHidden="false"   UnhideWhenUsed="false" Name="Medium List 1 Accent 5"/&gt;  &lt;w:LsdException Locked="false" Priority="66" SemiHidden="false"   UnhideWhenUsed="false" Name="Medium List 2 Accent 5"/&gt;  &lt;w:LsdException Locked="false" Priority="67" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 1 Accent 5"/&gt;  &lt;w:LsdException Locked="false" Priority="68" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 2 Accent 5"/&gt;  &lt;w:LsdException Locked="false" Priority="69" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 3 Accent 5"/&gt;  &lt;w:LsdException Locked="false" Priority="70" SemiHidden="false"   UnhideWhenUsed="false" Name="Dark List Accent 5"/&gt;  &lt;w:LsdException Locked="false" Priority="71" SemiHidden="false"   UnhideWhenUsed="false" Name="Colorful Shading Accent 5"/&gt;  &lt;w:LsdException Locked="false" Priority="72" SemiHidden="false"   UnhideWhenUsed="false" Name="Colorful List Accent 5"/&gt;  &lt;w:LsdException Locked="false" Priority="73" SemiHidden="false"   UnhideWhenUsed="false" Name="Colorful Grid Accent 5"/&gt;  &lt;w:LsdException Locked="false" Priority="60" SemiHidden="false"   UnhideWhenUsed="false" Name="Light Shading Accent 6"/&gt;  &lt;w:LsdException Locked="false" Priority="61" SemiHidden="false"   UnhideWhenUsed="false" Name="Light List Accent 6"/&gt;  &lt;w:LsdException Locked="false" Priority="62" SemiHidden="false"   UnhideWhenUsed="false" Name="Light Grid Accent 6"/&gt;  &lt;w:LsdException Locked="false" Priority="63" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 1 Accent 6"/&gt;  &lt;w:LsdException Locked="false" Priority="64" SemiHidden="false"   UnhideWhenUsed="false" Name="Medium Shading 2 Accent 6"/&gt;  &lt;w:LsdException Locked="false" Priority="65" SemiHidden="false"   UnhideWhenUsed="false" Name="Medium List 1 Accent 6"/&gt;  &lt;w:LsdException Locked="false" Priority="66" SemiHidden="false"   UnhideWhenUsed="false" Name="Medium List 2 Accent 6"/&gt;  &lt;w:LsdException Locked="false" Priority="67" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 1 Accent 6"/&gt;  &lt;w:LsdException Locked="false" Priority="68" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 2 Accent 6"/&gt;  &lt;w:LsdException Locked="false" Priority="69" SemiHidden="false"   UnhideWhenUsed="false" Name="Medium Grid 3 Accent 6"/&gt;  &lt;w:LsdException Locked="false" Priority="70" SemiHidden="false"   UnhideWhenUsed="false" Name="Dark List Accent 6"/&gt;  &lt;w:LsdException Locked="false" Priority="71" SemiHidden="false"   UnhideWhenUsed="false" Name="Colorful Shading Accent 6"/&gt;  &lt;w:LsdException Locked="false" Priority="72" SemiHidden="false"   UnhideWhenUsed="false" Name="Colorful List Accent 6"/&gt;  &lt;w:LsdException Locked="false" Priority="73" SemiHidden="false"   UnhideWhenUsed="false" Name="Colorful Grid Accent 6"/&gt;  &lt;w:LsdException Locked="false" Priority="19" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Subtle Emphasis"/&gt;  &lt;w:LsdException Locked="false" Priority="21" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Intense Emphasis"/&gt;  &lt;w:LsdException Locked="false" Priority="31" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Subtle Reference"/&gt;  &lt;w:LsdException Locked="false" Priority="32" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Intense Reference"/&gt;  &lt;w:LsdException Locked="false" Priority="33" SemiHidden="false"   UnhideWhenUsed="false" QFormat="true" Name="Book Title"/&gt;  &lt;w:LsdException Locked="false" Priority="37" Name="Bibliography"/&gt;  &lt;w:LsdException Locked="false" Priority="39" QFormat="true" Name="TOC Heading"/&gt; &lt;/w:LatentStyles&gt;&lt;/xml&gt;&lt;![endif]--&gt;&lt;!--[if gte mso 10]&gt;&lt;style&gt; /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-priority:99; mso-style-qformat:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:11.0pt; font-family:"Calibri","sans-serif"; mso-ascii-font-family:Calibri; mso-ascii-theme-font:minor-latin; mso-fareast-font-family:"Times New Roman"; mso-fareast-theme-font:minor-fareast; mso-hansi-font-family:Calibri; mso-hansi-theme-font:minor-latin; mso-bidi-font-family:"Times New Roman"; mso-bidi-theme-font:minor-bidi;}&lt;/style&gt;&lt;![endif]--&gt;&lt;br /&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;കെ.ആർ പുരം ടിൻഫാക്‌ടറിജംങ്‌ഷനു കുറുകെ പുതുതായി പണിത മേൽപ്പാലത്തിൽവച്ച്, മദ്ധ്യവയസ്കനായ ഒരു യാചകനു അമ്പതുരൂപഭിക്ഷയായി നൽകാൻ കാരണം ഞാൻ ധനികനായതിനാലോ, നല്ല ജോലിയുള്ളതിനാലോ ഒന്നുമല്ല. മറിച്ച്അക്കാലത്തു കഠിനമായി പിടികൂടിയിരുന്ന, നിർദ്ധനരോടുള്ള ഉദാരമനോഭാവമാണ് കാരണം. എന്നെസംബന്ധിച്ചു ഇത്തരം ഉദാരത ആത്മഹത്യാപരം കൂടിയാണ്. കാരണങ്ങൾ ഇനി പറയുന്നു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;1. ഞാൻ ബാംഗ്ലൂരിൽഎത്തിയിട്ടു രണ്ട് ആഴ്ചയേ ആയുള്ളൂ. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;2. എനിക്കു ജോലിയില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;3. കയ്യിൽ ചുരുങ്ങിയതുകയേ ഉള്ളൂ. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;കാരണങ്ങൾ ഇനിയുമുണ്ടെങ്കിലുംമേൽപറഞ്ഞ മൂന്നെണ്ണമാണ് മുഖ്യം. ഇപ്പോൾ വേറെയൊന്നു കൂടി സൂചിപ്പിക്കേണ്ടത് അത്യാവശ്യമാണ്.എങ്കിലേ എന്റെ ഉദാരമനോഭാവത്തിന്റെ വൈവിധ്യവും, വിചിത്രതയും പിടികിട്ടുകയുള്ളൂ. കാര്യമിതാണ്.ഞാൻ അമ്പതുരൂപ ഭിക്ഷയായി കൊടുത്ത യാചകനു പ്രത്യക്ഷത്തിൽ യാതൊരു അവശതയും ഉണ്ടായിരുന്നില്ല.അധികം പൊക്കമില്ലാത്ത ഇരുണ്ടനിറക്കാരനാണ് കഥാപാത്രം. അത്യാവശ്യം തടിയുണ്ട്. നല്ലആരോഗ്യം ഒറ്റനോട്ടത്തിൽ തോന്നിക്കുന്ന അദ്ദേഹത്തിനു ശാരീരികാവശതകൾ ഉണ്ടെന്നുവിശ്വസിക്കാൻ തീർത്തും പ്രയാസമാണ്. ബുദ്ധിജീവികൾക്കു ഇണങ്ങുന്ന ഊശാൻതാടിയാണ് മറ്റുയാചകരിൽനിന്നു ഇദ്ദേഹത്തെ വേർതിരിക്കുന്ന വേറൊരു ഘടകം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ടിൻഫാക്ടറി ജം‌ങ്ഷനെപറ്റി കുറച്ചു കാര്യങ്ങൾ. ബാംഗ്ലൂരിലെ പേരും പെരുമയുമുള്ള ജംങ്ഷനുകളിൽ ടിൻഫാക്‌ടറിജംങ്ഷൻ പെടുന്നില്ല. പക്ഷേ യാത്രക്കാരുടേയും വാഹനങ്ങളുടേയും തിരക്ക് പരിഗണിച്ചാൽ നഗരത്തിലെപ്രധാനപ്പെട്ട ജം­ങ്ഷനുകളിൽ ഒന്നായി ഇതുണ്ടാകും. ഹെബ്ബാൽ, സിൽക്ക് ബോർഡ്, ഇന്ദിരനഗർ,കെ.ആർ പുരം എന്നിവിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹബ്ബാണ് ഈ ജംങ്ഷൻ. കോലാർജില്ലയിലേക്കുള്ള പ്രധാനപാത ഈ ഈ ജംങ്‌ഷനിലൂടെ കടന്നുപോകുന്നു. ദിവസവും പതിനായിരക്കണക്കിനുആളുകൾ വന്നുപോകുന്ന സ്ഥലം. ഇവിടെ പ്രത്യേകമായി രൂപകല്പന ചെയ്ത കൂറ്റൻ ഇരുമ്പുസ്പാനുകൾകൊണ്ടുമേൽപ്പാലം സ്ഥാപിച്ചത് നന്ദീഷ്റെഡ്‌ഢി എം.എൽ.എയുടെ കാലത്താണ്. ഉൽഘാടനവും അദ്ദേഹംനിർവഹിച്ചു. ഈ ഉൽഘാടനമാണ് നമ്മുടെ കഥാപാത്രമായ യാചകനെ പ്രശസ്തിയിലെത്തിച്ചത്. സംഭവംഇനി പറയുന്നവിധം നടന്നുവെന്നു വിശ്വസിക്കപ്പെടുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഉൽഘാടനദിവസംരാവിലെ തന്നെ മേൽപ്പാലവും പരിസരവും കൊടിതോരണങ്ങളാൽ അലങ്കരിക്കപ്പെട്ടു. എങ്ങും ജനസാഗരം.മേൽപ്പാലം ടിൻഫാക്ടറി ജംങ്ഷനടുത്തുള്ള സമീപവാസികളുടെ മാത്രം സ്വപ്നമല്ലായിരുന്നു. അതുവഴിയാത്രചെയ്യുന്നവരുടേയും, യാചകരുടേയും കൂടി ചിരകാല അഭിലാഷമായിരുന്നു. നന്ദീഷ്റെഡ്ഡിഎം.എൽ.എ നാടമുറിച്ചു ഫ്ലൈഓവർ ഉൽഘാടനം ചെയ്തശേഷം മേൽപ്പാലത്തിലൂടെ നടക്കാൻആരംഭിച്ചു. നാലഞ്ച് ചുവട് മുന്നോട്ടുവച്ചതേയുള്ളൂ. ഉടനെ നമ്മുടെ കഥാപാത്രം എം.എൽ.എയേയുംസംഘത്തേയും വെട്ടിച്ചു മുന്നോട്ടുകുതിച്ചു. മേൽപ്പാലത്തിന്റെ മദ്ധ്യഭാഗത്തു എത്തിയപ്പോൾനിന്നു. അവിടെ വെയിലെത്താത്ത, സൗകര്യപ്രദമായ ഒരിടത്തു തോർത്തുമുണ്ട് വിരിച്ചുഭിക്ഷ ചോദിക്കാനിരുന്നത്രെ. മുൻകൂട്ടിയുള്ള സീറ്റുപിടുത്തം. എം.എൽ.എ കടന്നുപോയപ്പോൾയാചകൻ ‘സാറേ വല്ലതും തരണേ’ എന്നു ആവശ്യപ്പെടുകയും ചെയ്തു. ദയാവാനായ ജനപ്രതിനിധി പത്തുരൂപകൊടുത്തെന്നാണ് ഐതിഹ്യം. ഇത്രയുമാണ് ടിൻഫാക്‌ടറി ജംങ്ഷനും, മേൽപ്പാലവും, യാചകനുംതമ്മിലുള്ള പരസ്പരബന്ധം. ഇവർക്കിടയിലേക്കാണ് തൊഴിലന്വേഷകനായി ഞാനെത്തുന്നത്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മേൽപ്പാലത്തിൽ മൂന്നുദിവസംതുടർച്ചയായി ആരോഗ്യദൃഢഗാത്രനായ യാചകനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ശാരീരികന്യൂനതഎന്താണെന്നറിയാൻ എനിക്കു താല്പര്യമായി. ഷർട്ടിലോ ശരീരത്തിലോ അധികം അഴുക്കുകൾ കാണാറില്ല.കുളിക്കാത്തതു മൂലം തലമുടി ജട പിടിച്ചിട്ടില്ല. ചില്ലറയിടാൻ മുന്നിൽ വിരിച്ച തുണിയിൽമാത്രമല്ലാതെ ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിൽ ഒരു കീറൽ പോലുമില്ല. മറ്റു യാചകരെല്ലാംമദ്ധ്യവയസ്കനേക്കാളും പ്രായമുള്ളവരാണ്. ദയനീയത എല്ലാവരിലും ദൃശ്യവുമാണ്. അവർ വഴിയാത്രക്കാരോടുമിതമായരീതിയിൽ കൈത്തലം നീട്ടി ഭിക്ഷചോദിക്കുമ്പോൾ, നമ്മുടെ കഥാപാത്രംഅനുവർത്തിക്കുന്നത് വന്യമായ രീതിയാണ്. എല്ലാ വഴിയാത്രക്കാർക്കു നേരെയും മൂന്നുതവണയെങ്കിലുംകൈകൾ വികലമായി ചലിപ്പിച്ചു ഇരക്കും. പ്രായം കുറഞ്ഞവരുടെ കാലുപിടിക്കാൻ ആയുന്നത്സ്ഥിരം അടവ്. മൂന്നുദിവസം ഇദ്ദേഹത്തിന്റെ ‘പ്രകടനങ്ങൾ’ കണ്ടു. നാലാമത്തെ ദിവസം നേരിട്ടുസംസാരിക്കാൻ തീരുമാനിച്ചു. ആരോഗ്യദൃഢഗാത്രനും പ്രായക്കുറവുമുള്ള താങ്കൾ എന്തിനാണ്,പണിയെടുക്കാതെ, ഭിക്ഷയിരന്നു ജീവിക്കുന്നത്? ഇതായിർന്നു ഞാൻ ചോദിക്കാൻ കരുതിവച്ചത്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;നാലാമത്തെ ദിവസം ശനിയാഴ്ചയായിരുന്നു.മൂന്നുമണി കഴിഞ്ഞ സമയം. ഞാൻ മഡിവാളയിൽ പോയി സിക്‌സനെ കാണാമെന്നു കരുതി. റോഡിലും മേൽപ്പാലത്തിലുംതിരക്ക് കുറവായിരുന്നു. യാചകനെ കടന്നുപോയപ്പോൾ അദ്ദേഹം എന്റെ കാലുപിടിച്ചു. അതുപ്രതീക്ഷിച്ചിരുന്നതിനാൽ ഞാൻ കാൽ തട്ടിമാറ്റിയില്ല. യാചകനു മുന്നിൽ ഒരുകാൽ മടക്കികുന്തിച്ചിരുന്നു. ബാംഗ്ലൂരിൽ പുതുമുഖമായതിനാൽ കന്നഡ അറിയില്ല. ഇദ്ദേഹമാണെങ്കിൽതമിഴനാണെന്നു തോന്നുന്നില്ല. ഹിന്ദിയും വശമുണ്ടാകാൻ സാധ്യതയില്ല. എന്നാൽപിന്നെഇംഗ്ലീഷിൽ തന്നെ സംസാരിക്കാമെന്നു തീരുമാനിച്ചു. ഒരുപക്ഷേ യാചകനും ഇംഗ്ലീഷ്അറിഞ്ഞേക്കാം. ബാംഗ്ലൂർ അല്ലേ ദേശം. കൂടാതെ യാചകനെ കാണാൻ തെറ്റില്ലല്ലോ. പണ്ട്വല്ല സിനിമാ നിർമാതാവെങ്ങാനും ആയിരുന്നെങ്കിലോ?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ചോദിച്ചു.“വാട്ടീസ് യുവർ പ്രോബ്ലം?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്റെ ഊഹം ശരിയായിരുന്നു.യാചകനു ചോദ്യം മനസ്സിലായി. അദ്ദേഹം കരയാൻ തുടങ്ങി. ബുദ്ധിജീവി താടിയിലൂടെ കണ്ണുനീർഒലിച്ചിറങ്ങി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“പ്രോബ്ലം&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;” കുറച്ചുനേരം എന്തോ ആലോചിച്ചശേഷം, അദ്ദേഹം ഇടതുമാറിടത്തിൽ വിരലുകൾശക്തമായി അമർത്തിപ്പിടിച്ചു. “&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;.. ഹാർട്ട്. ഹാർട്ട് പ്രോബ്ലം സാർ!”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പറഞ്ഞുകഴിഞ്ഞതും ചുമച്ചു.നിലക്കാത്ത ചുമ. എന്റെ ഹൃദയം അലിഞ്ഞു. ജീവിതമെന്നത് എത്ര കോമാളിത്തരമാണ്. തികച്ചുംആരോഗ്യവാനെന്നു കരുതിയ ഒരുവനു വളരെ അപകടസാധ്യതയുള്ള അസുഖമാണെന്ന്. അതും ഹൃദയത്തിനു!&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചുമക്കുന്നതിനിടയിൽയാചകൻ പുലമ്പി. “ഓപ്പറേഷൻ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt; ബേകു”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഓപ്പറേഷൻ ചെയ്താൽശരിയാകുമെന്ന്. പ്രതീക്ഷയുടെ നാളം അണഞ്ഞിട്ടില്ല. എനിക്കു സന്തോഷമായി. തൽക്കാലംജീവനു ആപത്തില്ലല്ലോ? യാചകനെ കാര്യമായി സഹായിക്കണമെന്നു ഉറപ്പിച്ചു. പഴ്സ് തുറന്നുഅമ്പതുരൂപ കൊടുത്തു. എല്ലാവരും ഇങ്ങിനെ സഹായിച്ചാൽ ഓപ്പറേഷനുള്ള തുക സ്വരൂപിക്കാൻ ബുദ്ധിമുട്ടില്ല.ഞാൻ കൊടുത്ത അമ്പതുരൂപ നോട്ട് യാചകൻ തിടുക്കത്തിൽ, തട്ടിപ്പറിച്ചു വാങ്ങി. പാവത്തിനുഎത്രയും വേഗം ഓപ്പറേഷനുള്ള പണം ലഭിക്കട്ടെ എന്നു പ്രാർത്ഥിച്ചു തിരിച്ചുപോന്നു. ഞാൻഅമ്പതുരൂപ നൽകുന്നതു മറ്റു യാചകർ കണ്ടിരുന്നു. അവരിൽ കൈകാലുകൾ ഇല്ലാത്തവരും, വളരെപ്രായമായവരും ഉണ്ട്. ഞാൻ കടന്നുപോയപ്പോൾ, അവരെല്ലാം പ്രതീക്ഷയോടെ നോക്കി. ആരെയുംഗൗനിക്കാൻ പോയില്ല. ഇവിടെ ഒരുവന്റെ ഹൃദയത്തിനു, തദ്വാരാ ജീവനും, പ്രശ്നമായിരിക്കുമ്പോഴാണ്മറ്റുചിലർ കൈകാലുകൾ കാട്ടി കാശുവാങ്ങുന്നത്. സത്യത്തിൽ ഇവരെല്ലാം മദ്ധ്യവയസ്കനായയാചകനുവേണ്ടി ഭിക്ഷ ചോദിക്കേണ്ടവരല്ലേ?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ മേൽപ്പാലത്തിൽനിന്നുഇറങ്ങി മാരിയമ്മൻ കോവിൽ ബസ്‌സ്റ്റോപ്പിൽ എത്തി. മഡിവാളയിലേക്കുള്ള ബസ് കാത്തുനിന്നു.അപ്പോൾ യാചകൻ മേൽപ്പാലത്തിൽ നിന്നിറങ്ങി ഇന്ത്യൻഓയിലിന്റെ പെട്രോൾപമ്പ് കടന്നു, തിരക്കിട്ടുനടന്നുപോകുന്നത് കണ്ടു. പാവത്തിനു വിശക്കുന്നുണ്ടാകണം. ഭക്ഷണം വാങ്ങിക്കഴിക്കാൻപോകുന്നതാണ്. പറ്റിയാൽ ഇനിയുള്ള ദിവസങ്ങളിലും യാചകനെ സഹായിക്കണമെന്നു ഉറപ്പിച്ചു.ആ ഉദാരതയിൽ അതിരറ്റു സന്തോഷിച്ചു. പാവങ്ങളെ സഹായിക്കണം. അല്ലാതെയുള്ള ജീവിതംകൊണ്ടു,എത്ര ധനം നേടിയാലും, എന്തു ഫലം. എന്തു സംതൃപ്തി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ മടിവാളയിലെത്തി.സിക്‌സനേയും കുട്ടനേയും കണ്ടു. സൊറ പറയുന്നതിനിടയിൽ മദ്ധ്യവയസ്കനെപ്പറ്റി പരാമർശിച്ചു.അമ്പതുരൂപ നൽകിയ കാര്യം പറഞ്ഞു. അവർക്കും സന്തോഷമായി. എന്നെ അഭിനന്ദിച്ചു.പുകഴ്ത്തി. ഞാൻ എല്ലാം സസന്തോഷം ഏറ്റുവാങ്ങി. അന്നുരാത്രി റൂമിൽ തങ്ങാമെന്നു സിക്‌സൻസൂചിപ്പിച്ചെങ്കിലും വഴങ്ങിയില്ല. എട്ടരയോടെ കെ.ആർ പുരത്തേക്കു തിരിച്ചു. തിരക്കൊഴിഞ്ഞഔട്ടർ‌റിങ്ങ് റോഡിലൂടെ യാത്ര രസകരമായിരുന്നു. ഒമ്പതുമണിക്കു ടിൻഫാക്‌ടറി ജംങ്ഷനിൽ എത്തി.മേൽപ്പാലത്തിൽ യാചകനെ കണ്ടില്ല. ആരുമില്ലാത്തതിനാൽ എഴുന്നേറ്റു പോയിരിക്കും. റോഡിൽവാഹനങ്ങൾ കുറവായിരുന്നു. ഇന്ത്യൻഓയിലിന്റെ പെട്രോൾപമ്പും ടിൻഫാക്‌ടറിയുടെ ഗേറ്റുംകടന്നു ഞാൻ നടന്നു. ഉദയനഗറിലേക്കുള്ള വഴിയിൽ പ്രവേശിച്ചു. ഇടതുവശത്തുള്ളവെങ്കടേശ്വര ബാറിനു മുന്നിൽ നല്ല തിരക്ക്. വാരാന്ത്യം ഗംഭീരമാക്കാൻ എല്ലാവരുംഅക്ഷമരായി ക്യൂ നിൽക്കുന്നു. അവരോടു വെറുപ്പുതോന്നി. മദ്യപാനം എനിക്കു ഇഷ്ടമുള്ളസംഗതിയേയല്ല. ജീവിതത്തിൽ ഇന്നുവരെ മദ്യപിച്ചിട്ടില്ല. മദ്യപിക്കില്ലെന്നാണ്തീരുമാനമെടുത്തിരിക്കുന്നത്. ഞാൻ ക്യൂവിൽനിന്നു നോട്ടം മാറ്റി നടത്തം തുടർന്നു. അപ്പോഴാണ്അതു കണ്ടത്. ഉദയനഗർ പ്രവേശനകവാടത്തിന്റെ വലതുവശത്തു, ഹനുമാൻ മണ്ഢപത്തിന്റെ അരുകിൽഒരാൾ കുടിച്ചു പൂസായി കിടക്കുന്നു. അരയിൽ തുണിയില്ല. വായിൽനിന്നു തുപ്പൽഒലിച്ചിറങ്ങുന്നു. ഞാൻ അയാളുടെ മുഖത്തു നോക്കി. ഹൃദ്രോഗിയായ യാചകൻ! അദ്ദേഹവുംവാരാന്ത്യം ഗംഭീര്യമാക്കിയിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇത്തരമൊരു നിലയിൽയാചകനെ കണ്ടതിൽ ഞാൻ നിരാശനായി. അടുത്തുചെന്നു മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ഉറങ്ങുകയല്ല,ലഹരിയുടെ മയക്കമാണ്. ഞാൻ തോളിൽ തട്ടിവിളിച്ചു. അഞ്ചാറുതവണ ശരീരം ഉലച്ചപ്പോൾഅദ്ദേഹം പ്രയാസപ്പെട്ടു കണ്ണുകൾ പാതിതുറന്നു. അതും മൂന്നു സെക്കന്റ് മാത്രം. മുന്നിൽനിൽക്കുന്നത് ആരാണെന്നു മനസ്സിലായപ്പോൾ പെട്ടെന്നു കണ്ണടച്ച് ‘ഗാഢനിദ്ര’യിലാണ്ടു. ഞാൻഇശ്ചാഭംഗത്തോടെ തിരിച്ചു നടന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പിറ്റേന്നു ഉച്ചയ്ക്കുടിൻഫാക്‌ടറി ജം‌ങ്ഷനിലേക്കു പോകുമ്പോൾ ഇന്നലെ നടന്ന സംഭവത്തെപ്പറ്റി യാചകനോടുചോദിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ആദ്യത്തെ ചിന്തയിൽ ഇനി യാചകനുമായിബന്ധം വേണ്ടെന്നു തോന്നിയെങ്കിലും, ഒരു പരീക്ഷണം കൂടിയാകാം എന്ന അഭിപ്രായവുംമനസ്സിലുണ്ടായി. ഒരുപക്ഷേ മദ്യപാനം ഹൃദ്രോഗികൾക്കു എത്രമാത്രം അപകടകരമാണെന്ന്അദ്ദേഹത്തിനു അറിയില്ലെങ്കിലോ? എന്നാൽ സംസാരിക്കുക തന്നെ. ഞാൻ ഉറപ്പിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ മേൽപ്പാലത്തിലേക്കുപ്രവേശിക്കുമ്പോൾ യാചകൻ ഇന്നലെയിരുന്ന അതേ സ്ഥാനത്തുതന്നെയുണ്ട്. ശ്രദ്ധിക്കാത്തമട്ടിൽ നടന്നു. പക്ഷേ എന്നെ അകലെവച്ചു കണ്ടതോടെ യാചകൻ ചുമക്കാൻ തുടങ്ങി. ഭയങ്കരചുമ. വലതുകൈ കൊണ്ടു നെഞ്ച് ആസകലം ഉഴിയുകയും ചെയ്തു. ഞാൻ അടുത്തു ചെന്നു. ഇന്നലെവെള്ളമടിച്ചില്ലേ എന്നു ആംഗ്യത്തിൽ ചോദിച്ചു. യാചകന്റെ മുഖം വല്ലാതായി. കവിളുകൾവിറച്ചു. ചുണ്ടുകൾ വിതുമ്പി. കണ്ണുനീർ ധാരയായി ഒഴുകി. പണ്ടുമുതലേ ആരെങ്കിലുംകരയുന്നതു കാണാൻ എനിക്ക് ഒട്ടും ഇഷ്ടമില്ല. താൻ മൂലം ആരും കരയാൻ ഇടവരരുതേ എന്നത്പ്രാർത്ഥനയിലെ മുഖ്യഇനവുമാണ്. അതിനാൽ യാചകന്റെ ഭാവമാറ്റത്തിൽ ഞാൻ സ്തംബ്ധനായി.കരയുമെന്നു കരുതിയില്ല. വെള്ളമടിക്കാൻ എന്തെങ്കിലും കാര്യമായ കാരണം കാണും. അതൊന്നുമറിയാതെവെറുതെ കുറ്റപ്പെടുത്താൻ പാടില്ലായിരുന്നു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ഇന്നലെചോദിച്ച അതേ ചോദ്യം ആവർത്തിച്ചു. “വാട്ടീസ് പ്രോബ്ലം?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;യാചകൻ കരച്ചിൽതുടർന്നു. ചുമക്കുന്നതിനും കുറവ് വരുത്തിയില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സാർ...” വിമ്മിഷ്‌ടത്തോടെതുടർന്നു. “ടെൻഷൻ... ടെൻഷൻ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ആലോചിച്ചു.കാര്യം ശരിയല്ലേ? യാചകരുടെ അവസ്ഥ വളരെ മോശമല്ലേ? കിടക്കാൻ ഇടമില്ല. നേരത്തിനുകഴിക്കാൻ ഭക്ഷണമില്ല. രോഗങ്ങൾ വന്നാൽ ചികിൽസിക്കാൻ പണമില്ല. ബന്ധുക്കളില്ല. സ്വപ്നങ്ങളില്ല.ആകെക്കൂടി ഉള്ളത് ദുഃഖങ്ങൾ മാത്രം. ഒരിക്കലും ഒടുങ്ങാത്ത ദുഃഖങ്ങൾ മാത്രം. ഇതൊന്നുംഎന്തേ മനസ്സിൽ വന്നില്ല. എനിക്കു പശ്ചാത്താപം തോന്നി. യാചകനെ ആശ്വസിപ്പിക്കാൻതോളിൽ നാലഞ്ചു തവണ തട്ടി. ഇംഗ്ലീഷും ഹിന്ദിയും ഇടകലർത്തി ഹൃദ്രോഗികൾക്കു മദ്യംഅതീവ അപകടകരമാണെന്നു സൂചിപ്പിച്ചു. എന്റെ അറിയിപ്പിൽ യാചകൻ ഞെട്ടിയെന്നു തോന്നി.മദ്യപാനം മൂലമുള്ള മറ്റു ദോഷങ്ങളും വിവരിച്ചു. യാചകൻ എല്ലാം സശ്രദ്ധം കേട്ടുഅപ്പപ്പോൾ തലയാട്ടിക്കൊണ്ടിരുന്നു. എല്ലാം പറഞ്ഞു പൂർത്തിയാക്കി ഞാൻ വീണ്ടും അമ്പതുരൂപകൊടുത്തു. കയ്യിൽ ചിലവിനുള്ള പൈസ കമ്മിയായിരുന്നിട്ടും ഉദാരത എന്നെ കീഴടക്കി. യാചകൻആ നോട്ടും തട്ടിപ്പറിച്ചു വാങ്ങി. അഞ്ചാറു തവണ ഭയങ്കരമായി ചുമച്ചു. എനിക്കുനേരെകൈകൂപ്പി. ഞാനതു വിലക്കി. ഇതൊക്കെ ഒരു ധർമ്മമാണ്. എല്ലാവരും അനുവർത്തിക്കേണ്ട ധർമ്മം.ഞാൻ നടന്നുപോയി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വൈകുന്നേരം മാർത്തഹള്ളിയിൽനിന്നുതിരിച്ചുവരുമ്പോൾ വെങ്കടേശ്വര ബാറിനു സമീപം ശരിക്കും കണ്ണോടിച്ചു. രണ്ടുപേർകുടിച്ചു പൂസായി കിടക്കുന്നുണ്ടെങ്കിലും അതിൽ യാചകനില്ല. ഹനുമാൻ കോവിലിനു സമീപവുംചെന്നുനോക്കി. അവിടേയുമില്ല. വളരെ നന്ന്. എന്റെ ഉപദേശം ഫലിച്ചെന്നു വ്യക്തം. ഇങ്ങിനെവേണം ആരോടും പെരുമാറാൻ. ഒരുതവണ പരാജയപ്പെട്ടാലും വീണ്ടും ശ്രമിക്കുക.ദേഷ്യപ്പെടുന്നതിനു പകരം നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ്ക്കുക. ഇനിമുതൽ ഇതൊരുസമീപനരീതിയായി മാറ്റിയെടുക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വളരെ ഉപകാരപ്പെടും.ഉറപ്പ്. രാത്രിയിൽ രാജേഷിനോടു സംസാരിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നടന്നകാര്യങ്ങൾഅറിഞ്ഞപ്പോൾ അവൻ എന്നെ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ ചെയ്തില്ല. മറിച്ച്, പ്രതീക്ഷിച്ചപോലെ, നൂറുരൂപ കളഞ്ഞതിനു കുറ്റപ്പെടുത്തി. ഞാൻ അതു പൊറുത്തു. അവൻ അല്ലെങ്കിലുംഅങ്ങിനെയാണ്. ജീവിതത്തിലെ സമസ്യകളെപ്പറ്റി ബോധവാനല്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പിറ്റേന്നു ഡയറിസർക്കിളിനടുത്തുള്ള ഒരു കമ്പനിയിൽ ഇന്റർവ്യൂ ഉള്ളതിനാൽ ഞാൻ നേരത്തെ ഉറങ്ങാൻകിടന്നു. യോഗ്യതയുള്ള ആർക്കും പങ്കെടുക്കാമെന്നതിനാൽ ഇന്റർവ്യൂവിനു നല്ലതിരക്കുണ്ടാകും. നേരത്തെ പോയി പേരു രജിസ്റ്റർ ചെയ്താൽ ഉച്ചക്കെങ്കിലും തിരിച്ചുവരാൻപറ്റിയേക്കും. ഇന്റർവ്യുവിനു ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾ ഏതൊക്കെയാകുമെന്നു ആലോചിച്ച്ഞാൻ ഉറക്കത്തിലേക്കു വഴുതി. അൽഭുതമെന്നേ പറയേണ്ടൂ. പതിവുകൾക്കു വിപരീതമായി വെളുപ്പാൻകാലത്തോടടുത്ത് ഞാനൊരു സ്വപ്‌നം കണ്ടു. എന്നെ സംബന്ധിച്ചു വെളുപ്പിനു സ്വപ്‌നംകാണുകയെന്നത് അത്യപൂർവ്വമാണ്. വെളൂപ്പാൻ കാലത്തു കാണുന്ന സ്വപ്‌നങ്ങൾഫലിക്കുമെന്നാണല്ലോ പൊതുവെയുള്ള പറച്ചിൽ അല്ലെങ്കിൽ വിശ്വാസം. എന്റെ കാര്യത്തിൽ ഇന്നുവരെആ വിശ്വാസം അക്ഷരംപ്രതി ശരിയാണ്. ഇതും അങ്ങിനെയൊന്നാകട്ടെ എന്നു ഞാൻ പ്രത്യാശിച്ചു.സ്വപ്നത്തിൽ ഒരു ചെറുപ്പക്കാരനായിരുന്നു കഥാപാത്രം. അദ്ദേഹം ടിൻഫാക്‌ടറി മേൽപ്പാലത്തിലൂടെനടന്നുപോവുകയാണ്. എക്‌സിക്യുട്ടീവ് രീതിയിലുള്ള ചുവടുവയ്‌പ്പുകൾ. ചെറുപ്പക്കാരൻ മേൽപ്പാലത്തിന്റെപകുതിവരെ എത്തി. അപ്പോൾ എതിരെ വന്ന മദ്ധ്യവയസ്കൻ കൈകൂപ്പി അഭിവാദ്യം ചെയ്‌തു. തുടർന്നുഅവർ തമ്മിൽ സംഭാഷണം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചെറുപ്പക്കാരൻ: ഹൗആർ യു നൗ?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മദ്ധ്യവയസ്കൻ: ഒകെസർ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചെറുപ്പക്കാരൻ: ഹാർട്ട്ഹെഗെ?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മദ്ധ്യവയസ്കൻ: ആപ്പറേഷൻഒകെ. യെല്ലാ ഒകെ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചെറുപ്പക്കാരൻസന്തോഷത്തോടെ ചിരിച്ചു. മദ്ധ്യവയസ്കൻ ബഹുമാനപൂർവ്വം ചെറുപ്പക്കാരന്റെ വലതുകൈത്തലംകയ്യിലെടുത്തു നെറ്റിയിൽ ചേർത്തു. ശേഷം രണ്ടുപേരും സ്വപ്നം കാണുന്ന വ്യക്തിയെ,അതായത് എന്നെ, നോക്കി ചിരിച്ചു. ചെറുപ്പക്കാരനു എന്റെ മുഖവും മദ്ധ്യവയസ്കനു ടിൻഫാക്‌ടറിജംങ്‌ഷനിലെ യാചകന്റെ മുഖവുമായിരുന്നു!&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ എഴുന്നേറ്റു. പുറത്തുവെളിച്ചം പരന്നു തുടങ്ങിയിരുന്നു. എന്റെ മുഖത്തും സന്തോഷത്തിന്റെ വെളിച്ചം പരന്നു.സ്വപ്‌നം സൂചിപ്പിക്കുന്നത് എന്താണെന്നു വ്യക്തമാണ്. ഒക്കെ ശരിയായ ദിശയിലാണ്സഞ്ചരിക്കുന്നത്. ഞാൻ രാജേഷിനു നോക്കി. നെഞ്ചിൽ കൈകെട്ടി മലർന്നു കിടക്കുകയാണ്. വെളുപ്പാൻകാലമായതിനാൽലിംഗം മുണ്ടിനടിയിൽ ഉദ്ധരിച്ചു നിൽക്കുന്നുണ്ട്. എന്നും കണികണ്ട് ഉണരുന്നത് ഇതാണ്.പിന്നെ എങ്ങിനെ ജീവിതം ഗുണം പിടിക്കും? മറ്റുള്ളവരുടെ ജീവിതം തകർക്കുന്ന പരിപാടികൾ.കഷ്ടം. ഞാൻ പല്ലുതേച്ചു, കുളിച്ച് തയ്യാറായി. ഷൂലേസ് കെട്ടുമ്പോൾ രാജേഷ്എഴുന്നേറ്റു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“നീയെന്താനേരത്തെ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഇന്റർവ്യൂ ഉണ്ട്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഞാനതു മറന്നു. ആൾദ ബെസ്റ്റ്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ താല്പര്യപൂർവ്വംഅറിയിച്ചു. “രാജു കുറച്ചുമുമ്പു ഞാനൊരു സ്വപ്നം കണ്ടു. ഞാൻ കാശുകൊടുത്ത യാചകനില്ലേ.അദ്ദേഹത്തിന്റെ ഹാർട്ട് പ്രോബ്ലം മാറിയശേഷം ഞങ്ങൾ തമ്മിൽ കാണുന്നതായിരുന്നു വിഷയം”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;രാജേഷ് ചിരിച്ചു.കന്നഡിഗർ, തമിഴർ, തെലുങ്കർ എന്നിവർക്കു പൊതുവായ ‘ഇവനെവിടുന്നു വരുന്നെടാ’ എന്നരീതിയിൽഒരു ‘കൈ ആഗ്യം’ ഉണ്ട്. രാജേഷ് അതെനിക്കുനേരെ പ്രയോഗിച്ചു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ റൂമിൽനിന്നിറങ്ങി. സമയം ഏഴ് കഴിഞ്ഞതേയുള്ളൂ. ഡിസംബറിലെ തണുപ്പ് ചുറ്റിലും വെളുത്തുപരന്നുകിടന്നു. ഇത്ര നേരത്തേ ഒരിടത്തേക്കും, എന്നെങ്കിലും യാത്രപുറപ്പെട്ടിട്ടില്ല. റോഡ് ഏതാണ്ട് വിജനമാണ്. ഇത്രനാൾ ദിവസേന കാലത്തും വൈകിട്ടും നടന്നുപോയതിരക്കേറിയ റോഡ് തന്നെയാണോ ഇത്? ഞാൻ അതിശയിച്ചു. കല്യാണി ന്യൂസ്ഏജൻസിക്കു സമീപം പത്രവിതരണംചെയ്യുന്ന പയ്യൻമാർ നിൽക്കുന്നുണ്ട്. ഉദയനഗറിൽനിന്നു മെയിൻറോഡിലേക്കു കയറുമ്പോൾഒരുവശത്തു ചെറിയ ആൾക്കൂട്ടം കണ്ടു. അവിടേക്കു എത്തിച്ചുനോക്കി. പാൽവിതരണമാണ്.ഒരുവൻ കുന്തിച്ചിരുന്ന് നന്ദിനിയുടെ പാക്കറ്റ്പാൽ ആവശ്യക്കാർക്കു എടുത്തു കൊടുക്കുന്നു.എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. കാരണം ഞാൻ പ്രതീക്ഷിച്ചത് ഒരു ദുരന്തവാർത്തയാണ്. അത്അപ്പാടെ തെറ്റി. എന്തുകൊണ്ടാണ് നാലാൾ കൂടുന്നത് കാണുമ്പോൾ ആവേശം തോന്നുന്നത്? ദുരന്തമായാലും,അല്ലെങ്കിലും തനിക്കു ചെയ്യാൻ റോളുകൾ ഒന്നുമില്ല എന്നറിഞ്ഞിട്ടുതന്നെ എന്തിനാണ്ഇത്തരം സ്ഥലങ്ങളിൽ എത്തിച്ചുനോക്കാൻ പോകുന്നത്? മനസ്സിന്റെ ആകാംക്ഷ, അല്ലാതെന്ത്? ഞാൻതിരിച്ചു നടന്നു. ഹനുമാൻ കോവിൽ തുറന്നിരുന്നില്ല. പൂജാരി വരുമ്പോൾ ഏഴര കഴിയും. ഞാൻകൈകൂപ്പി പ്രാർത്ഥിച്ചു. ‘ഹേ ആജ്ഞനേയ, ജോലിക്കാര്യം മറക്കരുതേ’. പ്രാർത്ഥന കഴിഞ്ഞുകണ്ണുതുറന്നു. കോവിലിനു പിന്നിൽ മലർന്നടിച്ചു കിടക്കുന്ന ഒരാളെ അപ്പോൾ കണ്ടു.യാചകൻ!. പൂട്ടിയ ചുണ്ടുകൾ ശ്വാസോശ്ചാസത്തിനു അനുസരിച്ച് തുറക്കുകയും അടയുകയും ചെയ്യുന്നു.യാചകന്റെ അരികിൽ റുമാനോവ് വോഡ്‌കയുടെ സാമാന്യം വലിയകുപ്പിയും, ഏതാനും നാരങ്ങയും കിടക്കുന്നുണ്ട്.അങ്ങിനെ വെളുപ്പിനു കാണുന്ന സ്വപ്‌നങ്ങൾ യഥാർത്ഥ്യമായി ഭവിക്കുമെന്ന എന്റെവിശ്വാസം തിരുത്തപ്പെട്ടു. വിശ്വാസം എന്നത് വെറും വിശ്വാസം മാത്രമാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ദിവസങ്ങൾപിന്നേയും കടന്നുപോയി. മേൽപ്പാലത്തിലൂടെ ഞാൻ നടന്നുപോകുമ്പോഴെല്ലാം യാചകൻനെഞ്ചുതടവി ഭയങ്കരമായി ചുമച്ചു. ഞാൻ ഗൗനിച്ചില്ല. ആരും ഗൗനിച്ചില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾയാചകൻ പുതിയ വിദ്യകൾ ഇറക്കിത്തുടങ്ങി. മേൽപ്പാലത്തിൽ അവശനായപോലെ കിടന്നു. തലമുണ്ടുകൊണ്ട് മൂടി. മുഖം കണ്ടാൽ ആരും പൈസ തരില്ലെന്നു അദ്ദേഹം മനസ്സിലാക്കിക്കഴിഞ്ഞു.പക്ഷേ ശരീരം ആളെ തിരിച്ചറിയാൻ പര്യാപ്തമായിരുന്നു. തൻമൂലം ആരും ‘ഹൃദയശസ്‌ത്രക്രിയഫണ്ടി’ലേക്കു സംഭാവന കൊടുത്തില്ല. ഉദയനഗറിൽ താമസിക്കാനെത്തുന്ന പുതുമുഖക്കാരിൽചിലർ മാത്രം പൈസയിട്ടു. അതു ‘ടെൻഷൻ’ മാറ്റാൻ തികയാത്തതിനാൽ യാചകൻ പ്രവൃത്തിമേഖലസമ്പന്നർ താമസിക്കുന്ന പൈ ലേഔട്ടിലേക്കു മാറ്റി. കോർപ്പറേഷൻ ബാങ്ക് എ‌ടിഎമ്മിൽനിന്നു പൈസയെടുക്കാൻ പോകുന്നവഴി പലതവണ യാചകനുമായി സന്ധിച്ചു. അപ്പോഴൊന്നും അദ്ദേഹംചുമച്ചില്ല. ഭിക്ഷ ചോദിച്ചില്ല. കരിങ്കൽ ചുമരിനോടു മുഖംചേർത്ത് ഉറങ്ങുന്ന ഭാവംനടിച്ചു. കീറിയ തുണിയിൽ കിടക്കുന്ന ഏതാനും നാണയത്തുട്ടുകൾ സ്ഥിതി മെച്ചമല്ലെന്നു സൂചിപ്പിച്ചു.മനസ്സിൽ ദയ തോന്നിയെങ്കിലും മദ്യപിക്കാൻ പൈസ കൊടുക്കില്ലെന്നു ദൃഢനിശ്ചയം ചെയ്തു. ആയിടെടിൻഫാക്‌ടറി ജംങ്ഷനിൽ കനറബാങ്ക് എടിഎം തുറന്നു. പിന്നാലെ ആക്‌സിസ് ബാങ്കും, ഡിസിബിയും.പൈ ലേഔട്ട് സന്ദർശനം അതോടെ നിലച്ചു. യാചകരെ ഓടിക്കാൻ മേൽപ്പാലത്തിൽ സ്ഥിരംവാച്ചറെ അധികാരികൾനിയമിച്ചു. അതോടെ യാചകനെ പിന്നീട് കണ്ടതേയില്ല. സ്ഥലം മാറിയിരിക്കും. അല്ലെങ്കിൽ ജോലിചെയ്തുജീവിക്കാമെന്നു തീരുമാനിച്ചിരിക്കും. അങ്ങിനെ കുറച്ചു ഊഹങ്ങൾ. എന്തായാലും നന്ന്.കാരണം അവഗണിക്കാൻ ആകുന്നത്ര ശ്രമിച്ചിട്ടും യാചകന്റെ രൂപവും മേൽപ്പാലത്തിൽ അദ്ദേഹത്തിന്റെസാന്നിധ്യവും എന്നെ അസ്വസ്ഥനാക്കുമായിരുന്നു. അതിനൊക്കെ വിരാമമായി. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അഞ്ചു മാസങ്ങൾ അതിവേഗംകടന്നുപോയി. തണുപ്പ് മാറി ചൂടുകാലമായി. മേൽപ്പാലത്തിൽ വലിച്ചുകെട്ടിയ വിവിധപാർട്ടി നേതാക്കന്മാരുടെ ഫ്ലക്‌സ് പോസ്റ്ററുകൾ പലതവണ അഴിച്ചുകെട്ടി. എനിക്കുജോലിയുമായി. ബാംഗ്ലൂരിൽ ചുറ്റിയടിച്ച് കമ്പ്യൂട്ടർ നന്നാക്കുന്ന പണി. അതിനിടയിൽ,വിരസത ഒഴിവാക്കാനെടുത്ത അവധിയിൽ, കുറേക്കാലമായി ആഗ്രഹിച്ചിരുന്ന തീർത്ഥയാത്രക്കുപോയി. ദൈവങ്ങളേക്കാളുപരി ചരിത്രവും പൗരാണികതയും ചെലുത്തുന്ന സ്വാധീനം. അങ്ങിനെപുറപ്പെട്ടു. ചെന്നെത്തിയത് ജമ്മുവിലെ വൈഷ്‌ണോദേവി ക്ഷേത്രം, ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ.പൂർവ്വസൂരികളുടെ കാൽപ്പാടുകൾ പിന്തുടർന്നു നടന്ന ഒരാഴ്ച. എല്ലാം ധന്യം. മംഗളകരം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;തിരിച്ചു ബാംഗ്ലൂരിൽഎത്തിയത് പുതിയ ആളായാണ്. ഓഫീസിൽ ചുറ്റും കൂടിയവരോടു തീർത്ഥാടനവിശേഷങ്ങൾ പറഞ്ഞു. അദ്ധ്യാത്മികതയിൽമുങ്ങിയ ഭാവം നടിച്ചു. തീർത്ഥാടനത്തിനിടയിൽ പഠിച്ച ഏതാനും ഉപനിഷദ്‌വാക്യങ്ങൾഉരുവിട്ടു. അവയുടെ അർത്ഥം വിശദീകരിച്ചു. ഇതെല്ലാം കണ്ട്, പൊതുവെ ഗൗരവക്കാരനായ മാനേജറുംകാബിനിലേക്കു വിളിപ്പിച്ച് സംസാരിച്ചു. പെട്ടെന്നു കൈവന്ന താരപരിവേഷം. അത് ആവോളംആസ്വദിച്ചു. അങ്ങിനെ എല്ലാം കൊണ്ടും സന്തോഷകരമായ ദിവസം. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അൽഭുതങ്ങൾഅവസാനിച്ചിരുന്നില്ല. വൈകുന്നേരം ഓഫീസിൽനിന്നു മടങ്ങി വരുമ്പോൾ മേൽപ്പാലത്തിൽ മദ്ധ്യവയസ്കൻയാചകൻ ഇരിക്കാറുള്ള പഴയസ്ഥലത്തു ചെറുതല്ലാത്ത ആൾക്കൂട്ടം. രാവിലെ ഇതുവഴി പോയപ്പോൾ അവിടെആരുമില്ലായിരുന്നു. പ്രത്യേകം ശ്രദ്ധിച്ചതാണത്. യാചകനെ വീണ്ടും കണ്ടുമുട്ടാൻ തീരെതാൽപര്യമില്ലാതിരുന്നതിനാൽ ഒഴിഞ്ഞ ഇടം ആശ്വാസം തന്നു. ഇപ്പോൾ അദ്ദേഹം വീണ്ടും തിരിച്ചുവന്നോ?അല്ലെങ്കിൽ ആരെങ്കിലും മരിച്ചു കിടക്കുന്നതോ? രണ്ടാമത്തെ ചിന്ത മനസ്സിൽനിന്നു പെട്ടെന്നുപോയി. കാരണം ആൾക്കൂട്ടത്തിന്റെ പെരുമാറ്റത്തിൽ അപകടം നടന്നതിന്റെ ലക്ഷണങ്ങൾഒന്നുമില്ല. എല്ലാവരുടേയും മുഖത്തു പ്രതിഫലിക്കുന്നത് അൽഭുതഭാവമാണ്. എന്നിലുംആകാംക്ഷ മുളച്ചു. അനുനിമിഷം ഇരട്ടിച്ചു. അതാണ് ആൾക്കൂട്ടത്തിന്റെ രസതന്ത്രം. ഞാൻ അവിടേക്കുചെന്ന് ആളുകൾക്കു മുകളിലൂടെ എത്തിച്ചുനോക്കി. ആൾക്കൂട്ടത്തിനു നടുവിൽ ഒരു സന്യാസിഇരിക്കുന്നു. മുഴുവൻ നരച്ച താടിയും മുടിയും. കഴുത്തു മറക്കുന്ന അനേകംരുദ്രാക്ഷമാലകൾ. നെറ്റിയിലും കൈത്തണ്ടയിലും നെഞ്ചിലും ഭസ്മം പൂശിയിരിക്കുന്നു. അരുകിൽമുഷിഞ്ഞ ഒരു ഭാണ്ഢം. ഇത്രയൊക്കെ വേഷഭൂഷാദികൾ അണിഞ്ഞിട്ടും, മുന്നിലിരുന്നു അറിയാത്തഭാഷയിൽ ജപിക്കുന്ന സന്യാസി, ഞാൻ ഒരുകൊല്ലം മുമ്പു രണ്ടുതവണകളിലായി നൂറു രൂപകൊടുത്ത, ആ കാശുകൊണ്ടു വോഡ്ക സേവിച്ച യാചകനാണെന്നു മനസ്സിലാക്കാൻ എനിക്കു ഏറെപ്രയാസപ്പെടേണ്ടി വന്നില്ല!&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻആശയക്കുഴപ്പത്തിലായി. ഇദ്ദേഹം സന്യാസം സ്വീകരിച്ചോ? സ്വീകരിച്ചെങ്കിൽ അതിനുകാരണമെന്ത്? ശരിക്കും മാനസാന്തരം വന്നതാണോ അതോ പഴയ ഉപായങ്ങളിൽ കൂട്ടിച്ചേർത്തപുതിയതോ ഇത്? എനിക്കൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ആൾക്കൂട്ടത്തിലെ ഒരുവനോടുഎന്താണ് സംഭവമെന്നു അന്വേഷിച്ചു. അയാൾ കൃത്യമായി മറുപടിതരാതെ സന്യാസിയെ രണ്ടുകയ്യുംപൊക്കി തൊഴുകയാണ് ചെയ്തത്. കൂടാതെ എന്നോടും അങ്ങിനെ ചെയ്യാൻ ആവശ്യപ്പെട്ടു. എന്റെകൈകൾ അറിയാതെ ഉയർന്നു. അഞ്ചുമിനിറ്റോളം അവിടെ ചുറ്റിപ്പറ്റി നിന്നെങ്കിലും സന്യാസികണ്ണുതുറക്കുകയോ ചുറ്റും കൂടിയവരോടു എന്തെങ്കിലും പറയുകയോ ചെയ്തില്ല. അജ്ഞാതമായഭാഷയിൽ മന്ത്രങ്ങൾ ജപിക്കുന്നതു തുടർന്നു. സത്യാവസ്ഥ പിന്നെ അന്വേഷിക്കാമെന്നുകരുതി ഞാൻ തിരിച്ചുപോന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പിന്നീടുള്ള ദിവസങ്ങളിലുംയാചകനെ മേൽപ്പാലത്തിൽ കണ്ടു. ചിലപ്പോൾ കടുത്ത ധ്യാനത്തിൽ. അല്ലെങ്കിൽ മേൽപ്പാലത്തിന്റെഗ്രില്ലിൽ ചാരിയിരിക്കുന്ന പോസിലോ, കാവിമുണ്ട് നിലത്തുവിരിച്ചു അതിൽ കിടന്നുറങ്ങുന്നനിലയിലോ. പണ്ട് കാശിനായി കാലുപിടിച്ച വ്യക്തി ഇപ്പോൾ എന്നെ കണ്ടിട്ടും, ആരാണെന്നുമനസ്സിലാക്കിയിട്ടും മിണ്ടുകയോ ശ്രദ്ധിക്കുകയോ ചെയ്‌തില്ല. കാര്യങ്ങൾ ആകെവിചിത്രമായിരിക്കുന്നു. ഒന്നുരണ്ടു ദിവസങ്ങളിൽ ഞാൻ യാചകനെ നോക്കി ചുമക്കുക വരെചെയ്തു. പഴയ കാര്യങ്ങൾ അദ്ദേഹം ഓർക്കുന്നുണ്ടോ എന്നു പരീക്ഷിക്കാനുള്ള പൊടിക്കൈപ്രയോഗം. യാചകനിൽ ഭാവമാറ്റങ്ങൾ ഉണ്ടായില്ല. കുറച്ചുനാളത്തെ കൂട്ടലിനുംകിഴിക്കലിനും ശേഷം, അവസാനം ഞാൻ ഉറപ്പിച്ചു. യാചകനു മാനസാന്തരം വന്നിരിക്കുന്നു. അദ്ദേഹംഇപ്പോൾ പഴയ ഭിക്ഷക്കാരനല്ല. മറിച്ച് ചൈതന്യം പ്രസരിപ്പിക്കുന്ന ഒരു സന്യാസിയാണ്.ഇനി വേണ്ടത് അദ്ദേഹവുമായി സംസാരിക്കുകയാണ്. പൂർവാശ്രമത്തെപ്പറ്റിയും മാനസാന്തരംവന്ന വഴിയെപ്പറ്റിയും എന്തെങ്കിലും പറയാതിരിക്കില്ല. ഇത്രനാൾ തെറ്റിദ്ധരിച്ചതിനു ക്ഷമചോദിക്കണം. അതിനാൽ സംസാരിച്ചേ മതിയാകൂ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ അനുയോജ്യമായ അവസരംകാത്തിരുന്നു. രാവിലേയും വൈകീട്ടും സന്യാസിക്കു ചുറ്റും ധാരാളം ആളുകൾ ഉണ്ടാകും.എനിക്കു കാണേണ്ടത് അദ്ദേഹത്തെ ഒറ്റയ്ക്കാണ്. അതിനാൽ ഒരുദിവസം ഉച്ചക്കുസുഖമില്ലെന്ന കാരണം പറഞ്ഞ്, ഓഫീസിൽനിന്നു നേരത്തേയിറങ്ങി. മേൽപ്പാലത്തിൽ സന്യാസി ഉണ്ടായിരുന്നു.കൂടെ ആരുമില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സന്യാസി ഏകാഗ്രധ്യാനത്തിലാണ്.ഞാൻ അടുത്തുചെന്നു കാൽമുട്ട് നിലത്തുകുത്തി ഇരുന്നു. കൈകൾ ഭാഗികമായി കൂപ്പിയനിലയിൽ പിടിച്ചു. ‘സ്വാമി’ എന്നു അഭിസംബോധന ചെയ്യാൻ തീരുമാനിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സ്വാമി. ഹാർട്ട്പ്രോബ്ലം ഒകെ ആയാച്ച?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സന്യാസി കണ്ണു തുറന്നില്ല.ജപം ഒന്നു പിഴച്ചെന്നു തോന്നി. ഞാൻ ചോദ്യം ഒന്നുകൂടി ഉച്ചത്തിൽ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സ്വാമി ഹാർട്ട്പ്രോബ്ലം&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പകുതിയേപൂർത്തിയാക്കിയുള്ളൂ. അതിനുള്ളിൽ സന്യാസി ഞെട്ടി കണ്ണുതുറന്നു. എന്നെ രൂക്ഷമായിനോക്കി. കൈപൊക്കി കോപാകുലനായി എന്തൊക്കെയോ വാക്കുകൾ ഉച്ചരിച്ചു. വീണ്ടും കണ്ണുകളടച്ചുധ്യാനത്തിൽ അമർന്നു. എല്ലാം അഞ്ചു സെക്കന്റിനുള്ളിൽ കഴിഞ്ഞു. കൊടുങ്കാറ്റ്ഒടുങ്ങിയ ശാന്തത ചുറ്റും വ്യാപിച്ചു. ഞാൻ വല്ലാതായി. എന്താണ് അദ്ദേഹത്തെപ്രകോപിപ്പിച്ചത്? സന്യാസിമാരോടു പൂർവ്വാശ്രമത്തെ പറ്റി ചോദിക്കുന്നത് ശരിയല്ലെന്നുഎവിടെയോ വായിച്ചിട്ടില്ലേ? ചോദിച്ചാൽ ശാപം വരെ ലഭിച്ചേക്കാമത്രെ. ഞാൻ സന്യാസിയുടെ മുഖത്തുനോക്കി. അദ്ദേഹത്തിന്റെ കവിളുകൾ വിറക്കുന്നു. കോപത്താലാകണം. സത്യത്തിൽ സന്യാസിഎന്റെ മുഖത്തുനോക്കി പറഞ്ഞത് ശാപവചനങ്ങളല്ലേ? അതെന്റെ ഭാവിയെ ബാധിക്കില്ലേ. ഓർത്തപ്പോൾവല്ലാതെ ഭയന്നു. പ്രായശ്ചിത്തം ചെയ്യണം. അല്ലെങ്കിൽ നശിച്ചുവെന്നു ഏകദേശംഉറപ്പിക്കാം. ഞാൻ പോക്കറ്റിൽനിന്നു അമ്പതുരൂപ എടുത്തു സന്യാസിയുടെ കാൽക്കൽ വച്ചു. ധ്യാനത്തിലിരിക്കുന്നസന്യാസി കാശുവക്കുന്നത് കണ്ടെന്നു തോന്നി. ധ്യാനത്തിനു മുടക്കം വരുത്താതെ, കാറ്റിൽപറന്നുപോകാതിരിക്കാൻ അദ്ദേഹം നോട്ടിനു മുകളിൽ ചെറിയകല്ല് ഭാരമായി വച്ചു. ഞാൻഎഴുന്നേൽക്കാൻ തുനിഞ്ഞു. അപ്പോൾ സന്യാസി കണ്ണുതുറന്ന് വലതുകയ്യിലെ അഞ്ചുവിരലുകൾ അടക്കുകയുംതുറക്കുകയും ചെയ്തു. എന്നുവച്ചാൽ അമ്പതു കൂടി വേണമെന്ന്. ശാപമൊന്നും ഏൽക്കില്ലല്ലോഎന്ന സമാധാനത്തിൽ ഞാൻ കൊടുത്തു. താണു തൊഴുതു. തിരിച്ചു പോന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;രാത്രി. രാജേഷ്മുറിയിൽ എത്തിയപ്പോൾ ഉച്ചക്കു നടന്ന കാര്യങ്ങളെപ്പറ്റി ഞാൻ മിണ്ടിയില്ല. അവനെ ആരുംഇന്നുവരെ ശപിച്ചിട്ടില്ല. അതുകൊണ്ട് ഇതൊന്നും ഗൗരവത്തിൽ എടുക്കില്ല. രാജേഷിനു മുഖംകൊടുക്കാതെ ഞാൻ ഉറങ്ങാൻ കിടന്നു. പിറ്റേന്നു വെളുപ്പാൻകാലത്തു വീണ്ടും,അപ്രതീക്ഷിതമായി സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഒരു ചെറുപ്പക്കാരൻ ടിൻഫാക്‌ടറി ജംങ്ഷനിലെമേൽപ്പാലത്തിലിരുന്ന് ഭിക്ഷ യാചിക്കുകയാണ്. അപ്പോൾ ഏതോ സന്യാസി പതുക്കെ നടന്നുവന്നു.ചെറുപ്പക്കാരൻ പ്രത്യാശാപൂർവ്വം കൈനീട്ടി ഭിക്ഷ ചോദിച്ചു. ഫലിച്ചില്ല. സന്യാസി ശ്രദ്ധിക്കാതെകടന്നുപോകുമ്പോൾ ചെറുപ്പക്കാരൻ കൈനീട്ടി അദ്ദേഹത്തിന്റെ കാൽപിടിക്കാൻ ആഞ്ഞു. സന്യാസിഒഴിഞ്ഞുമാറി കാൽകൊണ്ടു തൊഴിച്ചു. ചെറുപ്പക്കാരൻ മേൽപ്പാലത്തിൽ നിന്നു നിലം പതിച്ചു.അങ്ങിനെ ദാരുണമായി മരണമടഞ്ഞു. റോഡിൽ ചോരയൊലിപ്പിച്ചു മരിച്ചുകിടക്കുന്നചെറുപ്പക്കാരനു എന്റെ മുഖഛായയും സന്യാസിക്കു ടിൻഫാക്ടറി ജംങ്‌ഷനിലെ പഴയ യാചകന്റെ മുഖഛായയുമായിരുന്നു.ഒരു അലർച്ചയോടെ ഞാൻ ഞെട്ടിയെഴുന്നേറ്റു. പിന്നീട് ഉറക്കം വന്നില്ല. തിരിഞ്ഞു മറിഞ്ഞുംകിടന്നു നേരം വെളുപ്പിച്ചു. ഓഫീസിൽ പോകാതെ എച്ച്ആറിലെ രമേഷിനെ വിളിച്ചു പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഹലോ രമേഷ്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“എന്ന തമ്പി”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“കൊഞ്ചംടെമ്പറേച്ചർ ഇറുക്ക്. ഇന്നു വരലേന. ലീവ് ആപ്ലിക്കേഷൻ കൊടുങ്കോ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഒകെ സാർ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പകൽ മുഴുവൻ പുസ്തകംവായിച്ചു. വൈകീട്ട് സബീനത്തയുടെ ഹോട്ടലിൽനിന്നു ചായയും പഴംപൊരിയും കഴിച്ചു. രാത്രിയിൽരാജേഷ് റൂമിലെത്തിയപ്പോൾ പറഞ്ഞു, കാലത്തു വെങ്കടേശ്വര ബാറിനടുത്തു സന്യാസിയുംസഹായിയും കുടിച്ചു പൂസായി കിടന്നിരുന്നു എന്ന്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“നീയിന്നലെഅങ്ങേർക്ക് കാശു കൊടുത്തോടാ?” എന്റെ മുഖത്തെ പരുങ്ങൽ കണ്ട് രാജേഷ് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ചുമലുകൾനിഷേധാർത്ഥത്തിൽ വെട്ടിച്ചു. “ഞാനാ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;. കാശാ! ഏയ്”&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6144143598001307533-5267846524720270364?l=enteupasana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enteupasana.blogspot.com/feeds/5267846524720270364/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6144143598001307533&amp;postID=5267846524720270364' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/5267846524720270364'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/5267846524720270364'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/2012/02/blog-post.html' title='ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-6144143598001307533.post-2414942016652747274</id><published>2012-01-10T17:37:00.000+05:30</published><updated>2012-01-11T21:59:54.340+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>തപാൽക്കാരൻ</title><content type='html'>&lt;br /&gt;&lt;div class="MsoNoSpacing"&gt;&lt;b style="mso-bidi-font-weight: normal;"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;/span&gt;&lt;i style="mso-bidi-font-style: normal;"&gt;&lt;u&gt;&lt;span style="font-family: AnjaliOldLipi;"&gt;ഐടിഎൻജിനീയറുടെ കഥ&lt;/span&gt;&lt;/u&gt;&lt;/i&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ബൊമ്മാനഹള്ളി ജംങ്‌ഷനിൽബസിറങ്ങി, ആദ്യം അന്വേഷിച്ചത് തിരക്കില്ലാത്ത ഒരു കടവരാന്തയാണ്. ചുറ്റിലും അഞ്ചോളംകടകൾ കണ്ടു. അവിടെയെല്ലാം സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്കുണ്ട്. എനിക്കാണെങ്കിൽഒന്നും വാങ്ങാനില്ല. അൽപം തണലാണ് ആവശ്യം. സാധനങ്ങൾ ഒന്നും വാങ്ങാതെ കടയിൽകയറിനിന്നാൽ ഉടമയുടെ കൂർത്തനോട്ടം നേരിടേണ്ടിവന്നേക്കാം. അതുകൊണ്ട് അടുത്തുകണ്ട,ഇലകൾ ശുഷ്കമായ, വൃക്ഷത്തിനു കീഴിലേക്കു നടന്നു. അവിടെ വിൻസന്റിനെ കാത്തു നിന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ഇതിനുമുമ്പ് പലതവണബൊമ്മാനഹള്ളി ജംങ്‌ഷനിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഒരിക്കലെങ്കിലും ഇവിടെ ഇറങ്ങണമെന്നുആഗ്രഹിച്ചിട്ടില്ല. ഇത്രയും പറഞ്ഞപ്പോൾ, ബാംഗ്ലൂർ നഗരത്തിലെ എല്ലാ ജംങ്ഷനിലും ഇറങ്ങുന്നആളാണോ ഞാൻ എന്നു നിങ്ങൾ ചോദിച്ചേക്കാം. സത്യം പറയട്ടെ, ആ ചോദ്യം എന്നെ പ്രകോപിപ്പിക്കാൻപോകുന്നില്ല. കാരണം ബാംഗ്ലൂരിലെ പല പ്രധാനജംങ്ഷനുകളും എന്നെ ആകർഷിച്ചു, അവിടെഇറങ്ങാൻ പ്രേരിപ്പിക്കാറുണ്ട് എന്നതാണ് വസ്‌തുത. ഒളിച്ചുവക്കാൻ ആഗ്രഹിക്കാത്തവസ്തുത. എന്നെ പ്രലോഭിപ്പിക്കുന്ന അത്തരം ജംങ്ഷനുകൾക്കു പൊതുവായ ചില സവിശേഷതകൾഉണ്ടായിരിക്കും. അവ താഴെ കൊടുക്കുന്നു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;A. ദിവസത്തിൽമിക്കസമയത്തും നല്ല തിരക്ക്. പക്ഷേ ഒരു പ്രത്യേകനേരത്തു ആളൊഴിഞ്ഞ നില (ഈ സമയത്തുഞാനെത്തുമെന്നു സാരം). &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;B. ചുറ്റുപാടും അധികംകെട്ടിടങ്ങൾ ഉണ്ടാകരുത്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;C. അത്യാവശ്യം ബസ്സർവ്വീസുള്ള റോഡായിരിക്കണം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;D. ജംങ്ഷനിൽ, ഫ്ലാസ്കിൽചായവിൽക്കുന്ന തട്ടുകടയോ, ഇളനീർ കച്ചവടമോ ഉണ്ടായിരിക്കണം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മേൽപ്പറഞ്ഞ നാലുകാരണങ്ങളിൽ ‘എ’യും ‘ഡി’യും വളരെ അവശ്യമാണ്. ഇതിലൊന്ന് ഇല്ലെങ്കിൽ ആ ജംങ്ഷനിൽ ഇറങ്ങില്ല.ശ്രദ്ധിക്കുക പോലും ചെയ്യില്ല. ഇത്തരത്തിൽ നാല് പ്രത്യേകതകളും ഒത്തിണങ്ങിയ ഇടമാണ് ഔട്ടർറിംങ് റോഡിലെ ‘അഗര ജംങ്‌ഷൻ’. ഫ്ലൈഓവർ വന്നതിനുശേഷം പ്രത്യേകിച്ചും. അഗരയിൽബസിറങ്ങി ഞാൻ കുടിച്ച ചായയ്ക്കും കരിക്കുകൾക്കും യാതൊരു കയ്യും കണക്കുമില്ല. ഫീൽഡ്‌ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോൾ, അഗരയിലിറങ്ങി ചായകുടിച്ചു, ഫ്ലൈഓവറിന്റെ തണലിൽ ബസ്കാത്തുനിൽക്കുമ്പോൾ അനുഭവിക്കുന്ന ആശ്വാസത്തിനു പ്രത്യേകതയുണ്ട്. ചില ദിവസങ്ങളിൽ ഒരുമണിക്കൂർ വരെ വെറുതെ നിന്നിട്ടുണ്ട്, മനസ്സിലെ ശാന്തതക്കു ഭംഗം വരുത്തേണ്ടെന്നുകരുതി. അഗരയോടൊപ്പം ‘ബെൽ സർക്കിളും’, പ്രത്യേകിച്ചു രാമയ്യ ആശുപത്രിയിലേക്കുള്ളബസ്‌സ്റ്റോപ്പ്, വളരെ ഇഷ്ടമാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അഗര ജംങ്‌ഷൻഎന്നിൽ ഉണർത്തുന്ന പ്രലോഭനങ്ങളൊന്നും ഹൊസൂർറോഡിലെ പ്രധാന ജംങ്ഷനായ ബൊമ്മാനഹള്ളിഉണർത്തുന്നില്ല. പ്രലോഭനങ്ങളെ തരിശാക്കുന്ന തിരക്കേറിയ ഇടം. ആദ്യമായി ഇതുവഴി പോയപ്പോൾതന്നെ, ഇവിടെ എന്നെങ്കിലും ഇറങ്ങുന്നുവെങ്കിൽ അതു സ്വയംതാൽപര്യമെടുത്തായിരിക്കില്ലെന്നു മനസ്സിൽ തോന്നിയിരുന്നു. അത്രയേറെ ജനക്കൂട്ടവും ഗതാഗതതടസവുമാണ്ഉണ്ടായത്. അതിനുശേഷവും ഇന്റർവ്യൂവിനും മറ്റുമായി ഐടി കമ്പനികൾകേന്ദ്രീകരിച്ചിരിക്കുന്ന ഇലക്ട്രോണിക് സിറ്റിയിലേക്കു പലതവണ യാത്രചെയ്തിട്ടുണ്ട്. പോകുമ്പോഴും വരുമ്പോഴും ബൊമ്മാനഹള്ളി ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ, കാരണംവാഹനങ്ങളുടെ അനങ്ങാത്ത നീണ്ടനിരയാണ്. കുറച്ചെങ്കിലും ആകർഷകമായ ഏകഘടകം ‘തറവാട്’എന്ന മലയാളി ഹോട്ടലാണ്. അതാകട്ടെ മഡിവാളയിലുള്ള അനേകം മലയാളി ഹോട്ടലുകളുടെസാമീപ്യത്താൽ അവശ്യമായി തോന്നിയുമില്ല. ബാംഗ്ലൂരിൽ എത്തി രണ്ടുവർഷം കഴിഞ്ഞിട്ടും എന്തെങ്കിലുംആവശ്യത്തിനു ബൊമ്മാനഹള്ളിയിൽ ഇറങ്ങേണ്ടി വന്നില്ല. എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്നുകരുതിയതുമല്ല. പക്ഷേ കാര്യങ്ങൾ വേഗം മാറി മറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പുതിയ കമ്പനിയിൽചേർന്നപ്പോൾ എട്ടു അംഗങ്ങളുള്ള പ്രോജക്‌ട് ടീമിലാണ് മാനേജർ ഉൾപ്പെടുത്തിയത്. ആദ്യംകിട്ടിയ പ്രോജക്‌ട് ബാംഗ്ലൂരിലെ തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളെ കമ്പ്യൂട്ടർ നെറ്റ്‌വർക്കുവഴി ബന്ധിപ്പിക്കലാണ്. തികച്ചും വിരസമായ ജോലി. പക്ഷേ നഗരം പരിചയമാകാൻ ഉത്തമം. ഊരുചുറ്റൽവലിയ ഇഷ്ടമായതിനാൽ ഞാൻ സന്തോഷിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പ്രോജക്‌ട്പൂർത്തിയാക്കുക. ആദ്യസന്ദർശനത്തിൽ പോസ്റ്റുഓഫീസിലെ സൗകര്യങ്ങൾ പരിശോധിക്കും.രണ്ടാം ഘട്ടത്തിൽ ശരിയായ ഇൻസ്റ്റാലേഷൻ. ബൊമ്മാനഹള്ളിയിൽ ഇന്നു ഇൻസ്റ്റാലേഷനാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്റെ കാത്തിരിപ്പിനുതിരശീലയിട്ടു വിൻസെന്റ് എത്തി. തോളിൽ തൂങ്ങുന്ന ബാഗിൽ തപാൽവകുപ്പിന്റെ ചിഹ്നം. ബൈക്ക്ഒരിടത്തു പാർക്കുചെയ്തു, ഞങ്ങൾ കരിമ്പിൻജ്യൂസ് വിൽക്കുന്നിടത്തേക്കു ചെന്നു. നല്ല ഉഷ്ണം.ഇടയ്ക്കിടെ വീശുന്ന കാറ്റിനുപോലും അസഹ്യമായ ചൂട്. പൊടിപറത്തി, ചുഴിയുണ്ടാക്കി കാറ്റുവരുമ്പോൾ,രക്ഷപ്പെടാൻ എവിടെയെങ്കിലും മാറിനിന്നേ മതിയാകൂ. രണ്ടു കരിമ്പിൻ ജ്യൂസിനുവിളിച്ചുപറഞ്ഞു. പഴ്സെടുക്കാൻ ആഞ്ഞപ്പോൾ വിൻസന്റ് വിലക്കി. അദ്ദേഹംകൊടുത്തോളുമെന്ന്. സന്തോഷം. ഞാൻ വീണ്ടും മരത്തിനു കീഴിലേക്കു നീങ്ങിനിന്നു. അല്പസമയത്തിനുള്ളിൽഇരുകയ്യിലും ജ്യൂസുമായി വിൻസന്റ് എത്തി. വയറിൽ തട്ടി പരിഭവം പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സതീഷ്, എനിക്ക് കുടവയർചാടി. ഡെപ്യൂട്ടേഷൻ കഴിഞ്ഞു തിരിച്ചുചെല്ലുമ്പോൾ അവരിതു ഉടച്ചുകളയും”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻചിരിച്ചതല്ലാതെ ഒന്നും തിരിച്ചു പറഞ്ഞില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സത്യത്തിൽവിൻസന്റ് പോസ്റ്റൽവകുപ്പ് ജീവനക്കാരൻ അല്ല. ആർമിയിൽ നിന്നാണ്. ഡെപ്യുട്ടേഷൻ വഴിഇന്ത്യാപോസ്റ്റിൽ ജോലിചെയ്യുന്നു. മുഴുവൻ പേര് വിൻസന്റ് പോൾ. കുറച്ചുനാൾ കൂടികഴിഞ്ഞാൽ ഡെപ്യുട്ടേഷൻ തീരുകയാണ്. അപ്പോൾ തിരിച്ചുപോകണം. വിൻസന്റിനെ ജോലിക്കുകൂട്ടുകിട്ടിയതിൽ എനിക്കു സന്തോഷമുണ്ടായിരുന്നു. ആർമിക്കാരുടെ ഗൗരവം തീരെയില്ലാത്തസരസൻ. എന്റെ അഭിപ്രായങ്ങൾക്കു വളരെ മുൻഗണന നൽകുന്നു. സർവ്വോപരി മലയാളം ഒഴുക്കോടെ സംസാരിക്കും.ജന്മം കൊണ്ടു കന്നഡിഗനെങ്കിലും മലയാളത്തിലും പ്രഗൽഭൻ. ആർമിയിൽ ഒരുപാട് മലയാളിസഹപ്രവർത്തകർ ഉണ്ടത്രെ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വിൻസന്റിനെആദ്യമായി കണ്ടപ്പോൾ ശ്രദ്ധിച്ചതും അദ്ദേഹത്തിന്റെ കുടവയറാണ്. ഔപചാരികസംഭാഷണത്തിനിടയിൽ ആർമിയിൽ‌നിന്നാണെന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ വിശ്വസിച്ചില്ല.ഇത്രയും കുടവയറുള്ളവരെ സൈന്യത്തിൽ എടുക്കുമോ എന്ന സംശയം. പിന്നീടു അദ്ദേഹംകുടവയറിന്റെ ഉൽഭവവും വികസനവും വിവരിച്ചു. എല്ലാം തുടങ്ങിയിട്ടു അധികം നാളായിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വരണ്ട തൊണ്ടയെനനച്ചു തണുത്ത കരിമ്പിൻവെള്ളം ഒഴുകി. ഉൻമേഷം തിരിച്ചുകിട്ടി. പൈസ കൊടുത്തു ഞങ്ങൾ പോസ്റ്റുഓഫീസിലേക്കുപുറപ്പെട്ടു. ബൊമ്മാനഹള്ളി പോസ്റ്റുഓഫീസ്, ജംങ്ഷനിൽനിന്നു ഇടത്തോട്ടു തിരിയുന്ന പ്രധാനറോഡുവഴി കുറച്ചു മുന്നോട്ടുപോയാൽ ഇടതുവശത്തായി കാണാം. ഇരുനിലക്കെട്ടിടത്തിന്റെഒന്നാമത്തെ നിലയിൽ. ഇന്ത്യാപോസ്റ്റിന്റെ അടയാളം കണ്ടു ഉറപ്പിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞങ്ങൾ ചെല്ലുമ്പോൾപോസ്റ്റുഓഫീസിൽ നിറയെ ആളുകളാണ്. ഓഫീസ് തുറന്നിട്ടു അധികസമയം ആയിരുന്നില്ല. ജീവനക്കാരുംപോസ്റ്റുമാൻമാരും ഉപഭോക്താക്കളും ഒക്കെയായി ആകെ ബഹളമയം. ഒരാഴ്ചമുമ്പ് ഇൻസ്റ്റാലേഷൻസൗകര്യങ്ങൾ പരിശോധിക്കാൻ വന്നപ്പോൾ വിരലിലെണ്ണാവുന്ന ജീവനക്കാരും ഏതാനുംപോസ്റ്റുമാൻമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നു പക്ഷേ സന്ദർശനം ഉച്ചകഴിഞ്ഞിട്ടായിരുന്നു.ആ നേരത്തു തിരക്കു പ്രതീക്ഷിക്കുന്നത് ഉചിതമല്ലല്ലോ. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞങ്ങൾചീഫ് പോസ്റ്റുമാസ്റ്ററുടെ കാബിനിലേക്കു ചെന്നു. അവിടെ അദ്ദേഹം ഒരു പോസ്റ്റുമാനെ കഠിനമായിശകാരിക്കുകയാണ്. കാബിനു പുറത്തുള്ളവരുടെ ശ്രദ്ധയും ഇവരിൽ വീഴുന്നുണ്ട്. ഞങ്ങൾവാതിൽക്കൽ കാത്തുനിന്നു. കന്നഡയിൽ അനർഗളം ഒഴുകുന്ന വാക്കുകൾ കേട്ടു ഞാൻ അന്തിച്ചു.പോസ്റ്റുമാസ്റ്റർ കറുത്തു തടിച്ച വ്യക്തിയാണ്. കൈത്തണ്ടയിൽ സ്വർണച്ചെയിനും, രണ്ടുകയ്യിലേയുംവിരലുകളിലായി അഞ്ചോളം മോതിരങ്ങളുമുണ്ട്. വലതുകൈ ജീവനക്കാരന്റെ മുഖത്തിനുനേരെഉയർത്തിയാണ് ശകാരം. കൈയോങ്ങൽ കണ്ടാൽ ഇപ്പോൾ അടി വീഴുമെന്നു തോന്നും. കുറച്ചുനേരം ബഹളങ്ങൾകണ്ടുനിന്നു മടുത്തപ്പോൾ വിൻസന്റ് അക്ഷമനായി ചുമച്ചു. അൽഭുതമെന്നേ പറയേണ്ടൂ. എല്ലാബഹളങ്ങളും ഉടനടി നിന്നു. പോസ്റ്റുമാസ്റ്റർ ശകാരം നിർത്തി. ജീവനക്കാരോടു അവരവരുടെജോലികളിലേക്കു മടങ്ങാൻ പറഞ്ഞു. പോസ്റ്റുഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വന്നവർ ക്യൂപാലിച്ചു. വിൻസന്റ് പോസ്റ്റുമാസ്റ്ററുമായി സംസാരിച്ചു. അപ്പോഴാണ്, അപ്പോൾമാത്രമാണ്, ശകാരിക്കലിനു വിധേയനായ ജീവനക്കാരനെ ഞാൻ ശ്രദ്ധിക്കുന്നത്. അത്രയും നേരംപോസ്റ്റുമാസ്റ്റർ ശ്രദ്ധ മുഴുവൻ പിടിച്ചുവച്ചിരിക്കുകയായിരുന്നു. തലകുനിച്ചുസങ്കടത്തോടെ നിൽക്കുന്ന ജീവനക്കാരനു പോസ്റ്റുമാസ്റ്ററുടെ പകുതി ശരീരവലുപ്പമേയുള്ളൂ.പൊക്കം കുറഞ്ഞ, ഇരുനിറമുള്ള വ്യക്തി. ഏറെ ആകർഷകമായി തോന്നിയത് പൂർണമായും നരച്ച താടിയുംമുടിയുമാണ്. വലതുകൈത്തണ്ടയിൽ ജപിച്ചുകെട്ടിയ ഒരുപിടി ചരടുകൾ. നെറ്റിയിൽ വീതിയിൽ ഭസ്മക്കുറി.ഭസ്മം വെള്ളത്തിൽ ചാലിച്ചു വരച്ചാലേ അങ്ങിനെ കുറി വരയ്ക്കാനാകൂ. നല്ല ദൈവഭയമുള്ളവ്യക്തിയാണെന്നു നിസ്സംശയം പറയാം. ഞാൻ ശ്രദ്ധിക്കുന്നത് ജീവനക്കാരൻ അറിഞ്ഞു. വിഷമംകൂടി. പുറംതിരിഞ്ഞുനിന്ന് കണ്ണുകൾ ഒപ്പി. അദ്ദേഹത്തിന്റെ നിൽപ്പും ഭാവവുംകണ്ടപ്പോൾ എനിക്കും സങ്കടമായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ജോലി തുടങ്ങി.കമ്പ്യൂട്ടറുകളിൽ ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ ഇൻസ്‌റ്റാൾ ചെയ്തു. സ്വിച്ചുകൾവേണ്ടവിധത്തിൽ ക്രമീകരിച്ചു. വിൻസന്റ് കൂടെയുള്ളതിനാൽ ജോലിഭാരം കുറവായിരുന്നു. ജോലിചെയ്യാനുള്ള കമ്പ്യൂട്ടറുകൾ അദ്ദേഹം യഥാസമയം ലഭ്യമാക്കി തന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുന്നപോസ്റ്റ്ഓഫീസ് ജീവനക്കാരൻ എന്റെ ജോലി തീരുന്നതുവരെ കാത്തിരിക്കാൻ നിർബന്ധിതരായി. ‘കമ്പ്യൂട്ടൻഅസോസിയേറ്റ്‌സി’ന്റെ പ്രോക്‌സി സെർവർ ഇൻസ്റ്റാലേഷൻ തുടങ്ങി. പൂർത്തിയാകാൻ അഞ്ചുമിനിറ്റോളംഎടുക്കും. ഞാൻ കസേരയിൽ പിന്നോട്ടു ചാഞ്ഞു. പിന്നിൽ ഒരാൾ നിൽക്കുന്നുണ്ടല്ലോ?തിരിഞ്ഞുനോക്കിയപ്പോൾ ഒരു യുവതി. കാണാൻ കുഴപ്പമില്ലെങ്കിലും സുന്ദരിയാണെന്നു പറയാൻവയ്യ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;യുവതി അടുപ്പംഭാവിച്ച് പറഞ്ഞു. “ഇയാൾ വലിയ എഴുത്തുകാരൻ മാത്രമല്ല. കമ്പ്യൂട്ടൻ എൻ‌ജിനീയറും കൂടിയാണല്ലേ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;യുവതിമലയാളത്തിലാണ് പറഞ്ഞത്. എന്നിട്ടും പറഞ്ഞതു തന്നെയാണോ കേട്ടതെന്ന സംശയമുണ്ടായി. എന്താണ്പറഞ്ഞതെന്നു തിരിച്ചുചോദിച്ചു. അവർ മുമ്പ് പറഞ്ഞതു ആവർത്തിച്ചു. അതായത് ഞാൻ എഴുത്തുകാരനാണെന്ന്.ഇന്നുവരെ നാലുവരി, ഏതെങ്കിലും വിഷയത്തെപ്പറ്റി എഴുതിയിട്ടില്ലാത്ത ഞാൻ എഴുത്തുകാരനാണെന്ന്!ഞാൻ യുവതിയുടെ മുഖത്തു സൂക്ഷിച്ചുനോക്കി. മതിഭ്രമത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾദൃശ്യമാണോ? ഉണ്ടെന്നു തോന്നി. അല്ലാതെ തികച്ചും അപരിചിതനായ, ഞാൻ ആ യുവതിയെ അതിനുമുമ്പുകണ്ടിട്ടില്ലായിരുന്നു, ഒരുവനെ എഴുത്തുകാരൻ എന്നു വിശേഷിപ്പിക്കുമോ? യുവതിയുടെ മുഖഭാവംഎന്നെ ദീർഘകാലമായി പരിചയമുണ്ടെന്ന മട്ടിലാണ്. അവരുടെ മുഖത്തെ നിശ്ചയദാർഢ്യം കണ്ട്,ഞാൻ ഓർമ്മകളിൽ വീണ്ടും പരതി. എന്നെങ്കിലും, എവിടെയെങ്കിലും ഈ യുവതിയെ കണ്ടിട്ടുണ്ടോ?ഒന്നും ഓർത്തെടുക്കാനായില്ല. ഞാൻ യുവതിക്കു പ്രാധാന്യം കൊടുക്കാതെ, വിൻസെന്റിനെടെൿനിക്കൽ കാര്യം ചർച്ച ചെയ്യാനാണെന്ന നാട്യത്തിൽ വിളിച്ചു. യുവതി വീണ്ടുംസംസാരിക്കാൻ ആഞ്ഞപ്പോൾ ജോലി കഴിഞ്ഞശേഷം സംസാരിക്കാമെന്നു നയത്തിൽ പറഞ്ഞു. അവർക്കതുവിശ്വസനീയമായി തോന്നിയിരിക്കാം. എന്റെ കാര്യം വിട്ടു. വിൻസെന്റിനോടു യുവതിയുടെവിചിത്രമായ പെരുമാറ്റത്തെപ്പറ്റി പറയണമെന്നു ആദ്യം കരുതിയെങ്കിലും പിന്നീടുവേണ്ടെന്നു വച്ചു. അവഗണിക്കുന്നതാണ് അഭികാമ്യം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വിൻസെന്റ് അടുത്തക്യാബിനിൽ പോയി. ഞാൻ പോസ്റ്റ്ഓഫീസിൽ മൊത്തം കണ്ണുപായിച്ചു. ശകാരം കേട്ടജീവനക്കാരനെ പരതി. അദ്ദേഹം ഇപ്പോൾ നീല കുപ്പായം ധരിച്ചിട്ടുണ്ട്. പോസ്റ്റുകാർഡുകളിലുംകവറുകളിലും സീൽ അടിക്കുന്ന ജോലിയിൽ വ്യാപൃതനാണ്. പോസ്റ്റുകവറുകൾ ഇടതുകൈ കൊണ്ടു തുരുതുരാതള്ളിനീക്കി മിന്നൽ വേഗത്തിലാണ് സീലടിക്കൽ. ഒരു സെക്കന്റിൽ രണ്ടോമൂന്നോ സീലുകൾ വരെവീഴുന്നുണ്ടെന്നു തോന്നി. അത്രയും വേഗത. വേറേയും ജീവനക്കാർ സമാന ജോലിചെയ്യുന്നുണ്ട്. ‘ടക്ക് ടക്ക്’ ശബ്ദത്താൽ മുഖരിതമാണ് അവിടം. ഞാൻ ജീവനക്കാരന്റെ മുഖത്തുനോക്കി.അപാരമായ ശാന്തതയും കാരുണ്യവും സ്ഫുരിക്കുന്നു. കവറുകളിൽ സീൽ വീഴുന്ന മുറക്കു മുഖംതാളാത്മകമായ വിറക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ജീവനക്കാരൻസീൽ അടിക്കുന്നതു നോക്കിയിരിക്കുമ്പോൾ, അപ്പോൾ മാത്രം പുറത്തുനിന്നു പോസ്റ്റുഓഫീസിൽവന്ന ഒരാൾ പോസ്റ്റുമാനെ ചൂണ്ടിക്കാട്ടി ചീഫ് പോസ്റ്റുമാസ്റ്ററോടു എന്തോ പറഞ്ഞു.പരാതിയാണെന്നു വ്യക്തം. പോസ്റ്റുമാസ്റ്റർ ജീവനക്കാരനെ അടുത്തേക്കു വിളിച്ചു.പ്രതീക്ഷ തെറ്റിയില്ല. കണ്ണുപൊട്ടുന്ന ശകാരം തുടങ്ങി. ജീവനക്കാരന്റെ കണ്ണുകൾനിറഞ്ഞു തുളുമ്പി. പ്രായമായവരുടെ കരച്ചിൽ കാണുന്നത് പണ്ടേ എനിക്കിഷ്ടമില്ലാത്തകാര്യമാണ്. പോസ്റ്റ്‌മാസ്റ്റർ ശകാരിക്കാനുള്ള കാരണം എനിക്കു അറിയില്ല. എങ്കിലുംപ്രശ്നത്തിൽ ഇടപെട്ട് അതൊന്നു അന്വേഷിക്കാൻ തീരുമാനിച്ചു. ജോലി പൂർത്തിയാക്കിപോകുന്ന വരെയെങ്കിലും സ്വസ്ഥത കിട്ടുമല്ലോ. ഞാൻ പോസ്റ്റുമാസ്റ്ററുടെ അടുത്തേക്കുനടന്നു. പക്ഷേ ഞാനെത്തിയപാടെ പോസ്റ്റുമാസ്റ്റർ ശകാരം നിർത്തി. ഭവ്യതയോടെ കസേരയിൽഇരിക്കാൻ ക്ഷണിച്ചു. പോസ്റ്റുമാനോടു പോയ്ക്കോളാൻ പറഞ്ഞു. തിരിച്ചുനടക്കുന്ന പോസ്റ്റുമാൻനന്ദിയോടെ തിരിഞ്ഞുനോക്കുന്നത് ഞാൻ മനക്കണ്ണാൽ സങ്കല്പിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പത്തുമിനിറ്റിനുള്ളിൽഞാനും വിൻസെന്റും ജോലി പൂർത്തിയാക്കി ബൊമ്മാനഹള്ളിയോടു വിടപറഞ്ഞു. അതിനുശേഷം ഇന്നുവരെബൊമ്മാനഹള്ളിയിൽ പോയിട്ടില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;b style="mso-bidi-font-weight: normal;"&gt;&lt;i style="mso-bidi-font-style: normal;"&gt;&lt;u&gt;പോസ്റ്റുമാന്റെ കഥ&lt;/u&gt;&lt;/i&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഗേറ്റിൽ, ഒരു ലോഹത്തകിടിൽഎഴുതിയിരിക്കുന്നു. “Beware of Dogs”. ആ മുന്നറിയിപ്പ് തരിമ്പും അലസോരപ്പെടുത്തിയില്ല.ഗേറ്റുതുറന്നു അകത്തു കയറി. പശുക്കുട്ടിയുടെ വലുപ്പമുള്ള നായ കാർപോർച്ചിൽ കിടപ്പുണ്ട്.ആരാണ് വന്നതെന്നു നോക്കി, നായ വീണ്ടും മുൻ‌കാലുകളിൽ തലപൂഴ്ത്തി. തോൾബാഗിൽനിന്നു രജിസ്ട്രേഡ്പോസ്റ്റ് എടുത്തു വീട്ടുടമസ്ഥനു കൊടുത്തു. ഒപ്പുവാങ്ങി തിരിച്ചു നടന്നു. ഗേറ്റിനടുത്തുസൈക്കിളുണ്ട്. ഏതു ബ്രാൻഡാണെന്നു തിരിച്ചറിയാനാകില്ല. കറുപ്പ് പെയിന്റ് മാത്രമാണ് അടിച്ചിട്ടുള്ളത്.മറ്റൊരു പ്രത്യേകത സൈക്കിളിന്റെ വലിപ്പക്കുറവാണ്. മുതിർന്നവരോ, കുട്ടികളോചവിട്ടുന്ന തരത്തിലുള്ളതായിരുന്നില്ല അത്. രണ്ടിന്റേയും മധ്യത്തിൽ നിൽക്കുന്ന വലുപ്പം.സൈക്കിളിൽ കയറി അടുത്തവീട്ടിലേക്കു യാത്രചെയ്യുമ്പോൾ മനസ്സുനിറയെ ഓഫീസിൽ വന്ന യുവാവായിരുന്നു.ചീഫ് പോസ്റ്റുമാസ്റ്റർ തന്നെ ചീത്തപറയുമ്പോൾ എന്തിനാണ് അദ്ദേഹം അടുത്തുവന്നത്? ആവരവിൽ പോസ്റ്റുമാസ്റ്റർ ഭയന്നു എന്നതല്ലേ സത്യം? അദ്ദേഹം ഇത്ര വിനയത്തോടെആരോടെങ്കിലും സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. മേലധികാരിയല്ലാതിരുന്നിട്ടും യുവാവിനുമുന്നിൽ പോസ്റ്റുമാസ്റ്റർ പരുങ്ങി. അതാണ് ഏറെ വിചിത്രം. ഓഫീസിലെ എത്രപേരെനിസാരകാര്യത്തിനു ദിവസേന ശാസിക്കുന്നു. ആരും ഒരക്ഷരം എതിർത്തു പറയാറില്ല. എന്നിട്ടുംഅതേ വ്യക്തി യുവാവിന്റെ മുന്നിൽ കുഞ്ഞാടായി. എന്താണ് കാരണം? ഒരുപക്ഷേ യുവാവിന്റെ ഇംഗ്ലീഷ്ഭാഷണം പോസ്റ്റുമാസ്റ്ററെ സ്വാധീനിച്ചിരിക്കാം. ഇം‌ഗ്ലീഷ് തടസമില്ലാതെ പറയുന്നവരോടുഅദ്ദേഹത്തിനു പ്രത്യേക മമതയുള്ളതായി മുമ്പും തോന്നിയിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സൈക്കിൾ ഒരുഗട്ടറിൽ ചാടി. അപ്പോൾ ശാപവചങ്ങളോടെ ഓർത്തു. ഛേ, എഴുത്തുകാരന്റെ വീട്ടിൽ പോകാൻമറന്നു. കുറച്ചുദൂരം വന്നവഴിയെ ചവിട്ടി. പിന്നെ ചെറിയൊരു ഇടവഴിയിലേക്കു തിരിഞ്ഞു. വഴിയുടെഇരുവശത്തും സിമന്റ് തേയ്‌ക്കാത്ത മതിലാണ്. രണ്ടാൾ പൊക്കമുണ്ട്. ഇടവഴിയിലൂടെ യാത്രചെയ്താൽ എത്തുന്നിടത്തു ഒരു വീടേയുള്ളൂ. അവിടെയാണ് എഴുത്തുകാരൻ താമസിക്കുന്നത്. &amp;nbsp;കുറച്ചുനാളുകളായി കാർഡുകൾ ഒന്നും വരാറില്ല. കാർഡുകൾഎന്നുപറയാൻ പ്രത്യേക കാര്യമുണ്ട്. എഴുത്തുകാരനു പോസ്റ്റുകാർഡുകളല്ലാതെ കവറോ,ഇൻലൻഡോ, മണിഓർഡറോ ഒന്നും ഇതുവരെ വന്നിട്ടില്ല. ഒറ്റ എഴുത്തുപോലുമില്ല എന്നത് അതിശയകരമാണ്.രണ്ടുമാസം മുമ്പുവരെ മിക്കദിവസവും ഒരു കാർഡെങ്കിലും വരുമായിരുന്നു. അതു ക്രമമായികുറഞ്ഞു. ഒരുമാസമായി ഒന്നുമില്ല. അതിനാലാണ് ഒറ്റപ്പെട്ടു നിൽക്കുന്ന ഇവിടേക്കു സൈക്കിൾതിരിക്കാതിരുന്നത്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഒരിക്കൽ മനസ്സിലെജിജ്ഞാസ അടക്കാനായില്ല. തനിക്കു മുന്നിൽ, പോസ്റ്റുകാർഡിൽ, ഒരു രഹസ്യമാണുള്ളത്. ഒരുവ്യക്തിമറ്റൊരു വ്യക്തിക്കു കൈമാറുന്ന സന്ദേശം. പരിചിതമല്ലാത്ത ഭാഷയായതുകൊണ്ടാണ് ഇത്രനാൾ വായിക്കാതിരുന്നത്.എന്തുമാത്രം രഹസ്യങ്ങളാണ് താൻ കൊണ്ടുനടക്കുന്നത്. അപ്പോൾ അവയെപ്പറ്റി അറിയാനുംഅവകാശമില്ലേ? അങ്ങിനെയൊരു ദിവസം ഓഫീസിലെ മലയാളിയായ പുഷ്പയെകൊണ്ടു ഒരു കാർഡുവായിപ്പിച്ചു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;i style="mso-bidi-font-style: normal;"&gt;&lt;span style="font-family: AnjaliOldLipi;"&gt;“നന്നായി എഴുതി എന്നു തോന്നുന്നത് മാത്രംഅയക്കുക. &lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;i style="mso-bidi-font-style: normal;"&gt;&lt;span style="font-family: AnjaliOldLipi;"&gt;എഡിറ്റർ&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;i style="mso-bidi-font-style: normal;"&gt;&lt;span style="font-family: AnjaliOldLipi;"&gt;(ഒപ്പ്) “”&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇത്രയുമാണ് കാർഡിൽഉണ്ടായിരുന്നത്രെ. ആർക്കാണൊ കാർഡ് വന്നിരിക്കുന്നത് അയാൾ ഒരു എഴുത്തുകാരനാകാൻസാദ്ധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ രചന പ്രസിദ്ധീകരണത്തിനു യോഗ്യതയില്ലാത്തതുമൂലം എഡിറ്റർ തിരിച്ചയച്ചു എന്നുമാണ് പുഷ്പ പറഞ്ഞതിന്റെ സാരാംശം. പുഷ്പയെകൊണ്ട് കാർഡ്വായിപ്പിച്ച കാര്യം അറിഞ്ഞപ്പോഴാണ് ചീഫ് പോസ്റ്റുമാസ്റ്റർ ആദ്യമായി ശകാരിച്ചത്. പിന്നെയുംശകാരങ്ങൾ ഇടക്കൊക്കെ ഉണ്ടായി. അന്നൊക്കെ കാർഡുകൾ മാത്രമല്ല, ചിലരുടെ കവറുകളും പൊട്ടിച്ചുവായിച്ചിരുന്നു. ഇനിയും ആവർത്തിച്ചാൽ മേലധികാരിക്കു റിപ്പോർട്ട് ചെയ്യുമെന്നു ഭീഷണികിട്ടി. അതിൽപിന്നെ പൊട്ടിച്ചു വായിക്കുന്നത് എഴുത്തു വിതരണത്തിനിടയിലേക്കുമാറ്റി. ഹോസൂർ ലേഔട്ടിൽ തണലുള്ള ധാരാളം മരങ്ങൾ ഉണ്ട്. അവക്കു കീഴിലിരുന്നു കവറുകൾഒന്നോടിച്ചു നോക്കി വായിക്കാൻ ഒരെണ്ണം തിരഞ്ഞെടുക്കും. ഒരുദിവസം ഒരെണ്ണം മാത്രമേവായിക്കൂ. ശരിക്കും ഒട്ടിയിട്ടില്ലാത്ത, പ്രത്യേകിച്ചും ഉമിനീരുകൊണ്ടു ഒട്ടിച്ചവ,കവറുകളാണ് തിരഞ്ഞെടുക്കാറ്. സൂക്ഷ്മതയോടെ തുറന്നു, വായിച്ചശേഷം വീണ്ടും കവറിലാക്കിനല്ല പശവച്ചു ഒട്ടിക്കും. ഉടമസ്ഥനു കത്തു കൈമാറുമ്പോൾ വികലമായൊരു ചിരി പാസാക്കാൻമറക്കാറില്ല. ഇനിയും കവർ പൊട്ടിച്ചുവായിക്കുന്നതു കണ്ടുപിടിച്ചാൽ സസ്‌പെൻഷനായിരിക്കുംലഭിക്കുക. എന്നിട്ടും ശീലം നിർത്താനാകുന്നില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സത്യത്തിൽഇക്കാര്യത്തിൽ താൻ നിരപരാധിയല്ലേ? എല്ലാത്തിനും കാരണക്കാരൻ എഴുത്തുകാരനല്ലേ? തന്റെഅസുഖം മൂർച്ഛിപ്പിച്ച്, തന്നെ കയ്യൊഴിഞ്ഞിരിക്കുകയാണ് എഴുത്തുകാരൻ. അദ്ദേഹത്തിനു വരുന്നകാർഡുകളിൽ എഴുതിയിരിക്കുന്നത് വായിച്ചശേഷമാണ് കവറുകൾ തുറന്നു വായിക്കുന്ന ശീലംതുടങ്ങിയത്. ബൊമ്മാനഹള്ളിയിൽ താമസിക്കുന്ന ഒരു യുവതി അതിനു ഉൽപ്രേരകമായി. മുപ്പത്തഞ്ചുവയസ്സുള്ള അവർ വളരെ സുന്ദരിയാണ്. ഭർത്താവിന്റെ ജോലി വേറെ എവിടെയോ ആയതിനാൽ എല്ലാ ആഴ്ചയുംകത്തുണ്ടാകും. യുവാവായിരുന്ന കാലം മുതലേ ലൈംഗികതയോടു പരസ്യമായ വിമുഖതയുണ്ടായിരുന്നു.എന്നാൽ രഹസ്യമായി അതിനായി ഉറക്കമിളച്ചു. റോഡിലൂടെ നടന്നുപോകുമ്പോൾ എതിരെ ഒരുസ്ത്രീ വന്നാൽ മുഖത്തുനോക്കാതെ തലകുനിച്ചു നടന്നു പോകും. സ്ത്രീ കടന്നുപോയാലോ അവരറിയാതെപിൻ‌ഭാഗസ‌മൃദ്ധി ആസ്വദിക്കുകയും ചെയ്യും. പ്രായമായതോടെ ഈ സ്വഭാവത്തിനു കടിഞ്ഞാണിടാൻകഴിഞ്ഞിരുന്നു. പക്ഷേ കാർഡ് പുഷ്പയെക്കൊണ്ടു വായിപ്പിച്ചതു വീണ്ടും ഉൽസുകിയാക്കി. അതിനുശേഷംഒരു തവണയെങ്കിലും തുറക്കാത്ത കവറുകൾ കിട്ടിയ വീടുകളില്ല. ശകാരവും, സസ്‌പെൻഷൻഭീഷണിയുമുണ്ടെങ്കിലും അതൊരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുകയാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഒരുകാലത്തുഎഴുത്തുകാരനു തുടർച്ചയായി വരുമായിരുന്ന പോസ്റ്റുകാർഡുകൾ ഒരുമാസം മുമ്പ് പൂർണമായും നിലച്ചപ്പോൾനിരാശ തോന്നിയില്ല. കാരണം അദ്ദേഹത്തിനു ഒളിച്ചുപിടിക്കാൻ എന്തെങ്കിലും രഹസ്യങ്ങൾഉള്ളതായി തോന്നിയിട്ടില്ല. പോസ്റ്റുകാർഡിൽ എല്ലാതവണയും പതിവു വാചകങ്ങളായിരിക്കും. മലയാളിയല്ലെങ്കിലുംആ വരികളുടെ കിടപ്പുവശങ്ങൾ വളരെ ഹൃദിസ്ഥമാണ്. ‘നന്നായി എഴുതിയെന്നു തോന്നുന്നത്മാത്രം അയക്കുക’ എന്ന വരികൾ. ആർക്കു വേണമെങ്കിലും തുറന്നു വായിക്കാവുന്ന, രഹസ്യാത്മകതഒട്ടുമില്ലാത്ത ഇത്തരം കുത്തിക്കുറിപ്പുകൾ വായിച്ചു മനസ്സിലാക്കുന്നതിൽ യാതൊരുആവേശവും ഇല്ല. എല്ലാ വീടുകളിലും കാർഡുകളാണ് വരുന്നതെങ്കിൽ പോസ്റ്റുമാൻ പണി തന്നെ ഒരുപക്ഷേരാജിവച്ചേനെ. എഴുത്തുകാരനുള്ള കാർഡുകളുടെ വരവുനിലച്ചപ്പോൾ ഇനിമുതൽ ഇത്രദൂരംസൈക്കിൾ ചവിട്ടിവരണ്ടല്ലോ എന്നു ആശ്വസിക്കുകയാണ് ചെയ്തത്. പക്ഷേ പുഷ്പക്കു നിരാശ തോന്നിയിരുന്നു.എഴുത്തുകാരനു വരുന്ന എല്ലാ കാർഡുകളും കാണിക്കണമെന്നു പുഷ്പ നിർബന്ധിച്ചിരുന്നു.ഒരേ ഭാഷക്കാരാണല്ലോ. അതുകൊണ്ടായിരിക്കുമെന്നു ആദ്യം കരുതി. പിന്നീടാണ് അവൾക്കുസാഹിത്യത്തിൽ താല്പര്യമുണ്ടെന്നു മനസ്സിലായത്. ഓരോ കാർഡിലേയും സീൽ നോക്കി എഴുത്തുകാരൻഏതു വാരികകൾക്കാണ് കൃതികൾ അയച്ചുകൊടുത്തതെന്നു അറിയാമത്രെ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എഴുത്തുകാരന്റെ വീടെത്തി.ശാന്തമായ ചുറ്റുപാടിലിരുന്നു എഴുതണമെന്നുള്ളവർക്കു പറ്റിയ ഇടമാണ്. റോഡും ബഹളങ്ങളുംഇല്ല. ശല്യപ്പെടുത്താൻ അയൽക്കാരില്ല. നീണ്ട റോഡിലൂടെ അഞ്ചുമിനിറ്റ് സൈക്കിൾ ചവിട്ടിയാലേഎത്തുകയുള്ളൂ. ഒരുമാസത്തെ ഇടവേളക്കുശേഷം എത്തുകയാണ്. എല്ലാം പഴയ പടിയാണെന്നു പോസ്റ്റുമാൻകണ്ടു. മുറ്റം നിറയെ കൊഴിഞ്ഞ ഇലകൾ. അതെന്നും അങ്ങിനെയായിരുന്നു. അടിച്ചുവാരാൻകാറ്റ് മാത്രമേയുള്ളൂ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇടവേളക്കു ശേഷംവരുന്നതായതിനാൽ പതിവുകൾ മറന്നിരുന്നു. വിരലുകൾ അറിയാതെ കാളിംങ് ബെല്ലിൽ അമർന്നു. അകത്തുമണിയടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് പതിവുകളെ പറ്റി ബോധവാനായത്. എഴുത്തുകാരൻ കാളിംങ്ബെല്ലിനു സമീപം ചെറിയ ബാസ്കറ്റ് വച്ചിട്ടുണ്ട്. കാർഡുകൾ അതിൽ നിക്ഷേപിച്ചാൽ മതി.കാളിങ്‌ബെൽ അടിക്കാറില്ല. ഇന്നിപ്പോൾ ഒരുമാസത്തെ ഇടവേള പണി പറ്റിച്ചു. ആദ്യം പകച്ചെങ്കിലുംപിന്നെ സാരമില്ലെന്നു കരുതി. ഇന്നുവരെ കണ്ടിട്ടില്ലാത്ത മുഖമല്ലേ. ഒരുഎഴുത്തുകാരനെയൊക്കെ നേരിൽ കാണുന്നത് നല്ലകാര്യമാണ്. പരിചയം സ്ഥാപിച്ചാൽ ഭാവിയിൽഉപകാരപ്പെട്ടേക്കും. ആത്മവിശ്വാസത്തോടെ കാളിംങ്ബെൽ വീണ്ടും രണ്ടുതവണ അടിച്ചു. ഒരുമിനിറ്റ്കഴിഞ്ഞു. അകത്തു ആരോ നടന്നടുക്കുന്ന പാദപതനം. വളരെ സാവധാനമാണ് നടത്തം. ഒടുക്കം വാതിൽതുറക്കപ്പെട്ടപ്പോൾ അൽഭുതത്തിനു അതിരുണ്ടായില്ല. പോസ്റ്റുഓഫീസിൽ വന്ന എൻജിനീയർ സാറല്ലേഇത്. മുഖം വല്ലാതെ ചുവന്നിട്ടുണ്ടല്ലോ. നന്നായി മദ്യപിച്ചിരിക്കണം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ആശ്ചര്യത്തോടെചോദിച്ചു. “സാർ. താവൂ അൽവേ പോസ്റ്റൂഓഫീസിഗെ ബന്ത കമ്പ്യൂട്ടർ എൻജിനീയർ?” (1)&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അദ്ദേഹം ചിരിച്ചു.ചിരിയെന്നു പറഞ്ഞാൽ തലയറഞ്ഞു ചിരിക്കൽ. ചുവന്നിരുന്ന കണ്ണും കവിളും വീണ്ടുംചുവന്നു. അതിനിടയിൽ അനുകൂലഅർത്ഥത്തിൽ തലയാട്ടി. എന്തായാലും കാര്യം സമ്മതിച്ചല്ലോ. പോസ്റ്റുമാസ്റ്ററിൽനിന്നുരക്ഷിച്ചതിനു നന്ദി പറയണം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സാർ. നന്നന്നു കാപാടിതാക്കാഗിതുമ്പ വന്ദനെഗളു. ഇല്ലാതിദ്രെ പോസ്റ്റുമാസ്റ്റർ മേലക്ക് റിപ്പോർട്ട് കൊടുവാന്തിദ്രു”(2)&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അദ്ദേഹം നന്ദിപറയേണ്ട ആവശ്യമില്ലെന്നു സൂചിപ്പിച്ചു. നല്ല സ്വഭാവക്കാരനാണ്. അല്ലെങ്കിൽ ഇങ്ങിനെപറയില്ലല്ലോ. ഇനിയിപ്പോൾ ഇദ്ദേഹം തന്നെയാണോ എഴുത്തുകാരനും?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സംശയം ചോദിച്ചു. “സാർ,നീവാ ഇല്ലി വാസവാഗിത ലേഖകരു? അതവാ ഹൊസദാകി ബന്തവരോ?” (3)&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സോറി. നാവു ഇല്ലിഹൊസദാകി ബന്തിരുവേനു. ലേഖകാരന്നു തിലിയദു” (4)&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പിന്നേയും ചോദിക്കാൻചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുഖം സംഭാഷണം തുടരാൻ താല്പര്യമില്ലെന്നുവ്യക്തമായി വെളിപ്പെടുത്തി. തിടുക്കപ്പെട്ടു വാതിലടച്ചു. സാർ ദേഷ്യപ്പെട്ടോയെന്നസന്ദേഹത്തോടെ തിരിച്ചുപോന്നു. പിറ്റേന്നു സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങി. എൻജിനീയർസാറിനെ വീണ്ടും കാണാൻ കഴിഞ്ഞില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;b style="mso-bidi-font-weight: normal;"&gt;&lt;i style="mso-bidi-font-style: normal;"&gt;&lt;u&gt;എഴുത്തുകാരന്റെ കഥ&lt;/u&gt;&lt;/i&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ആരോ ഗേറ്റുതുറക്കുന്നശബ്ദം കേട്ടാണ് മയക്കം വിട്ടുണർന്നത്. കാതോർത്തു കിടന്നു. സഫാരി ചെരുപ്പിന്റെ ക്രമമായകാലൊച്ചകൾ. വാതിൽ തുറക്കാൻ എഴുന്നേറ്റു ചെന്നില്ല. വന്നിരിക്കുന്നത് പോസ്റ്റുമാനാണ്.ഉറപ്പ്. ആ കാലൊച്ചകൾ അത്രയേറെ പരിചിതമായിരിക്കുന്നു. കാർഡുകൾ കാളിംങ്ബെല്ലിനു താഴെ,ബാസ്കറ്റിൽ നിക്ഷേപിച്ച് പോസ്റ്റുമാൻ സ്ഥലംവിടും. പോകുമ്പോൾ ഗേറ്റ് ശബ്ദത്തോടെവലിച്ചടക്കുകയും ചെയ്യും. ദേഷ്യം വരുമെങ്കിലും അങ്ങിനെ അടയ്ക്കുന്നതിനു പിന്നിലെ ചേതോവികാരംതീർച്ചയായും നീതീകരിക്കാവുന്നതായിരുന്നു. ഇവിടെ താമസം തുടങ്ങിയിട്ടു വർഷം ഒന്നിലധികമായി.മിക്കദിവസവും ഒരു പോസ്റ്റുകാർഡെങ്കിലും മിക്കവാറും ഉണ്ടാകും. എന്നിട്ടുംപോസ്റ്റുമാനെ ഒരിക്കലും അഭിമുഖീകരിച്ചില്ല. ഗേറ്റ് ഒച്ചയുണ്ടാക്കി വലിച്ചടക്കുന്നത്നേരിൽ കാണാനുള്ള ആഗ്രഹം മൂലമായിരിക്കാം. ശകാരിക്കാനെങ്കിലും ഇറങ്ങി വന്നെങ്കിലോഎന്ന ചിന്ത.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പോസ്റ്റുമാനുമുന്നിൽ മുഖംകാണിച്ചാൽ എന്താണ് കുഴപ്പമെന്നു പലതവണ ആലോചിച്ചിരുന്നു. അപ്പോഴെല്ലാം‘ഒരു കുഴപ്പവുമില്ല, മുഖം കാണിച്ചോളൂ’ എന്നു മനസ്സ് സമ്മതിക്കും. എന്നിട്ടുംഒന്നും പ്രവൃത്തിയിലേക്കു എത്തിയില്ല. പോസ്റ്റുമാന്റെ ആഗ്രഹം ന്യായമാണ്. ആദ്യകാലത്തുപോസ്റ്റുമാനെ കാണാൻ തനിക്കു ആഗ്രഹമുണ്ടായിരുന്നതല്ലേ? അതു സാധിച്ചത് അദ്ദേഹം ഗേറ്റുകടന്നുവരുന്നതും,ബാസ്കറ്റിൽ പോസ്റ്റുകാർഡ് നിക്ഷേപിക്കുന്നതും, ഗേറ്റുതുറന്നു പുറത്തുപോകുന്നതുംഅദ്ദേഹമറിയാതെ ജനൽവിടവിലൂടെ ഒളിഞ്ഞുനോക്കിയാണ്. പോസ്റ്റുമാനു മനസ്സിൽ കരുതിയരൂപമല്ലായിരുന്നു. ഇരുണ്ടുതടിച്ച ആരോഗ്യദൃഢഗാത്രനെയാണ് പ്രതീക്ഷിച്ചത്. കണ്ടത് നേരെവിപരീതം. താടിയും മുടിയും പൂർണമായി നരച്ച മദ്ധ്യവയസ്കൻ. ആ പ്രായത്തിലുള്ളവരിൽ സർവസാധാരണമായകഷണ്ടി ഒട്ടുമില്ല. അച്‌ഛന്റേയും മുഖം ഇങ്ങിനെയാണല്ലോ എന്നോർത്തു. വൈകാരികമായഒരടുപ്പം തോന്നി. അതിനുശേഷം പോസ്റ്റുമാനെ ഒളിഞ്ഞു നോക്കിയിട്ടില്ല. ഇന്നലെയാണെങ്കിൽആഗ്രഹിക്കാതെ, അവിചാരിതമായി നേരിൽ കാണുകയും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പൂമുഖത്തുനടക്കുന്ന രംഗങ്ങൾ മനക്കണ്ണിൽ സങ്കല്പിച്ച്, കാതോർത്തു കിടന്നു. പോസ്റ്റുമാൻ ബാസ്‌കറ്റ്തുറക്കുന്നതും, അടക്കുന്നതും കേട്ടു. പിന്നെ അകന്നകന്നു പോകുന്ന കാലൊച്ചകൾ. ഇന്നലത്തെപ്പോലെകാളിംങ് ബെൽ അടിച്ചില്ല. അതു നന്നായി. ദീർഘനിശ്വാസം ചെയ്ത് പുൽപായയിൽനിന്നു എഴുന്നേറ്റു.അഴിഞ്ഞുപോയ ലുങ്കി വാരിച്ചുറ്റിയില്ല. ചുറ്റിലും ഒറ്റവീടില്ല. ഒരു ജീവിയുമില്ല.പിന്നെ ആരു കാണാൻ? പൂമുഖത്തെത്തി ബാസ്കറ്റിലെ പോസ്റ്റുകാർഡെടുത്തു വായിച്ചു. എഴുതിയിരിക്കുന്നത്പതിവ് വരികൾ തന്നെയാനെന്ന് ഉറപ്പുവരുത്തി. ദുഃഖിച്ചു. സ്വന്തം കുട്ടിമരിച്ചുപോയിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“നന്നായി എഴുതിഎന്നു തോന്നുന്നത് മാത്രം അയക്കുക. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എഡിറ്റർ&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;(ഒപ്പ്) “&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പോസ്റ്റുകാർഡ് ഭദ്രമായിപോക്കറ്റിൽ നിക്ഷേപിച്ചു. വാതിലടച്ച് തിരിച്ചു നടന്നു. പുസ്തകങ്ങളും വെള്ളപേപ്പറുകളുംചിതറിക്കിടക്കുന്ന മേശക്കരുകിലെത്തി. ഭിത്തിയിൽ ഒട്ടിച്ച ബ്ലാക്ക് ആൻഡ് വൈറ്റ്പടത്തിലെ, കറുത്തഫ്രെയിമിന്റെ കണ്ണടയും ബുൾഗാൻ താടിയുമുള്ള മദ്ധ്യവയസ്‌കനെ ഒരുമിനിറ്റ്നോക്കിനിന്നു. ബ്ലാക്ക് &amp;amp; വൈറ്റ് പറ്റത്തെ സാക്ഷിയാക്കി തോൽക്കാൻ മനസ്സില്ലെന്നുപറഞ്ഞ്, ശ്രമങ്ങൾ തുടരാൻ തീരുമാനമെടുത്തു. മേശവലിപ്പ് തുറന്നു. ഇടതുമൂലയിൽ ഒരുകെട്ട്പോസ്റ്റുകാർഡുകൾ. എല്ലാം ഒരേ പോലുള്ളവ. വലുപ്പത്തിൽ മാത്രമല്ല സാമ്യം. ഉള്ളടക്കവുംഒരുപോലെ. ‘നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക’ എന്ന വരി. അതിനു താഴെ വിവിധവീക്കിലി എഡിറ്റർമാരുടെ പേരുകൾ. കൂടാതെ സ്ഥാപനത്തിന്റെ സീലും. എല്ലാ പോസ്റ്റുകാർഡുകളുംനൂലുപയോഗിച്ചു കൂട്ടിക്കെട്ടിയിരുന്നു. നൂൽ അഴിച്ച്, പുതിയ അംഗത്തെ മറ്റുകാർഡുകളുടെഏറ്റവും മുകളിൽ വച്ചു. നൂൽ വീണ്ടും മുറുക്കിക്കെട്ടി. പായയിൽ വന്നുകിടന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;തലക്കു നല്ല ഭാരം.മദ്യപാനം അതിരു കടക്കുന്നുണ്ട്. അല്ലാതെ വഴിയില്ല. കൃതികൾ തിരസ്‌കരിക്കപ്പെട്ടുഎന്നറിയിക്കുന്ന ഓരോ പോസ്റ്റുകാർഡുകൾ വരുമ്പോഴും നന്നായി മദ്യപിക്കും. സ്വന്തംകുട്ടി മരിച്ചുപോയിരിക്കുകയാണ്. ദുഃഖിക്കാതെ എന്തുചെയ്യും. എഡിറ്റർമാരുടെ നിരാസത്തിനുപുറമെ പുതിയൊരു കാര്യവും അലട്ടാൻ തുടങ്ങിയിരിക്കുന്നു. തീരെ ആഗ്രഹിക്കാതിരുന്ന ഒന്ന്.ഏറെ വെറുത്തിരുന്ന ഒന്ന്. നഗരത്തിലെ തിരക്കുകളിൽനിന്നു മനഃപ്പൂർവ്വം സ്വയം ഒറ്റപ്പെടുത്തികഴിഞ്ഞിരുന്ന, കേരളത്തിലെ വിവിധ വാരികകളുടെ എഡിറ്റർമാക്കു മാത്രം അറിയാവുന്ന സ്വന്തംമേൽവിലാസം ഒരു യുവതിക്കു ലഭിച്ചിരിക്കുന്നു. അവർ നേരിൽ സന്ദർശിക്കാൻ വരികയുംചെയ്തു. ഇനിയും വരുമെന്നു പറഞ്ഞു. യുവതി മലയാളിയാണെന്നു അറിഞ്ഞപ്പോൾ കൂടുതൽഞെട്ടി. തന്റെ സ്വകാര്യതക്കു അവസാനമായോ?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;യുവതി വന്നത് ഒരാഴ്ചമുമ്പായായിരുന്നു. ഉച്ച കഴിഞ്ഞ സമയം. നാലുമണിയായിരിക്കണം. പതിവ് മദ്യപാനത്തിനുഒരുക്കം കൂട്ടുമ്പോൾ കോളിംങ് ബെൽ ശബ്ദിച്ചു. ഒരു വർഷത്തെ വാസത്തിനിടയിൽ ഒരിക്കൽപോലും സന്ദർശകൻ വന്നിട്ടില്ലാത്ത വീടാണ്. വീട്ടുവാടക പോലും അങ്ങോട്ടു പോയികൊടുക്കുകയാണ് ചെയ്യുക. അതുപോലെ പത്രം, പാൽ തുടങ്ങി ആരുടെയെങ്കിലും സന്ദർശനം വേണ്ടിവരുന്നആവശ്യങ്ങൾ വർജ്ജിച്ചു. പുറംലോകവുമായി ബന്ധം ഇന്റർനെറ്റ് വഴി മാത്രം. പുറംലോകത്തുനിന്നുള്ളഏക അതിഥി പോസ്റ്റുമാനും. അദ്ദേഹമാണെങ്കിൽ ബാസ്‌കറ്റിൽ കാർഡ് നിക്ഷേപിച്ചുസ്ഥലംവിടുകയാണ് പതിവ്. ഈവിധ കാരണങ്ങളാൽ കോളിംങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾആദ്യമോർത്തത്, ബെൽ നല്ലതാണല്ലോ എന്നാണ്. പോസ്റ്റുമാൻ അല്ലെന്നു ഉറപ്പായിരുന്നതിനാൽവാതിൽ തുറന്നു. മുന്നിൽ കാണാൻ തരക്കേടില്ലാത്ത ഒരു യുവതി. സ്ത്രീകളുമായി ഇടപഴകാൻഎന്നും മടിയായിരുന്നു. മനസ്സിൽ നീരസമുണ്ടായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സ്വരം കടുപ്പിച്ചുചോദിച്ചു. “എന്തു വേണം?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;യുവതി ചോദ്യംകേട്ടതായി ഭാവിച്ചില്ല. അവർ അമ്പരന്നു, എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സാർ, സാറല്ലേ പോസ്റ്റോഫീസിൽനെറ്റ്‌വർക്ക് സൗകര്യങ്ങൾ പരിശോധിക്കാൻ വന്ന എൻജിനീയർ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇന്നുവരെ പോസ്റ്റോഫീസിൽപോയിട്ടില്ലെന്നും അയക്കാൻ എന്തെങ്കിലും എഴുത്തുകളോ കവറുകളോ ഉണ്ടെങ്കിൽ നഗരത്തിൽആകെയുള്ള ഒരു സുഹൃത്തിനെ ഏൽപ്പിക്കാറാണ് പതിവെന്നും ആണയിട്ടു പറഞ്ഞു. യുവതി വിശ്വസിച്ചില്ല.അവർ സ്വന്തം വാദത്തിൽ ഉറച്ചുനിന്നു. പോസ്റ്റുഓഫീസിൽ വന്നെന്നു പറയുന്ന എൻജിനീയറുടെശാരീരികവിവരണം നടത്തി. തടിയില്ലാത്ത ശരീരം, സാമാന്യം പൊക്കം, എടുപ്പിലും നടപ്പിലുംഅത്‌ലറ്റിക് ഭാവം മുതൽ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷമാലയെപ്പറ്റി വരെവിശദീകരിച്ചു. കഷ്ടകാലത്തിനു ഇതെല്ലാം തനിക്കും യോജിക്കും. പെരുമാറ്റശൈലിയിലുംസംഭാഷണശൈലിയിലും കൂടി എൻജിനീയറുമായി സാമ്യം ഉണ്ടെന്നു യുവതി ഊന്നിപ്പറഞ്ഞു. വേറൊന്നുംആലോചിക്കാനില്ലാത്തതിനാൽ എല്ലാം അപ്പപ്പോൾ നിഷേധിച്ചു, യുവതിയോടു മാനസികമായിയോജിച്ചുകൊണ്ടു തന്നെ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;യുവതിഉപസംഹരിച്ചു. “അപ്പോൾ സാർ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt; സാറല്ലേ ആ എൻജിനീയർ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സംഭാഷണംഅവസാനിപ്പിക്കാൻ വ്യഗ്രതപ്പെട്ടു. “അല്ല കുട്ടി, അല്ല. ഞാൻ ആരുമല്ല”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“അപ്പോൾഎഴുത്തുകാരനോ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഛെ. ഇതൊരുശല്യമായല്ലോ? തന്റെ ഐഡന്റിറ്റിയും അവർ മനസ്സിലാക്കിയിരിക്കുന്നു. “എഴുത്തുകാരൻ താമസംമാറ്റി കുട്ടീ. ഞാനല്ല അദ്ദേഹം”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;യുവതിയുടെ മറുപടിക്കുകാത്തുനിൽക്കാതെ വാതിൽ വലിച്ചടച്ചു. വാതിൽ പൂർണമായി അടയുന്നതുമുമ്പു ‘ഞാൻ പിന്നെവരാം’ എന്നവർ പറഞ്ഞു. അതോടെ ഉറപ്പിച്ചു. ഇത്രയുംനാൾ നിധിപോലെ കാത്തുസൂക്ഷിച്ചസ്വകാര്യത അങ്ങിനെ നഷ്ടമായിരിക്കുന്നു. എല്ലാവരോടും രോഷം തോന്നി. പോസ്റ്റുമാനോടു, മറുപടികാർഡ്അയച്ച വാരിക എഡിറ്റർമാരോട്, അങ്ങിനെയങ്ങിനെ. കൃത്യമായി പറഞ്ഞാൽ അന്നുമുതലാണ്ലക്കുകെട്ടു മദ്യപിക്കാൻ തുടങ്ങിയത്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇനി പോസ്റ്റുമാനെകൂടിക്കണ്ട സംഭവം. ഒരുവർഷമായി പിടികൊടുക്കാതെ നടന്ന പോസ്റ്റുമാനെ നേരിൽ കണ്ടത് ഇന്നലെഇതേ സമയത്താണ്. തികച്ചും അവിചാരിതം. യുവതിയുടെ സന്ദർശനശേഷം ഭീതിയിലായിരുന്നു.വീണ്ടും വരുമെന്നാണല്ലോ പോകുമ്പോൾ അറിയിച്ചത്. അങ്ങിനെയെങ്കിൽ വേറെ വീടുനോക്കാൻതാമസിക്കേണ്ടതില്ല. സ്വകാര്യത അത്രത്തോളം പ്രധാനമാകുന്നു. ഉച്ചയൂണിനു ശേഷം പതിവുമദ്യപാനം. പിന്നെയൊരു മയക്കം. കാളിംഗ് ബെൽ ശബ്ദിക്കുന്നതു കേട്ടാണ് ഉണർന്നത്. വാച്ചിൽനോക്കി. അന്നു യുവതി വന്ന അതേ സമയം. കാളിംങ് ബെൽ വീണ്ടും രണ്ടുതവണ ശബ്ദിച്ചു. അതെ യുവതിതന്നെ. വീണ്ടും വരുമെന്ന വാക്ക് അവർ പാലിച്ചിരിക്കുന്നു. മദ്യപിച്ചിരുന്നതിനാൽസംയമനം കഠിനമായ ദേഷ്യത്തിനു വഴിമാറി. ഇങ്ങിനെ പെരുമാറാൻ അവർക്കു അധികാരമില്ലല്ലോ?തനിക്കു കൂടുതലൊന്നും അവരോടു പറയാനില്ലല്ലോ? പരുഷമായ ചില വാക്കുകൾ പ്രയോഗിക്കണമെന്നുഉറപ്പിച്ച് വാതിൽ തുറന്നു. പുറത്തുകണ്ടത് പോസ്റ്റുമാനെ. ഒരിക്കലും മുഖം കാണിച്ചിട്ടില്ലാത്തപോസ്റ്റുമാനെ. ഒരിക്കലും മുഖം കാണിക്കരുതെന്നു ആഗ്രഹിച്ച പോസ്റ്റുമാനെ. ഇനി എന്തുചെയ്യും. വാതിൽ വലിച്ചടച്ചു മുറിയിൽ കയറിയാലോ? അങ്ങിനെ ചെയ്താൽ അതിൽ അർത്ഥശൂന്യതയുണ്ട്.ഇനി മുഖം ഒളിപ്പിച്ചിട്ടു ഒരു കാര്യവുമില്ല? കാണേണ്ടത് കണ്ടുകഴിഞ്ഞു. പോസ്റ്റുമാനുമുന്നിൽ തൊണ്ടിസഹിതം പിടിക്കപ്പെട്ട കള്ളനെപ്പോലെ നിന്നു. എന്തു നിസ്സഹായത. എന്തിനെന്നറിയാത്തനിസ്സഹായത. പോസ്റ്റുമാനോടു ഇന്നുവരെ ദ്രോഹമോ അഹിതകരമായതോ ചെയ്തിട്ടില്ല. എന്നിട്ടുംഅയാൾക്കു മുന്നിൽ പരുങ്ങാതെ നിൽക്കാനായില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്തു ചോദിക്കണമെന്നുചിന്തിച്ചു നിൽക്കുമ്പോൾ പോസ്റ്റുമാൻ, അങ്ങേയറ്റം അൽഭുതപ്പെട്ടവനെപ്പോലെ, ഇങ്ങോട്ടുചോദിച്ചു. ഒരാഴ്ചമുമ്പ് യുവതി ചോദിച്ച അതേ വിഢ്‌ഡിച്ചോദ്യം. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സാർ. താവൂ അൽവേ പോസ്റ്റൂഓഫീസിഗെബന്ത കമ്പ്യൂട്ടർ എൻജിനീയർ?” (1)&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചിരിക്കാതെന്തുചെയ്യും? ചോദ്യത്തിലെ തമാശ വളരെയധികമാണ്. മനസ്സിലെ ജാള്യവും ദേഷ്യവും അലിഞ്ഞുപോയി.യുവതിക്കു പിന്നാലെ ഈ പോസ്റ്റുമാനും ഭ്രാന്താണോ? വാദം സമ്മതിച്ചു കൊടുത്തു. കമ്പ്യൂട്ടർഎൻജിനീയർ അല്ലെന്നു പറഞ്ഞാൽ പോസ്റ്റുമാൻ, യുവതിയെപ്പോലെ, എല്ലാം വിവരിക്കാനുംവാദിക്കാനും തുനിഞ്ഞേക്കും. അതൊഴിവാക്കി എത്രയും പെട്ടെന്നു പറഞ്ഞുവിടണം. അതുകൊണ്ടുകമ്പ്യൂട്ടർ എൻജിനീയർ ആണെന്ന വാദം സമ്മതിച്ചു. രണ്ടാമത്തെ ചോദ്യം ഉടനെത്തി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സാർ, നീവാ ഇല്ലിവാസവാഗിത ലേഖകരു? അതവാ ഹൊസദാകി ബന്തവരോ?” (3)&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അവിടേയും സൂത്രംപ്രയോഗിച്ചു. “സോറി. നാവു ഇല്ലി ഹൊസദാകി ബന്തിരുവേനു. ലേഖകാരന്നു തിലിയദു” (4)&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മറുപടിവിശ്വസനീയമായി തോന്നിയിരിക്കില്ല. പോസ്റ്റുമാൻ സംശയിച്ചു നിന്നു. വാദങ്ങൾആരംഭിക്കാൻ പോകുന്നുവെന്ന സൂചന കിട്ടി. ഉടൻ വാതിൽ അടച്ചു. ഒരു ഉപചാരവാക്ക് പോലുംപറഞ്ഞില്ല. അല്ലെങ്കിലും എന്താണ് പറയുക? ‘വീണ്ടും കാണാം’ എന്നാണെങ്കിൽ പോസ്റ്റുമാനെവീണ്ടും കാണാൻ തനിക്കു ആഗ്രഹമില്ല. ‘നന്ദി’ പറയാനാണെങ്കിൽ സ്വകാര്യതക്കു ഭംഗംവരുത്തിയവരോടു അങ്ങിനെ പറഞ്ഞു ശീലമില്ല. അപ്പോൾ വാതിൽ അടച്ചതു ശരിയായപ്രവൃത്തിയാണ്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഓർമ്മകളെ കുതറിത്തെറിപ്പിച്ച്കിടക്കയിൽ എഴുന്നേറ്റിരുന്നു. സ്വയം പറഞ്ഞു. “അതെ വാതിലടച്ചത് ശരിയായപ്രവൃത്തിയാണ്. ഒരു തെറ്റുമില്ല”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഒരു സ്മോൾ കൂടികഴിക്കാമെന്നു തോന്നി. ഗ്ലാസും ഐസുമെടുത്തു. സോഡക്കു പകരം പച്ചവെള്ളം ഒഴിച്ചു. രണ്ടുസിപ്പെടുത്തു ആലോചനയിൽ മുഴുകി. എവിടെയോ എന്തോ തകരാർ പറ്റിയിട്ടുണ്ട്. ഒരുപക്ഷേ തന്നെപ്പോലെമറ്റൊരുവൻ ബാംഗ്ലൂർ നഗരത്തിലുണ്ടാകാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ പോസ്റ്റുമാനുംയുവതിക്കും എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടായിരിക്കും. ഇതിലേതാണ് ശരി? ഇതിലേതാണ്തെറ്റ്? ഗ്ലാസ് മുഴുവൻ വായിൽ കമഴ്ത്തി തീരുമാനിച്ചു. തെറ്റും ശരിയും പിന്നെനിശ്ചയിക്കാം. തൽക്കാലം ഒന്നുറങ്ങാം. ബാക്കിയെല്ലാം പിന്നീട്. ജനലും വാതിലുകളും അടച്ചു.ആരും കാളിംങ് ബെൽ അടിച്ചു ശല്യപ്പെടുത്താതിരിക്കാൻ മെയിൻസ്വിച്ച് ഓഫാക്കി. കിടക്കയിൽവന്നു കിടന്നു. ഉറങ്ങി. ഒരുമണിക്കൂറിലധികം നേരം നീണ്ട ഗാഢനിദ്ര. അവസാനം തലയിണക്കരികിൽവച്ചിരുന്ന മൊബൈൽ ഫോൺ ശബ്ദിച്ചു. ഉറക്കച്ചടവോടെ ഡിസ്‌പ്ലേ സ്ക്രീനിൽ നോക്കി. ലൈനിലുള്ളവ്യക്തിയുടെ പേര് വ്യക്തമായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“Vincent PaulCalling&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;.”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പായയിൽ എഴുന്നേറ്റിരുന്നു.മൊബൈൽ കാതിൽ ചേർത്തു അഭിവാദ്യം ചെയ്തു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഹലോ വിൻസെന്റ്.ഹൗ ആർ യു?”&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6144143598001307533-2414942016652747274?l=enteupasana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enteupasana.blogspot.com/feeds/2414942016652747274/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6144143598001307533&amp;postID=2414942016652747274' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/2414942016652747274'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/2414942016652747274'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/2012/01/blog-post.html' title='തപാൽക്കാരൻ'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-6144143598001307533.post-6747659465408158378</id><published>2011-11-06T10:52:00.001+05:30</published><updated>2011-11-08T17:17:26.775+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ദിമാവ്‌പൂരിലെ സർപഞ്ച്</title><content type='html'>&lt;br /&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മൂന്നുമണിക്കൂർനേരത്തെ കാർ യാത്രക്കൊടുവിൽ ഡൽഹിയിൽനിന്നു മീററ്റിലെത്തി, പഴയ ബ്രിട്ടീഷ്വൈസ്രോയിയുടെ നാമധേയത്തിലുള്ള ഡൽഹൗസി ആർക്കേഡിൽ, പണിക്കരുടെ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽതുറന്നുസ്വാഗതം ചെയ്‌ത യുവാവിനു പണിക്കർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പൊക്കം കുറഞ്ഞ,അധികം ആരോഗ്യമില്ലാത്ത ഇരുനിറക്കാരനാണ് വേലക്കാരൻ എന്നായിരുന്നു എനിക്കു കിട്ടിയ വിവരം.കൈകൾ കുറുകി കുള്ളന്മാരുടേതു പോലെ തോന്നിക്കും, മുപ്പത്തഞ്ചു വയസ്സായിട്ടും പതിനഞ്ചുകാരന്റെമീശയാണ്, എഴുത്തും വായനയും അറിയില്ല, ഹിന്ദിയല്ലാതെ മറ്റു ഭാഷകൾ സംസാരിക്കില്ലഎന്നിങ്ങനെയാണ് മറ്റു പ്രത്യേകതകൾ. പണിക്കരുടെ വിവരണം ഫോണിലൂടെ കേൾക്കുമ്പോൾ തന്നെകഥാപാത്രം മനസ്സിൽ കുടിയേറിയിരുന്നു. നേരിൽ കണ്ടതോടെ താൽപര്യം കൂടുതലായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പേര്അറിയാമായിരുന്നെങ്കിലും ഞാൻ ചോദിച്ചു. “നാം ക്യാ ഹൈ ഭായ്?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വേലക്കാരന്റെമുഖത്തു ലജ്ജ പരന്നു. കക്ഷി ഒരു നാണക്കാരനാണെന്നു പണിക്കർ പറഞ്ഞിരുന്നില്ലല്ലോ.പിന്നെന്തേ ഇങ്ങിനെ? ഞാൻ അമ്പരന്നു. പണ്ട്, ബാംഗ്ലൂരിൽ താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്തമുറിയിലെ താമസക്കാരൻ പ്രത്യേക തരക്കാരനായിരുന്നു. ഞാൻ കുളികഴിഞ്ഞ്, നനഞ്ഞ തോർത്തുമുണ്ട്അയയിൽ വിരിക്കുമ്പോഴോ, എന്റെമുറിയുടെ വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാലോ അദ്ദേഹംസ്വന്തം മുറിയിൽനിന്നു പുറത്തിറങ്ങും. മുറിയിലായിരിക്കുമ്പോൾ ഷർട്ട് ധരിക്കുന്ന ശീലംഎനിക്കില്ല. അദ്ദേഹത്തിന്റെ മിഴികൾ ദേഹത്തിഴയുന്നത് ഞാൻ പലതവണ ശ്രദ്ധിച്ചിട്ടുണ്ട്.പിന്നൊരിക്കൽ രാജുമോനാണ് പറഞ്ഞത്, അദ്ദേഹം സ്വവർഗ്ഗപ്രേമിയാണെന്ന്. മനസ്സിൽ വല്ലായ്മതോന്നി. ഇവിടെയിപ്പോൾ വേലക്കാരന്റെ മുഖത്തും സ്വവർഗപ്രേമത്തിന്റെ ഭാവങ്ങൾമിന്നിമറയുന്നുണ്ടോ? ഞാൻ സംശയാലുവായി എതിർമുഖത്തു സൂക്ഷിച്ചുനോക്കി. പക്ഷേ പ്രതീക്ഷിച്ചവികാരങ്ങൾ അവിടെയില്ലായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ വീണ്ടുംചോദിച്ചു. “അരേ ഭായ്. തുമാരാ നാം ക്യാ ഹൈ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വേലക്കാരൻ മറുപടിപറഞ്ഞു. “ശ്യാം സിങ്ങ്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“അച്ചാ. മേരാ ഏക്ദോസ്ത് കാ ഭി നാം ശ്യാം ഹെ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ശ്യാം ചിരിച്ചു. എന്റെതോൾബാഗ് വാങ്ങി നിലത്തുവച്ചു. പെട്ടികൾ വണ്ടിയിൽനിന്നിറക്കാൻ സഹായിച്ചു. പിന്നെഎന്നെയാകെ അൽഭുതപ്പെടുത്തി, എന്റെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ ഒരുങ്ങി. ഞാൻതടഞ്ഞു. കണക്കുകൂട്ടൽ പിഴച്ചോ? അപ്പോൾ ഇവനും സ്വവർഗപ്രേമിയാണോ? &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എന്റെ മുഖത്തെനീരസം കണ്ടാകണം, ശ്യാം ഇതെല്ലാം സ്വാഭാവികമാണെന്ന രീതിയിൽ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സാബ്. രോസ്മെം&amp;nbsp;പണിക്കർ സാബ് കി ഷര്‍ട്ട് കെ ബട്ടൺ ഘോല്‍ത്താ ഹും”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വിശ്വസിക്കാൻകഴിഞ്ഞില്ല. “സച്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഹാ. മേം സച്ച്ബതാ രഹാ ഹും. പെഹ്‌ലെ സെ ഹി ഐസാ ഹൈ. ഉസ്കെ ജുത്തെ ഭി മേം ഹി ഖോല്‍ത്താ ഹും”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;കേൾക്കുന്നത്വിശ്വസിക്കണോ വേണ്ടയോ എന്നു നിശ്ചയമില്ലായിരുന്നു. ഞാനറിയുന്ന പണിക്കർ വേറെ ആളാണ്.ഇത്തരം സ്വഭാവങ്ങളുള്ള വ്യക്തിയേയല്ല. ശ്യാം പറഞ്ഞ അളവുകോൽ വച്ചു നോക്കിയാൽ പണിക്കരിൽഒരു ഫ്യൂഡലിസ്റ്റിനെയോ, പരുക്കനും അഹങ്കാരിയും താൻപോരിമയും, അല്ലെങ്കിൽ അതിൽ ഏതെങ്കിലുമൊരുസ്വഭാവമുള്ള യജമാനനെ ദർശിക്കാവുന്നതാണ്. അത് എന്റെ വിലയിരുത്തലുകളോട്യോജിക്കുന്നതായിരുന്നില്ല. മൂന്നുകൊല്ലത്തെ പരിചയം വച്ചുനോക്കിയാൽ പണിക്കർ അൽപംചൂടനാണെന്നേ തോന്നിയിട്ടുള്ളൂ. അതും എന്നോടല്ല, മറ്റുള്ളവരോട്. ഒരിക്കൽ ഓൺലൈനിൽ ചാറ്റ്ചെയ്യുമ്പോൾ ജോലിയിൽ തെറ്റുവരുത്തിയ കീഴ്ജീവനക്കാരനെ കഠിനമായി ശകാരിച്ച കാര്യം എടുത്തുപറഞ്ഞിരുന്നു.അപ്പോൾ ഗുണദോഷിച്ചു. ശകാരിക്കലിൽ ‘ഞാൻ’ എന്ന ഭാവം ഉണ്ടാകരുതെന്നും ജോലിയിലെ തെറ്റിനെമാത്രമേ ചൂണ്ടിക്കാണിക്കാവൂ എന്നും പറഞ്ഞു. തുടർന്ന് ബുദ്ധന്റെ സുവിശേഷങ്ങളിലെസാരാംശം എടുത്തെഴുതി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“Great is theone, who has no ego,&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;Great is the one, who give up,&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;Great is the one, who is untouched by anger,desires, hatred, jealous, greed and lust,&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;And finally great is the one, who has peace inmind.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എല്ലാം വായിച്ചുകഴിഞ്ഞ്പണിക്കർ ഓൺലൈൻ വഴി കാലുപിടിച്ചു. ‘സാമീ’ എന്നു നിലവിളിക്കുകയും ചെയ്തു. തുടർന്നുശപഥങ്ങളായി. മൂന്നാമത്തെ വരിയിലെ അവസാനത്തെ ഇനമൊഴിച്ച് ബാക്കിയൊക്കെ പാലിക്കാമെന്നുസത്യം ചെയ്തു. ഞാനത് കാര്യമായെടുത്തില്ല. ഒരുമാസം കഴിഞ്ഞ് അപ്രതീക്ഷിതമായി പണിക്കരുടെഇമെയിൽ. മീററ്റിൽ അവൻ സ്ഥിരം യാത്രചെയ്യാറുള്ള യുവാവായ സൈക്കിൾ റിക്ഷക്കാരനു പതിനായിരംരൂപം ചിലവിട്ട് ഒരു സെക്കന്റ്ഹാൻഡ് ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തെന്നും അതിപ്പോൾനന്നായി ഓടുന്നുണ്ടെന്നുമായിരുന്നു പ്രസ്തുത ഇമെയിലിന്റെ ഉള്ളടക്കം. അതുകേട്ടപ്പോൾസന്തോഷിച്ചതിനു കണക്കില്ല. എന്റെ ഉപദേശം അവൻ കാര്യമായെടുത്തല്ലോ. അങ്ങിനെയുള്ളപണിക്കർ സ്വന്തം വേലക്കാരെനെക്കൊണ്ട് ഷർട്ടഴിപ്പിക്കുകയും ഷൂവിന്റെ ലേസ് കെട്ടിക്കുകയുംചെയ്യുമെന്നോ? അസംഭാവ്യം!&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ വസ്ത്രം മാറി,കൈലിചുറ്റി എത്തിയപ്പോൾ ചൂടുചായ റെഡി. ടിവി കണ്ട്, ചായ കുടിച്ചു. ചായ തീർന്നപ്പോൾ കുളിമുറിയിൽവെള്ളം തയ്യാറായെന്നു ശ്യാം അറിയിച്ചു. കുളികഴിഞ്ഞിറങ്ങുമ്പോൾ എന്റെഅഴുക്കുവസ്ത്രങ്ങൾ വാഷിങ്ങ്‌മെഷീനിൽ മുക്കി ശ്യാം സോപ്പുപൊടി വിതറുന്നു. പണിക്കരുടെഅലക്കിതേച്ച് വച്ചിരുന്ന ഒരു ഷർട്ട് ശ്യാം എടുത്തുതന്നു. ഇതെല്ലാം ചെയ്യുമ്പോൾഅദ്ദേഹം വളരെ ഭവ്യത പുലർത്തുന്നുണ്ടായിരുന്നു. ഞാനത് പ്രത്യേകം ശ്രദ്ധിച്ചു. ആൾകൊള്ളാം എന്നു ആത്മഗതവും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പകൽ സമയത്ത്പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ കുറച്ചുസമയം മയങ്ങി. വൈകുന്നേരം വീടിന്റെടെറസിൽ ഉലാർത്താമെന്നു കരുതി. ടെറസിലേക്ക് കയറാനുള്ള ഗോവണി ഇരുമ്പിന്റേതാണ്,കോൺക്രീറ്റല്ല. ഗോവണിയിലേക്കു കാലെടുത്തുവച്ചപ്പോൾ താഴെനിന്നു നാലാമത്തെ പടിയിൽഒരു കറുത്ത ഹെൽമറ്റ് ഇരിക്കുന്നതു കണ്ടു. പടിയുടെ കൃത്യം മദ്ധ്യഭാഗത്തു തന്നെ. കയറുന്നവർക്കുംഇറങ്ങുന്നവർക്കും ഹെൽമറ്റിന്റെ സ്ഥാനം തികച്ചും അസൗകര്യമാണ്. ശ്യാം വച്ചതാകാൻയാതൊരു സാദ്ധ്യതയുമില്ല. ഇത്രസമയം അടുത്തു ഇടപഴകിയതിൽ നിന്നു അദ്ദേഹം വളരെയധികംയജമാനഭക്തി പ്രകടിപ്പിക്കുന്ന ഒരാളാണെന്നു ബോധ്യം വന്നിരുന്നു. ഉച്ചക്ക് ഊണുകഴിക്കാൻ പ്ലേറ്റു വച്ചപ്പോഴും, വിളമ്പിത്തരുമ്പോഴും പ്ലേറ്റുകളോ സ്പൂണുകളോകൂട്ടിമുട്ടി ശബ്ദമുണ്ടാകാതിരിക്കാൻ പ്രത്യേകനിഷ്കർഷ പുലർത്തി. എന്തിനാണ് ഇത്രസൂക്ഷ്മതയെന്നു ചോദിച്ചപ്പോൾ, വിളമ്പുമ്പോൾ ഒച്ചയുണ്ടാകുന്നത് പണിക്കർക്കുഇഷ്ടമല്ലെന്നായിരുന്നു മറുപടി. ഇനിയിപ്പോൾ ഹെൽമറ്റ് ഇവിടെ, പടിയുടെ മധ്യഭാഗത്ത്, വയ്ക്കാൻപറഞ്ഞതും പണിക്കരായിരിക്കുമോ? എങ്കിൽ വീണ്ടും ഗുണദോഷിക്കാൻ വകുപ്പുണ്ട്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ശ്യാമിനോടുഅന്വേഷിച്ചു. പ്രതി പണിക്കർ തന്നെ! &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“വൊ ഹെല്‍മെറ്റ്പണിക്കർ സാബ് കാ ഹെ. ഉനോനെ ഹി ഇസെ യഹാം രഖാ ഥാ.&amp;nbsp; ഇസ്കൊ കഹി ഓർ രഖ്നാ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ഉസെപസന്ത്&amp;nbsp;നഹി ഹെ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;കൊള്ളാം പണിക്കരേനിന്റെ രീതികൾ. ഞാൻ ടെറസ്സിലെത്തി. വാട്ടർടാങ്കിനു മുകളിൽ കയറി കോളനിയാകെ കണ്ണോടിച്ചു.ഡൽഹൗസി ആർക്കേഡിൽ അമ്പതോളം വീടുകളുണ്ട്. എല്ലാ വീടുകളും കുറച്ചു പഴമയുള്ള രണ്ടുനിലവീടുകളാണ്. എല്ലാത്തിന്റേയും ഘടന ഒരേതരത്തിൽ തന്നെ. അരമണിക്കൂർ ടെറസിൽ ഉലാർത്തിമടുത്തപ്പോൾ മൊബൈലെടുത്ത് പണിക്കരെ വിളിച്ചു. ഷർട്ട് സംഭവത്തെക്കുറിച്ച് തിരക്കി. ഫോണിന്റെഅങ്ങേയറ്റത്ത് പൊട്ടിച്ചിരി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“മാഷേ. ശ്യാം പറയുന്നതൊക്കെചെയ്യിച്ചിരുന്നത് ഞാനല്ല, അവന്റെ പഴയ ബോസാണ്. ഒരു റാത്തോഡ്. രാജസ്ഥാൻകാരനാണ്. പുള്ളിഓഫീസ് വിട്ടുവന്നാൽ ചുമ്മാ വടിപോലെ നിൽക്കും. ശ്യാം ഓടിവന്നു കോട്ടഴിച്ചു മാറ്റും.പിന്നെ ടൈ. ഷർട്ടിന്റെ ബട്ടൻസ്. അതുകഴിഞ്ഞാൽ റാത്തോഡ് കൈകൾ രണ്ടും തിരശ്ചീനമായിപിടിക്കും. ശ്യാം ഷർട്ട് അഴിക്കും. ഷൂലേസ് കെട്ടുന്നതും അഴിക്കുന്നതും ശ്യാംതന്നെയാണ്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ചോദിച്ചു.“നിനക്കിതൊക്കെ എങ്ങനെ അറിയാം?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“മുമ്പ് എന്റെയൊരുബന്ധുവന്നപ്പോഴും ശ്യാം അവനോട് ഇങ്ങനെയെല്ലാം പറഞ്ഞിരുന്നു. അപ്പോൾ ഞാൻ കാര്യമന്വേഷിച്ചു.ശ്യാം അങ്ങിനെ പറഞ്ഞതായി സമ്മതിക്കാതെ എല്ലാം നിഷേധിച്ചു. പിന്നീടൊരിക്കൽ അസുഖംകാരണം അദ്ദേഹം ജോലിക്കു വരാതിരുന്നപ്പോൾ ഭാര്യ വന്നിരുന്നു. അവരാണ് എന്നോട്റാത്തോഡിനെ പറ്റി പറഞ്ഞത്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;കുറച്ചുനേരം കൂടിഞങ്ങൾ സംസാരിച്ചു. അവൻ ഡെറാഡൂണിലാണെന്നും മൊബൈൽ ടവർ നിലംപൊത്തിയതിനാൽ അതിന്റെജോലികൾ തീരാതെ തിരിച്ചുവരാൻ പറ്റില്ലെന്നും അറിയിച്ചു. ഞാൻ ഫോൺ വച്ചു. പണിക്കർ വിശുദ്ധനാണ്.ഗീവർഗ്ഗിസു പുണ്യാളനെപ്പോലെ ഇടക്ക് അൽപം ചൂടാകുമെന്നേയുള്ളൂ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;രാത്രിയിൽ ശ്യാം പാചകംചെയ്ത ഭക്ഷണം കഴിച്ചു. ഞാൻ വരുന്നതുപ്രമാണിച്ച് പണിക്കർ മട്ടഅരിയും മീനുമൊക്കെകരുതിയിരുന്നു. ശ്യാം അതെല്ലാം നന്നായി പാചകം ചെയ്‌തു. അദ്ദേഹത്തിന്റെ കൈപ്പുണ്യംഎനിക്കു ബോധിച്ചു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ആദ്യം വിസമ്മതിച്ചെങ്കിലും കർശനമായിപറഞ്ഞപ്പോൾ ശ്യാം ഇരുന്നു. പകൽസമയത്തു കണ്ട ഭവ്യതക്കു കുറവുവന്നതായി തോന്നി. ഭക്ഷണംകഴിഞ്ഞതോടെ ശ്യാമിനു കുറച്ചുകൂടി ആത്മവിശ്വാസമായി. എന്നോടു കൂടുതൽ അധികാരികമായിപെരുമാറാൻ തുടങ്ങി. പായയിൽ എനിക്കരുകിൽ ചോദിക്കാതെ തന്നെ ഇരുന്നു. ടിവിറിമോട്ട് എടുത്ത്ചാനലുകൾ മാറ്റി. തമാശകൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാവമാറ്റം ഞാൻ അംഗീകരിക്കുകയും ആസ്വദിക്കുകയുംചെയ്തു&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;രാത്രി പത്തുമണിയോടെഞങ്ങൾ ഇരുവരും ഉറങ്ങാൻ കിടന്നു. വിശാലമായ ഹാളിൽ ഒരു കിടക്കയേയുള്ളൂ. അതിന്റെസ്ഥാനം പൂമുഖത്തെ വാതിലിനോടു ചേർന്നാണ്. ഞാൻ അതിലും, ശ്യാം അടുക്കളയോടു ചേർന്നഹാളിന്റെ ഭാഗത്തും കിടന്നു. ഹാളിലെ സീറോവാട്ട് ബൾബിന്റെ പ്രകാശം അടുക്കളഭാഗത്തേക്കുഎത്തില്ലായിരുന്നു. പായ അവ്യക്തമായി കാണാം. അത്ര മാത്രം. പരിചിതമല്ലാത്ത ചുറ്റുപാടായതിനാലുംചൂടു കൂടുതലായതിനാലും എനിക്കു ഉറക്കം ശരിക്കു കിട്ടിയില്ല. കിടക്കയിൽ തിരിഞ്ഞുംമറിഞ്ഞും കിടന്നു. ഏകദേശം ഒരുമണിക്കൂർ അങ്ങിനെ പോയിരിക്കണം. ഇടക്കെപ്പോഴോ എന്തോതട്ടുമുട്ട് ശബ്ദംകേട്ടു കണ്ണുതുറന്നു. തലയിണക്കു അരികിൽ വച്ചിരുന്ന മൊബൈലിൽനോക്കി. സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ശ്യാം കിടന്നിരുന്ന ഭാഗത്തേക്കുനോക്കിയപ്പോൾ പായ ഒഴിഞ്ഞുകിടക്കുകയാണെന്നു തോന്നി. തോന്നലായതിനാൽകാര്യമാക്കിയില്ല. കമിഴ്‌ന്നു കിടന്നു തലയണയിൽ തലപൂഴ്ത്തി. പക്ഷേ ഒരുമിനിറ്റു കഴിഞ്ഞപ്പോൾവീണ്ടും തട്ടുമുട്ടു ശബ്ദം. ഞാൻ എഴുന്നേറ്റു. കിടക്കയിൽ ഇരുന്നു നോക്കിയാൽ സിമന്റിട്ടമുറ്റവും ഗേറ്റുപരിസരവും നന്നായി കാണാം. ഹൗസിങ്ങ് കോളനിയിലെ ഓരോവീടിനു മുന്നിലുംഓരോ വിളക്കുകാലുണ്ട്. അതു രാത്രിമുഴുവൻ കത്തും. കിടക്കയിലിരുന്നു പുറത്തേക്കുനോക്കിയ ഞാൻ ഗേറ്റുതുറന്നു സൈക്കിൾ ഉന്തി പുറത്തുപോകുന്ന ഒരുവനെ കണ്ടു. അതു എന്റെസുഹൃത്ത് പണിക്കരുടെ വേലക്കാരനായ ശ്യാം എന്ന ശ്യാംസിങ് അല്ലാതെമറ്റാരുമായിരുന്നില്ല. എന്നിലെ ആശ്ചര്യത്തിന്റെ തോത് പതിന്മടങ്ങ് വർദ്ധിപ്പിച്ച് സൈക്കിളിന്റെഹാൻഡിലിൽ വൈകീട്ട് ഗോവണിപ്പടിയിൽ കണ്ട കറുത്ത ഹെൽമറ്റും ഉണ്ടായിരുന്നു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എനിക്കുഭയമായിത്തുടങ്ങി. ഇന്നു ഇവിടെ എന്തൊക്കെയോ നടക്കാൻ പോകുന്നില്ലേ? ഇത്തരേന്ത്യയിലെടഗ്ഗുകളെ പറ്റി പുസ്തകങ്ങളിൽ വായിച്ചിട്ടുണ്ട്. ജന്മംകൊണ്ടു കുറ്റവാളികളെന്നുമുദ്രകുത്തപ്പെടുന്ന വിഭാഗം. അത്തരം സമ്പ്രദായങ്ങളോടു കഠിനമായ എതിർപ്പും ആസമുദായക്കാരോടു ഐക്യദാർഢ്യവും എന്നിലുണ്ട്. എങ്കിലും ടഗ്ഗുകൾക്കു അത്അറിയില്ലല്ലോ? എന്റെ ഭയം കൂടി. ശ്യാംസിങ്ങ് ഒരു ടഗ്ഗാണോ? ഞാൻ മൊബൈലെടുത്തുപണിക്കരെ വിളിച്ചു. ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങളെപ്പറ്റി പണിക്കർക്കുഎന്തെങ്കിലും പറയാനുണ്ടെങ്കിലോ. മൂന്നുവട്ടം ശ്രമിച്ചിട്ടും അപ്പുറത്തു ഫോൺഎടുത്തില്ല. പണിക്കർ ഉറങ്ങിയിരിക്കും. ഞാൻ മൊബൈൽ തലയിണക്കു അരികിൽ തിരിച്ചുവച്ചു. മനസ്സിൽചില തീരുമാനങ്ങൾ എടുത്തു. ഭയപ്പെടാൻ ഒന്നുമില്ല. ശ്യാം വീട്ടിലോ മറ്റോ പോയതാകണം. ഇനിഅഥവാ എന്തെങ്കിലും ആപത്തുകൾ ഉണ്ടാകുമെങ്കിൽ അതിനെ ധീരമായി നേരിടുന്നതാണ്. എന്തായാലുംശ്യാം ഒറ്റയ്ക്കു എന്നെയൊന്നും ചെയ്യാൻ പോകുന്നില്ല. ആരോഗ്യപരമായി അദ്ദേഹം അത്രദുർബലനാണ്. വേറെ ആളുകളെയും കൂട്ടിയാണ് വരുന്നതെങ്കിൽ അതു മുമ്പേ മനസ്സിലാക്കാം. ഈവീട്ടിലേക്കു കയറിവരാനുള്ള ഏകവഴി ഗേറ്റിലൂടെ മാത്രമാണ്. പുറകുവശത്തു പൊക്കമുള്ളമതിലാണ്. കുപ്പിച്ചില്ലു പാകിയ അതു ചാടിക്കടക്കുക അസാധ്യം തന്നെ. ഗേറ്റുവഴി ഒന്നിലധികംആളുകൾ കയറിവന്നാലും അവർ അടുക്കളവാതിൽ വഴി ഉള്ളിലെത്താൻ ഒരു മിനിറ്റെങ്കിലുംഎടുക്കും. അതിനുള്ളിൽ അടുക്കളവാതിൽ അടച്ചു, ലൈറ്റെല്ലാം തെളിച്ചു തനിക്കു ഒച്ചവക്കാവുന്നതേയുള്ളൂ.ഞാൻ അങ്ങിനെ ആശ്വസിച്ചു, ഉറങ്ങാതെ ശ്യാമിന്റെ തിരിച്ചുവരവിനായി കാത്തിരുന്നു. ഇടക്കിടക്കുപണിക്കരെ വിളിക്കാനും ശ്രമിച്ചു. പതിനൊന്നേകാൽ പന്ത്രണ്ടായി. പന്ത്രണ്ടരയായി. ഒന്നായി.ശ്യാം തിരിച്ചെത്തിയപ്പോൾ കൃത്യം ഒന്നേകാൽ. കൂടെ ആരുമില്ല. സൈക്കിളും ഹെൽമെറ്റുംമാത്രം. ഞാൻ ജാഗരൂകനായിരിക്കെ അദ്ദേഹം, സൈക്കിൾ വീടിന്റെ പിൻഭാഗത്തുവച്ചു,അടുക്കളവഴി അകത്തുകയറി. ഒന്നും സംഭവിക്കാത്തപോലെ കിടക്കയിൽ കിടന്നു. പുതപ്പ് തലവഴിമൂടി. താമസിയാതെ ക്രമമായ കൂർക്കംവലി ഉയർന്നു. മലപോലെ വന്നത് എലിപോലെ പോയി.എങ്കിലും എനിക്കു പിന്നീടു ഉറങ്ങാൻ സാധിച്ചില്ല. വെളുപ്പാൻകാലത്തു കുറച്ചുനേരം മയക്കംകിട്ടി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;രാവിലെ ഉറക്കമുണർന്നുനോക്കുമ്പോൾ കണ്ടത് കയ്യിൽ ചൂടുചായയുമായി പ്രതിമപോലെ, ഞാൻ ഉണരുന്നതും കാത്തുനിൽക്കുന്നശ്യാമിനേയാണ്. ബെഡ്കോഫി എന്ന ശീലമേ എനിക്കില്ല. പല്ലുതേച്ചിട്ടേ എന്തും കഴിക്കൂ. ശ്യാമിന്റെമുഖത്തുനോക്കിയപ്പോൾ അദ്ദേഹം കാത്തുനിൽക്കാൻ തുടങ്ങിയിട്ടു നേരം കുറച്ചായെന്നുതോന്നി. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“കബ് ആയാ ശ്യാം”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഏക് ഘണ്ടാ ഹൊ ഗയഹെ സാബ്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഒരു മണിക്കൂർ എന്നു!ഒരു ആവശ്യവുമില്ലാതെ ഇത്രയുംനേരം നിന്നതിൽ എനിക്കു കുണ്ഠിത്തവും ദേഷ്യവും ഉണ്ടായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“തുംനെ സുബെ ഹികോഫീ ക്യൊം ബനാ ദി. മേനെ ഐസാ കര്‍നെ കേലിയെ നഹി കഹാ ഥാ. നാ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ശ്യാം പറഞ്ഞു. “പണിക്കർസാബ് കോ ബെഡ്കോഫി ബഹുത് സരൂരി ഹെ. ഉൻകോ യെ സുബെ ഉഡ്തെ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ഹിചാഹിയെ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മറ്റൊരു നുണ. എല്ലാംപണിക്കരുടെ രീതികളാണെന്ന്. ഇത് പതിവായി മാറുകയാണല്ലോ. ഞാൻ തലേന്നു വൈകുന്നേരം പണിക്കർപറഞ്ഞ കാര്യങ്ങളോ, രാത്രിയിൽ നടന്ന സംഭവങ്ങളോ സൂചിപ്പിക്കാൻ പോയില്ല. ശ്യാം എല്ലാംനിഷേധിക്കുമെന്നത് ഉറപ്പാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;രാവിലെ മുതൽ ശ്യാമിന്റെസ്വഭാവത്തിൽ മാറ്റം വന്നിരുന്നു. തലേന്നു രാത്രി ഭക്ഷണത്തിനുശേഷം പ്രകടിപ്പിച്ചധൈര്യവും ആത്മവിശ്വാസം ഒക്കെ പോയ്‌പ്പോയി. യജമാനനോടുള്ള അടിമത്തം പതിന്മടങ്ങ്വ്യാപ്തിയിൽ തിരിച്ചുവന്നു. എന്തുപറ്റിയെന്നു ഞാൻ അൽഭുതപ്പെട്ടു. പ്രാതലിനുവിളിച്ചപ്പോൾ ശ്യാം ഒരു കാരണവശാലും അടുത്തിരിക്കാൻ കൂട്ടാക്കിയില്ല. ഒറ്റക്കിരുന്നുകഴിച്ചു. ഞാൻ ഭക്ഷണം കഴിക്കുന്നതുനോക്കി അദ്ദേഹം ഭവ്യനായി നിന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വൈകീട്ടു ടെറസ്സിൽഉലാർത്തുമ്പോൾ പണിക്കരെ വിളിച്ചു. തലേന്നു രാത്രി നടന്ന സംഭവങ്ങൾ വിവരിച്ചു. അത്തരംകാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നു ആരാഞ്ഞു. പണിക്കർ ശ്യാമിന്റെ പ്രവൃത്തിയിൽഒരു അൽഭുതവും പ്രകടിപ്പിച്ചില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“മാഷെ, എന്റെ കൂടെതാമസിക്കുമ്പോഴും ശ്യാം അങ്ങിനെയാണ്. എന്നും പാതിരാത്രിയാകുമ്പോൾ സൈക്കിളുംഹെൽമറ്റുമായി പുറത്തുപോകും. വെളുപ്പിനു രണ്ടുമണിയോടടുത്തു തിരിച്ചുവരികയുംചെയ്യും”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“നീചോദിച്ചിട്ടില്ലേ എങ്ങോട്ടാണ് പോകുന്നതെന്നു. ഈ രാത്രിയാത്ര വിലക്കിക്കൂടേ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഞാൻ പലതവണ ചോദിച്ചിട്ടുണ്ട്.വീട്ടിലേക്കു പോകുന്നതാണെന്നാണു പറയുക. പക്ഷേ പോകുന്നതു വീട്ടിലേക്കല്ല. ശ്യാമിന്റെഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. വീട്ടിലേക്കു എത്താറില്ലെന്ന്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എനിക്കു സംഗതികൾ മൊത്തത്തിൽ രസകരമായി തോന്നി. “പിന്നെ...”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“മാഷെ, ഞാൻ ഒരുകാര്യം പറയാൻ പോവുകയാണ്. മുമ്പ് പറയേണ്ട എന്നുവെച്ചതാ.ഇപ്പോ മാഷ് ഇത്രയും കാര്യങ്ങൾ ചോദിച്ചപ്പോൾ പറയാതിരിക്കാനും പറ്റുന്നില്ല. കാര്യമിതാണ്,രാത്രിയിൽ ശ്യാമിന്റെ പെരുമാറ്റത്തിൽ കുറച്ചു അസ്വാഭാവികതയുണ്ട്. മാനസികാസ്വാസ്ഥ്യംഉള്ളവരെപ്പോലെയാണെന്നു തീർത്തു പറഞ്ഞുകൂടാ. പക്ഷേ ചെറിയ തോതിലൊരു സ്‌പ്ലിറ്റ് പേർസണാലിറ്റിഞാൻ ഫീൽ ചെയ്തിട്ടുണ്ട്. പകൽനേരത്തെ ഭവ്യതയും വിനയവും രാത്രിയിൽ കാണിക്കാറില്ല. കൂടാതെഎല്ലാദിവസവും രാത്രിയിൽ സൈക്കിളിൽ ഹെൽമറ്റ് ധരിച്ചു യാത്രചെയ്യാൻ മറ്റു കാരണങ്ങളൊന്നുംഞാൻ കാണുന്നില്ല”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;താമസിക്കുന്നത് ചെറിയതോതിൽ മതിഭ്രമം ഉള്ള വ്യക്തിയുടെ കൂടെയാണെന്നുകേട്ടിട്ടും എന്നിൽ ഭാവഭേദമുണ്ടായില്ല. വിഷയത്തിലുള്ള താല്പര്യം കൂടുകയാണു ചെയ്തത്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“രാത്രിയിൽ ഇങ്ങനെ ഇറങ്ങിനടക്കാൻ കാരണമെന്താണെന്നാണ് നീ കരുതുന്നത്?എനിക്കു ഇക്കാര്യത്തിൽ ഒരു ഊഹവുമില്ല”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പണിക്കർ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“എനിക്ക് ചില ഐഡിയകളുണ്ട്. ഐഡിയയല്ല ഏതാണ്ടു ഉറപ്പുതന്നെയാണ്.ശ്യാം പലപ്പോഴും എന്നിൽ കാണുന്നത്, പ്രത്യേകിച്ചും രാത്രിയിൽ, പഴയ യജമാനനായ റാത്തോഡിനെയാണ്.അയാളുടെ മുഴുവൻ പേര് ഇന്ദർസിങ് റാത്തോഡ് എന്നാണ്. ഒരു ജമീന്ദാറുടെ മകൻ. അവരുടെ ഗ്രാമത്തിലെസർപഞ്ച് ആയിരുന്നത്രെ. നല്ല അധികാരമുള്ള പദവി. അയാളാണ് ശ്യാമിനെകൊണ്ടു ഷർട്ട് അഴിപ്പിക്കുന്നതും,ഷൂലേസ് കെട്ടിക്കുന്നതും, കൈകൾ മസാജ് ചെയ്യിപ്പിക്കുന്നതുമൊക്കെ. എന്റെ ഊഹമനുസരിച്ചുപണ്ട് എന്നും അർദ്ധരാത്രി റാത്തോഡ് ശ്യാമിനേയും കൂട്ടി എവിടെയോ പോകാറുണ്ട്. മാഷിനറിയോ,ശ്യാമിനു എഴുതാനോ വായിക്കാനോ ഒന്നും അറിയില്ല. മറ്റുപല കാര്യങ്ങളിലും ഒരുതരം മന്ദബുദ്ധിപോലെയാ. പക്ഷേ ബൈക്ക് നന്നായി ഓടിക്കും. അതെങ്ങനെ പഠിച്ചെന്നു എനിക്കറിയില്ല. റാത്തോഡ്പഠിപ്പിച്ചതാകണം. അവരുടെ രാത്രിസഞ്ചാരത്തിനു അതു അനുയോജ്യമാണല്ലോ? അക്കാലത്തു രാത്തോഡ്ഉപയോഗിച്ച ഹെൽമറ്റായിരിക്കണം ഇന്നും ഗോവണപ്പടിയിൽ ഇരിക്കുന്നത്. അതു പണ്ടും അവിടെയാണ്സൂക്ഷിക്കുന്നതെന്നു തോന്നുന്നു. അവിടെനിന്നു മാറ്റാൻ ശ്യാം സമ്മതിക്കില്ല”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“നിനക്കു ശ്യാമിനെ പറഞ്ഞുവിട്ടൂടേ പണിക്കരേ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“അയ്യോ ആളൊരു പാവമാണ്. രാത്രിയിൽ ഇറങ്ങിനടക്കുമെന്നല്ലാതെ ഒരുശല്യവുമില്ല. പിന്നെ ശ്യാമിന്റെ കുടുംബത്തെ എനിക്കു അടുത്തറിയാം. ഞാൻ പറഞ്ഞുവിട്ടാൽഅവർക്കതു വലിയ വിഷമമാകും. വേറെ വരുമാനമാർഗമില്ല”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ആശയക്കുഴപ്പത്തിലായി. ഇപ്പോൾ കുഴപ്പമില്ലെങ്കിലും എപ്പോഴാണ്ശ്യാം പ്രശ്നമുണ്ടാക്കുകയെന്നു പറയാനാകില്ലല്ലോ? പിരിച്ചുവിടുന്നതു തന്നെയാണു നല്ലത്.അല്ലെങ്കിൽ പഴയ യജമാനനായ റാത്തോഡിന്റെ അരികിലേക്കു തിരിച്ചയക്കണം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഈ റാത്തോഡ് ഇപ്പോൾ എവിടെയാണ്. അയാൾക്കു ശ്യാമിനേയും കൂടെ കൊണ്ടുപോയ്‌ക്കൂടേ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പണിക്കർ കുറച്ചുനേരം മൗനിയായി. പിന്നെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.“റാത്തോഡ് ഇന്നില്ല മാഷേ. നാലുകൊല്ലം മുമ്പു രാത്രിയിൽ ആരോ വെടിവച്ചു കൊന്നു!”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;നന്നായി. അപ്പോൾ രാത്രിയാത്ര കുട്ടിക്കളിയല്ല. തികച്ചും അപകടകരമാണ്.ഞാൻ പണിക്കർക്കു ശുഭരാത്രി നേർന്നു ഫോൺവച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ടെറസിൽ കുറേനേരം ഉലാർത്തി. ഞാൻ ഇപ്പോൾ അകപ്പെട്ടിരിക്കുന്ന സാഹചര്യംവളരെ ആവേശകരവും അതേസമയം അപകടകരവുമായ ഒന്നിലാണെന്നു ഓർത്തു. ഒരുപക്ഷേ ജീവിതത്തിൽ ഇനിയൊരിക്കലുംഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചേക്കില്ല. അതുകൊണ്ട് ഒരു സാഹസികയജ്ഞത്തിനു തയ്യാറാകണോഎന്ന ചിന്ത മനസ്സിലുണ്ടായി. കഴിഞ്ഞ നാലുദിവസങ്ങളിൽ രണ്ടുദിവസത്തെ യാത്രയും ബാക്കിയുള്ളരണ്ടുദിവസത്തെ വിരസതയും എന്നിലെ ഉൽസാഹത്തെ നിർജ്ജിവമാക്കിയിരുന്നു. അതിനെ ആളിക്കത്തിക്കാൻഉതകുന്ന അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കുറേനേരത്തെ കണക്കുകൂട്ടലുകൾക്കു ശേഷംഅന്നുരാത്രി ശ്യാമിന്റെകൂടെ സൈക്കിളിൽ യാത്രചെയ്യാൻ ഞാൻ തീരുമാനമെടുത്തു. പണിക്കരോടുഇതിനെപ്പറ്റി സൂചിപ്പിക്കേണ്ടതില്ല. എന്റെ തീരുമാനം അറിഞ്ഞാൽ അവൻ സമ്മതിക്കില്ലെന്നുഉറപ്പാണ്. അതുകൊണ്ടു വിവരം മറച്ചുവച്ചു. ഒരുപക്ഷേ ഇന്നുരാത്രി ഞാൻ വെടിയേറ്റു മരിച്ചേക്കാം.എന്നിട്ടും സാഹസികത ഒരുക്കിയ കെണിയിൽനിന്നു എനിക്കു തെന്നിമാറാൻ തോന്നിയില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ശ്യാമിൽ രാവിലെ കണ്ട ദാസ്യഭാവത്തിനുകുറവുണ്ടായിരുന്നു. വീണ്ടും ആത്മവിശ്വാസവും അധികാരഭാവവും സ്ഫുരിക്കുന്ന പെരുമാറ്റം.ടെലിവിഷൻ കണ്ടുകഴിഞ്ഞു ഉറങ്ങാൻ കിടക്ക വിരിക്കുമ്പോൾ ഞാൻ നാടകീയമായി, കനത്തസ്വരത്തിൽശ്യാമിനോടു പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ശ്യാം, ആജ്ഹമെ ബാഹർ ജാനാ ഹോഗാ”&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ശ്യാം പോകാമെന്ന അർത്ഥത്തിൽ തലയാട്ടി. എവിടേക്കാണ് എന്നു തിരിച്ചുചോദിക്കാതെതിരക്കിട്ടു മുറിയിൽ കയറി. പുതിയ കുർത്തയും പൈജാമയുമായി പുറത്തുവന്നു. ഭംഗിയുള്ള നിരവധിതുന്നലുകളുള്ള ആ കുർത്തക്കു നല്ല വിലയാകും. ഞാൻ ധരിച്ചിരുന്ന ഷർട്ട് അഴിച്ചുമാറ്റിയില്ല.ശ്യാം അതിനായി കാത്തതുമില്ല. ഞാൻ കൈകൾ തിരശ്ചീനമായി പിടിച്ചു. ശ്യാം ഓരോ ബട്ടൻസും ശ്രദ്ധാപൂർവ്വംവിടുവിച്ചു ഷർട്ട് അഴിച്ചു. കുർത്ത തലയിലൂടെ ഇട്ടുതന്നു. സ്റ്റൂളിൽ ഇരുത്തി തലമുടിഈരി. എല്ലാം കഴിഞ്ഞു എന്നെ മുന്നിൽ നിർത്തി അടിമുടി പരിശോധിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ചലേഗാ റാത്തോഡ് സാബ്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അത്തരം സംബോധന ഞാൻപ്രതീക്ഷിച്ചിരുന്നു. ശ്യാം വീടിന്റെ പിൻഭാഗത്തുപോയി സൈക്കിളുമായി എത്തി. സൈക്കിളിന്റെഹാൻഡിലിൽ ബൈക്കിൽ തൂക്കിയിടുന്ന പോലെ ഹെൽമറ്റ് തൂങ്ങുന്നു. സൈക്കിൾ സ്റ്റാൻഡിലിട്ടുശ്യാം വീടിനകത്തേക്കു പോയി. ചെറിയൊരു ടോർച്ചുമായി തിരിച്ചുവന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ആയിയേ സാബ്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ കരുതിയത് ശ്യാംസൈക്കിൾ ചവിട്ടുമെന്നും എനിക്കു പിന്നിലിരുന്നാൽ മതിയെന്നുമായിരുന്നു. അതു തെറ്റി.ഒരുപക്ഷേ റാത്തോഡായിരുന്നിരിക്കണം മിക്കദിവസവും ബൈക്ക് ഓടിക്കാറുള്ളത്. എങ്ങോട്ടാണ്യാത്രയെന്നു ഞാൻ ചോദിച്ചില്ല. അതു അനുചിതമാകുമെന്നു സ്പഷ്‌ടം. ഹൗസിങ്ങ് കോളനിയിലെ ടാർറോഡിലൂടെഞാൻ സൈക്കിൾ ചവിട്ടി. ശ്യാമിനു അധികം ഭാരമില്ലായിരുന്നെങ്കിലും സൈക്കിളിന്റെനിലവാരം താഴെയായിരുന്നു. ബ്രേക്ക് കട്ടകളിലൊന്നു റിങ്ങിനോടു ചേർന്നുഉരസുന്നുണ്ടായിരുന്നു. അതുമൂലം കൃത്യമായ ഇടവേളകളിൽ സൈക്കിളിന്റെ വേഗം കുറഞ്ഞു. കൂടാതെഞാൻ സൈക്കിൾ ചവിട്ടിയിട്ടും വളരെ നാളുകളായിരുന്നു. തന്മൂലം കാലുകൾക്കുംഅരക്കെട്ടിനും ആദ്യം ലാഘവത്വവും പിന്നീടു കഴപ്പും തോന്നി. ഹൗസിങ്ങ് കോളനിയുടെഗേറ്റിൽ ഉറക്കമിളച്ചിരുന്ന സെക്യൂരിറ്റിക്കാർ, അവർ രണ്ടുപേർ ഉണ്ടായിരുന്നു, ഞങ്ങളെതടഞ്ഞില്ല. ഒന്നും ചോദിച്ചതുമില്ല. സൈക്കിൾ വരുന്നതുകണ്ടപ്പോൾ തന്നെ ഗേറ്റ് തുറന്നുവച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഗേറ്റ് കടന്നശേഷംകുറച്ചു ചവിട്ടിയാൽ പ്രധാനറോഡായി. കുറച്ചേ ദൂരമുള്ളെങ്കിലും റോഡിൽ നിറയെ കുണ്ടുംകുഴിയുമാണ്. എന്റെ അവശത വർദ്ധിച്ചു. പ്രധാനറോഡിനു അരികിലെത്തിയപ്പോൾ ശ്യാം ഹെൽമറ്റ്നീട്ടി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ വിലക്കി. “നഹിശ്യാം. അഗർ ഹം സൈക്കിൾ സെ ജാ രഹെ ഹൈ,&amp;nbsp;തൊ ഹെല്‍മെറ്റ് കി സരൂരത് ക്യാ ഹെ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ശ്യാമിന്റെ മറുപടിഅൽഭുതപ്പെടുത്തി. “ഉസ് ചൌരാഹ് പർ പുലീസ് ചെക്കിങ്ങ് ഹോ സക്തി ഹെ. അഗർ&lt;/span&gt; &lt;span style="font-family: AnjaliOldLipi;"&gt;ഹെല്‍മെറ്റ്നഹി പെഹ്നാ തൊ പൈസ ദേനാ പഡേഗാ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പറഞ്ഞുകഴിഞ്ഞതുംഅനുവാദത്തിനു കാക്കാതെ ഹെൽമറ്റ് എന്റെ തലയിൽ കമഴ്ത്തി. പിൻസീറ്റിലിരുന്നു ഹെൽമറ്റ്മുറുക്കിക്കെട്ടി തരികയും ചെയ്തു. ഞങ്ങളുടെ സൈക്കിൾ പ്രധാനറോഡിലേക്കു ഇറങ്ങി.അവിടെ ജംങ്ഷനിൽ ഒരു പോലീസ് വണ്ടി കിടക്കുന്നുണ്ടായിരുന്നു. സിഗററ്റ്വലിച്ചുനിന്നിരുന്ന പോലീസുകാരൻ ഞങ്ങളുടെ വിചിത്രമായ പെരുമാറ്റം കണ്ടിട്ടും, എന്നെസംബന്ധിച്ചു സൈക്കിളിൽ ഹെൽമറ്റ് ധരിച്ചു യാത്രചെയ്യുന്നത് വിചിത്രം മാത്രമല്ലലജ്ജാകരവും കൂടിയായിരുന്നു, കണ്ടുവെന്ന ഭാവമോ കുറച്ചെങ്കിലും ശ്രദ്ധയോ കാണിച്ചില്ല.സെക്യൂരിറ്റിക്കു പുറമേ പോലീസുകാരും തുടർന്ന നിസ്സംഗത്വം മനസ്സിലാക്കാവുന്നതേയുള്ളൂ.ശ്യാമിന്റെ രാത്രിസഞ്ചാരം അവർക്കു അത്രമേൽ പരിചിതമാകണം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പ്രധാനറോഡിൽ കുണ്ടുംകുഴിയുംഇല്ലാതിരുന്നതിനാൽ സൈക്കിൾചവിട്ടൽ അനായാസകരമായിരുന്നു. അതുപക്ഷേ അധികസമയം നീണ്ടില്ല.അഞ്ചുമിനിറ്റോളം സഞ്ചരിച്ചശേഷം സൈക്കിൾ ഇടത്തോട്ടു തിരിക്കാൻ ശ്യാം ആവശ്യപ്പെട്ടു.അതൊരു ചെറിയ ഇടവഴിയായിരുന്നു. മുന്നോട്ടു പോകുന്തോറും അതിന്റെ വീതി കുറഞ്ഞുവന്നു. അവസാനംസൈക്കിൾ ചവിട്ടാൻ മാത്രം വീതിയുള്ള ഒറ്റയടിപ്പാതയായി മാറി. അത്രയും ചെറിയ വഴിയിലൂടെആദ്യമായി സൈക്കിൾ ചവിട്ടുകയായിരുന്നതിനാൽ ഞാൻ വളരെ ശ്രദ്ധപുലർത്തി. ശ്യാം ടോർച്ച് സൈക്കിളിനുമുന്നിലേക്കു തുടർച്ചയായി മിന്നിച്ചു വഴികാണിച്ചു. നാലുനിമിഷം ടോർച്ച് അണച്ചാൽ സൈക്കിൾവീഴുമെന്നു തോന്നി. പാതയുടെ വശങ്ങളിലേക്കു നോക്കിയപ്പോഴൊക്കെ കനത്ത ഇരുട്ട്മാത്രമേ കണ്ടുള്ളൂ. വെളിച്ചത്തിന്റെ തരിപോലുമില്ല. അപരിചിതമായ നാട്. അപരിചിതമായസാഹചര്യങ്ങൾ. അപരിചിതമായ ലക്ഷ്യം. കൂടെയുള്ളതോ രണ്ടുദിവസം മാത്രം പരിചയമുള്ള സുഹൃത്തും.അദ്ദേഹത്തിനോ മതിഭ്രമവും. മനസ്സിൽ ഭയം ജനിക്കാൻ ഇതൊക്കെ ധാരാളമായിരുന്നു. എന്നിട്ടുംഞാൻ നല്ല ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരുകാലത്തു പതിവായി നടത്തിയിരുന്ന രാത്രിയാത്രയുടെപുരനാവിഷ്‌കരണമാണ് ഇപ്പോൾ അരങ്ങേറുന്നത്. റാത്തോഡ് വെടിയേറ്റു മരിച്ചത് ഇത്തരമൊരുയാത്രയിലാണെങ്കിലും അതു സംഭവിച്ചത് വളരെ പണ്ടാണ്. അതിനുശേഷം കാര്യങ്ങൾ തീർച്ചയായുംമാറിയിരിക്കും. തന്മൂലം ലക്ഷ്യത്തെപ്പറ്റി അവ്യക്തതയാണെങ്കിലും ആപത്തുകൾക്കുസാധ്യതയില്ലെന്നു ഏകദേശം ഉറപ്പായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പത്തുമിനിറ്റിൽകൂടുതൽ സമയം ദീർഘിച്ച യാത്രക്കൊടുവിൽ ഞങ്ങൾ വീണ്ടും വീതിയേറിയ, ഉയർന്നവിതാനത്തിലുള്ള, റോഡിലേക്കു കയറി. അതു ടാർ റോഡായിരുന്നില്ല. ഉറപ്പില്ലാത്ത പൊടിമണ്ണുള്ളനാടൻ‌വഴിയാണ്. അതിലൂടെ സൈക്കിൾ ചവിട്ടുമ്പോഴാണ് ചുറ്റുപാടുകൾ ശരിക്കും കണ്ടത്. നാലുപാടുംവിളവെടുക്കാറായ കരിമ്പിൻതോട്ടം. ഇത്രനേരം യാത്രചെയ്തതു കരിമ്പിൻപാടത്തിനു നടുവിലെഒറ്റയടിപ്പാതയിലൂടെയായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പൊടിമണ്ണിലൂടെയുള്ളയാത്രയുടെ അവസാനം ഞങ്ങൾ പുല്ലുമേഞ്ഞ ഒരു കുടിലിനു മുന്നിലെത്തി. ആ കുടിലിനടുത്തുവേറെ കുടിലുകൾ ഇല്ലായിരുന്നു. ഒറ്റപ്പെട്ട, ഏകാന്തത മുറ്റിനിൽക്കുന്ന സ്ഥലം. ശ്യാംമുരടനക്കി. കുടിലിൽനിന്നു മുപ്പത്തഞ്ചു വയസ്സു തോന്നിക്കുന്ന സ്ത്രീ ഇറങ്ങിവന്നു. പരുക്കൻദേഹപ്രകൃതിയാണെങ്കിലും അവർക്കു നല്ല ആകർഷകത്വം ഉണ്ടായിരുന്നു. അപരിചിതനെ കണ്ട്ശ്യാമിനോടു ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഇസ് ആദ്‌മി കോൻഹൈ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ശ്യാമിന്റെമുഖഭാവം മാറി. അത്രനേരം ഭവ്യതയും വിനയവും ദാസ്യവും സന്തോഷവും മാത്രം ദർശിച്ച മുഖത്തുവിവരിക്കാനാകാത്ത ക്രൗര്യം വ്യാപിച്ചു. ആ ഭാവപ്പകർച്ചയിൽ ഞാൻ അമ്പരന്നു. അക്രമസൂചനയോടെമൂന്നടി മുന്നോട്ടുകുതിച്ചു ശ്യാം സ്ത്രീയോടു കയർത്തു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“നഹി ജാൻതി... തുംനഹി ജാൻതി സാബ് കൊ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വീണ്ടുംമുന്നോട്ടു കുതിക്കാനാഞ്ഞ ശ്യാമിനെ ഞാൻ തടഞ്ഞു. ശ്യാമിന്റെ ക്രോധഭാവം കണ്ടിട്ടും ഭയക്കാതെ,ഭാവഭേദമില്ലാതെ നിന്ന സ്ത്രീയെ രൂക്ഷമായി നോക്കി. ഏതാനും ചുവടുകൾ മുന്നോട്ടുവച്ച്,കൈകൾ പിന്നിൽകെട്ടി, അവർക്കുമുന്നിൽ നെഞ്ചുവിരിച്ചു നിന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“മേം ഇന്ദർസിങ് റാത്തോഡ്ഹൂം. ദിമാവ്‌പൂർ ഗാവ് കീ സർപഞ്ച്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ശബ്ദത്തിലെഗാംഭീര്യം എനിക്കുതന്നെ വിശ്വസിക്കാനായില്ല. പേരു പറഞ്ഞപ്പോൾ ഞാൻമീശപിരിച്ചിരുന്നെന്നും എന്തോ വ്യക്തിയുടെ കുലീനത എന്നിലേക്കു സന്നിവേശിച്ചതായും ഞെട്ടലോടെമനസ്സിലാക്കി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സ്ത്രീയുടെ വിരോധംഅലിഞ്ഞു. അവർ തല പരിധിയിലധികം കുനിച്ചു എന്നെ വണങ്ങി. തല ഉയർത്താതെ തന്നെ ക്ഷണിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ആയിയേ റാത്തോഡ്സാബ്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ദിമാവ്‌പൂരിന്റെഗ്രാമത്തലവൻ കുടിലിലേക്കു കയറി. ഒറ്റമുറിയിലെ പായയിൽ അതിനകം വിരിച്ച ജമുക്കാളത്തിൽഇരുന്നു. കുറച്ചുസമയം കഴിഞ്ഞു ഉടയാടകളില്ലാതെ സ്‌ത്രീയും അടുത്തുവന്നു. കയ്യിൽ കരിമ്പുവാറ്റിയമദ്യം. ഓലവാതിലിന്റെ വിടവിലൂടെ, പുറത്തു സശ്രദ്ധനായി കാവൽ നിൽക്കുന്ന ശ്യാംസിങ്ങിനെറാത്തോഡ് നോക്കി. സ്ത്രീ കൈനീട്ടി വിളക്കിന്റെ നാളം അണച്ചു. റാത്തോഡിന്റെ മടിയിൽകാലുകൾ കവച്ചുവച്ചു ഇരുന്നു. രാവ് പിന്നേയും കനത്തു. കുടിലിനു പുറത്തു ശ്യാംസിങ്,ബീഡി പുകച്ചു, ഉറങ്ങാതെ ജാഗരൂകനായി കാവൽ തുടർന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മീററ്റിൽനിന്നുഡൽഹി വഴി ബാംഗ്ലൂരിലേക്കു ഞാൻ തിരിച്ചുപോയത് പിന്നേയും നാലുദിവസം കഴിഞ്ഞായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6144143598001307533-6747659465408158378?l=enteupasana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enteupasana.blogspot.com/feeds/6747659465408158378/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6144143598001307533&amp;postID=6747659465408158378' title='21 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/6747659465408158378'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/6747659465408158378'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/2011/11/blog-post.html' title='ദിമാവ്‌പൂരിലെ സർപഞ്ച്'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><thr:total>21</thr:total></entry><entry><id>tag:blogger.com,1999:blog-6144143598001307533.post-878604401070909582</id><published>2011-07-12T14:01:00.001+05:30</published><updated>2011-07-24T22:54:51.479+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>സ്വപ്നലേഖ, സ്വയംവരപ്പന്തൽ പിന്നെ മൗനത്തിന്റെ നാനാർത്ഥങ്ങളും</title><content type='html'>&lt;br /&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സബീനഇത്തയുടെമലയാളി ഹോട്ടലിലെത്തി ചോറിനു വിളിച്ചുപറഞ്ഞ് കസേരയിൽ ഇരിക്കാൻ തുടങ്ങുമ്പോഴാണ് മുരളിയുടെമെസേജ് വന്നത്. തിരക്കിലാണോ എന്നായിരുന്നു കനപ്പെട്ട അന്വേഷണം. രണ്ടുമണിക്കൂർമുമ്പ്, രാമയ്യ ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നതിനിടക്ക്, ഞാൻ അങ്ങോട്ടും തിരക്ക് അന്വേഷിക്കുന്നഎസ്‌എം‌എസ് അയച്ചിരുന്നു. എന്റെ ജോലി ഒരു മണിക്കൂറിനുള്ളിൽ തീരുമെന്നും ഉച്ചക്കുകാണാമെന്നുമാണ് അതിൽ പറഞ്ഞത്. മറുപടി കിട്ടാത്തതിനാൽ തിരക്കിലാണെന്നു ഊഹിച്ചു. ജോലിക്ക്ശേഷം ഹെബ്ബാൽ വഴി കെ‌ആർ പുരത്തേക്കു പോന്നു. റൂമിലെത്തി എന്തെങ്കിലുംവച്ചുകഴിക്കാൻ മടി തോന്നി. ഹോട്ടലിൽ എത്തുന്നത് അങ്ങിനെയാണ്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മുരളിയുടെ മറുപടി വായിക്കുന്നതിനുമുമ്പുതന്നെ അതിൽ പരാമർശിച്ചിരിക്കുന്നത് നേരിൽ കാണുന്നതിനെ പറ്റിയായിരിക്കുമെന്ന്ഏകദേശം ഉറപ്പായിരുന്നു. വായിച്ചപ്പോൾ കാര്യം അതുതന്നെ. കൂടാതെ മറ്റൊരുപ്രധാനവാർത്തയും. ഈ മാസം കൂടിയേ അവൻ നഗരത്തിൽ ഉണ്ടാവുകയുള്ളൂ എന്നതായിരുന്നു അത്. ഒന്നരകൊല്ലമായി ഇടക്കിടക്ക് ഗൂഗിൽ ചാറ്റിൽ സംസാരിക്കുമ്പോൾ എന്നെങ്കിലുംകൂടിക്കാണണമെന്ന കാര്യം മുരളി സൂചിപ്പിക്കുമായിരുന്നു. എനിക്കുംതാല്പര്യമുണ്ടായിരുന്നെങ്കിലും ഓരോരോ കാരണങ്ങളിൻ‌മേൽ കൂടിക്കാഴ്‌ച നീണ്ടുപോയി. ഇന്നിപ്പോൾആ കടമയങ്ങ് തീർത്തേക്കാം. ഞാൻ അങ്ങിനെ വിചാരിച്ചു. സബീനത്താത്ത ചെറിയപിഞ്ഞാണമെടുത്ത്, ചെമ്പിൽനിന്നു ചോറ് കുത്തിയെടുത്തു പ്ലേറ്റിലേക്കു പകരാൻ പോവുകയായിരുന്നു.ഞാൻ വിലക്കി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഇത്താ വേണ്ട.എനിക്ക് പോവണ്ട ആവശ്യണ്ട്”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;കസേരയിൽ ഇരുന്നുകഴിഞ്ഞിട്ടാണ്മെസേജ് കിട്ടിയതെങ്കിൽ ഞാൻ ഊണു കഴിച്ചിട്ടേ അതു വായിക്കുമായിരുന്നുള്ളൂ. കാരണം ഭക്ഷണംകഴിക്കുന്ന സമയത്ത് അതിനാണ് പ്രാധാന്യം. അല്ലാതെ മെസേജിനല്ല. ഭക്ഷണക്കാര്യത്തിൽഞാൻ അത്ര കർക്കശക്കാരനാകുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ബസ്‌സ്റ്റോപ്പിലെത്തിമുരളിയെ കാത്തുനിന്നു. കാൽ കഴച്ചപ്പോൾ അടുത്തുള്ള മാരിയമ്മൻ കോവിലിന്റെ മൂലയിലെ കരിങ്കൽപീഠത്തിൽഇരുന്നു. പീഠമാണെങ്കിലും അത് എന്തെങ്കിലും പ്രധാനപൂജകൾക്കോ മറ്റോ ഉപയോഗിക്കുന്നതായികണ്ടിട്ടില്ല. ഞാൻ ഓർത്തു. ഇന്നു വെള്ളിയാഴ്ചയാണ്. നഗരത്തിലെത്തിയ കാലയളവിൽ മുറിയിലിരുന്നുമുഷിയുമ്പോൾ വൈകുന്നേരം എങ്ങോട്ടെന്നില്ലാതെ വെറുതെ നടക്കുമായിരുന്നു. ഐ‌ടി‌ഐ ഗ്രൌണ്ടിൽപോകും. അല്ലെങ്കിൽ ഹൊസ്‌കോട്ടെയോ ഹെബ്ബാൽ തടാകമോ സന്ദർശിക്കും. ഇവയൊക്കെയാണ്സ്ഥിരം സങ്കേതങ്ങൾ. ചൊവ്വയും വെള്ളിയും മാരിയമ്മൻകോവിൽ സന്ദർശനം മുടക്കാറില്ല.ഒന്നാമത്, ജോലിക്കാര്യത്തിൽ ദൈവികമായ ഇടപെടൽ ഉണ്ടാകുമെന്ന, പിൽക്കാലത്തുതെറ്റാണെന്നു തെളിഞ്ഞ, ധാരണ. രണ്ടാമത്, ലക്ഷ്മിവിഗ്രഹത്തിനു മുന്നിൽ ആരതി, പേര്അതുതന്നെയാണോ എന്നു ഉറപ്പില്ല, കത്തിക്കുന്ന അവിവാഹിതകളായ യുവതികൾ. അവർ ചെറുനാരങ്ങരണ്ടായി മുറിച്ച് അതിലെ അല്ലികൾ പുറത്തേക്കു തുറിപ്പിക്കും. നാരങ്ങമുറിയുടെതൊലിപ്പുറം അപ്പോൾ മൺ‌ചെരാതിന്റെ രൂപം കൈകൊള്ളുകയായി. മൺ‌ചെരാതിനു പകരംമഞ്ഞനിറത്തിലുള്ള നാരങ്ങ ചെരാത്. ആ നാരങ്ങചെരാതിൽ എണ്ണയൊഴിച്ചുലക്ഷ്മിവിഗ്രഹത്തിനു മുന്നിൽ തിരി കത്തിക്കുന്നത് സുമംഗലിയാകാൻ അത്യുത്തമം ആണത്രെ.അക്കാലത്ത് തുടർച്ചയായി നാരങ്ങചെരാതിൽ ആരതി കത്തിച്ച കുറച്ചുതടിയുള്ള ഒരു യുവതി,അവർ മലയാളിയാണെന്നു എനിക്കു സംശയമുണ്ട്, പിൽക്കാലത്ത് അവരുടെ ഭർത്താവിനൊപ്പം പലതവണവന്നു തൊഴുന്നത് കണ്ടിട്ടുണ്ട്. സന്തോഷത്തോടെ എത്തുന്ന ആ യുവതിയുടെ ആഗ്രഹംലക്ഷ്മിദേവി സാധിപ്പിച്ചു കൊടുത്തിരിക്കണം. അല്ലാതെ അവർ വരില്ലല്ലോ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പത്തുമിനിറ്റെന്നുപറഞ്ഞെങ്കിലും അഞ്ചുമിനിറ്റിനുള്ളിൽ മുരളി എത്തി. ഇതുവഴി ആദ്യമായി വരുന്നതിനാൽ സമയത്തെപ്പറ്റിയുള്ളകണക്കുകൂട്ടലുകൾ തെറ്റിയതായിരിക്കാം. അല്ലെങ്കിൽ ഗതാഗതക്കുരുക്ക് ഇല്ലാതെ റോഡ് ഒഴിഞ്ഞുകിടന്നിട്ടുണ്ടാകും.ഔട്ടർ റിംങ് റോഡിൽ ഉച്ചസമയത്തു ഗതാഗതം പൊതുവെ കുറവാണ്. പ്രധാനപ്പെട്ട ജംങ്ഷനുകളിൽഫ്ലൈഓവറുകൾ വന്നതിൽ‌പിന്നെ വിശേഷിച്ചും. ബി‌എം‌ടിസിയുടെ വജ്ര ബസിൽ‌നിന്നു ഇറങ്ങി മുരളിഎന്റെ കൈപിടിച്ചു കുലുക്കി. ഞാൻ ആഗതനെ ഒന്നു ചുഴിഞ്ഞു നോക്കി. മുരളിയെപ്പറ്റിയുള്ളഎന്റെ കണക്കുകൂട്ടലുകൾ പൊക്കത്തിന്റെ കാര്യത്തിലൊഴിച്ചാൽ ശരിയായിരുന്നു. അധികംവണ്ണമില്ലാത്ത ശരീരം, ഒന്നാന്തരം ബുൾഗാൻ, കറുത്ത നിബിഢമായ തലമുടി..അങ്ങിനെയങ്ങിനെ. ജേർണലിസ്റ്റ് വിദ്യാർത്ഥിയായ മുരളിക്കു കുറച്ചുകൂടി പൊക്കംപ്രതീക്ഷിക്കുന്നത് തെറ്റാണോ? പൊക്കമില്ലാതെ എങ്ങിനെ പഠിപ്പിക്കുന്ന ടീച്ചറെ തന്നെപ്രേമിച്ചു വിവാഹത്തിലെത്തിക്കാൻ സാധിച്ചു. സ്ത്രീകൾക്കു ഉയരം കൂടിയവരോട് ലൈംഗികവുംതദ്വാരാ മാനസികമായും അടുപ്പം കൂടുമെന്നു ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ വായിച്ചത്അടുത്തകാലത്താണ്. നല്ലപൊക്കം മൂലം എതിരാളികളെ, അങ്ങിനെ ചിലർ ഉണ്ടെന്നു സങ്കൽ‌പ്പിച്ചാൽ,ഇടിച്ചുവീഴ്ത്താൻ ഉയരമുള്ളവർക്കു നിഷ്‌പ്രയാസം സാധിക്കുമത്രെ. ഉയരമുള്ളവർക്കുഅങ്ങിനെ സാധിക്കുമെന്നു ആർക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. അതിനെ ലൈംഗികതയുമായിബന്ധപ്പെടുത്തേണ്ടിയിരുന്നോ? എനിക്കു ഒരു എത്തും പിടിയും കിട്ടിയില്ല. അഞ്ചടിയിൽഅധികം ഉയരമില്ലാത്തവർക്കും ആറടിയിൽ കൂടുതൽ ഉയരമുള്ള എതിരാളിയെ മുഖത്തു പഞ്ച് ചെയ്തുവീഴ്ത്താമെന്നു പണ്ടേതോ ബ്ലോഗിൽ കളരിയെപ്പറ്റി എഴുതിയ ഒരാൾ വിവരിച്ചതോർത്തു. അടുത്തനിമിഷംമറ്റൊരു ചിന്ത. ഈ ഉയരം വച്ചും ഒരു സ്ത്രീയിൽ അനുരാഗം ജനിപ്പിച്ചെങ്കിൽ എന്റെസുഹൃത്ത് അസാമാന്യൻ ആയിരിക്കണമല്ലോ. എനിക്കു മുരളിയോട് ബഹുമാനം തോന്നി. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ എന്തെങ്കിലുംപറയുന്നതിനു മുമ്പുതന്നെ മുരളി ആമുഖമായി പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സോറി ബ്രദർ. മൂന്നരവരയേ സമയമുള്ളൂ. ക്ലാസ് കട്ട് ചെയ്താണ് ഇപ്പോൾ വന്നിരിക്കുന്നത്“&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ലഎന്നു ഞാൻ പറഞ്ഞു. ആത്മാർത്ഥമായാണ് അതു പറഞ്ഞത്. കാരണം എന്റെ മനസ്സിൽ ചില പ്ലാനുകൾഉണ്ടായിരുന്നു. മുരളിയെ കൂട്ടി തിരിച്ചു ഹോട്ടലിലെത്തി വിഭവസ‌മൃദ്ധമായ ഊണ്. റൂമിൽ രണ്ടുമണിക്കൂർചെലവിടൽ. സമകാലിക ലോകത്തെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും അല്ലറചില്ലറ വേറെകാര്യങ്ങളെ പറ്റിയും ഒരുമണിക്കൂർ നീളുന്ന ചർച്ച. അഞ്ചുമണിയാകുമ്പോൾ പാൽച്ചായയും ബിസ്കറ്റും.വൈകീട്ട് ആറരയോടെ തിരിച്ചു ബസ്‌സ്റ്റോപ്പിലെത്തിച്ച് റ്റാറ്റ പറയൽ. എന്റെ ഈവിധകണക്കുകൂട്ടലുകളാണ് ആമുഖമായി പറഞ്ഞ വരിയിലൂടെ മുരളി തള്ളിക്കളഞ്ഞത്. ഞാൻനിരാശനായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഞാൻ കരുതിയത് മിനിമംരണ്ടുമണിക്കൂറെങ്കിലും സംസാരിക്കാമെന്നായിരുന്നു. ഇതിപ്പോൾ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;” ഞാൻ അർദ്ധോക്തിയിൽ നിർത്തി. പിന്നെ പൂരിപ്പിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“നാളെ വൈകീട്ട്മുരളിക്കു ഒഴിവുണ്ടെങ്കിൽ എന്നോടു പറയൂ. കാണാം”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മുരളി തലയാട്ടിസമ്മതിച്ചു. ഞങ്ങൾ ‌മാരിയമ്മൻകോവിലിനു കുറച്ചകലെ, ഫ്ലൈഓവറിനു താഴെയുള്ള ചെറിയപാർക്കിലേക്കു നടന്നു. ആ പാർക്ക് അടുത്തയിടെ നിർമിച്ചതാണ്. മുമ്പ് കാടുപിടിച്ചു കിടന്നഇടം. ബെന്നിഗാനഹള്ളിയിൽ മെട്രോ‌റെയിൽ സ്റ്റേഷന്റെ പ്രധാന ആസ്ഥാനം വരുന്നതിനോടനുബന്ധിച്ച്സമീപപ്രദേശങ്ങളും മുഖം മിനുക്കുകയാണ്. പാർക്ക് നിർമാണവും അതിനാൽ തന്നെ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വെള്ളയും കറുപ്പുംഇടകലർത്തി പെയിന്റടിച്ച കൽബെഞ്ചിലിരുന്നു ഞങ്ങൾ സംസാരിച്ചു. അരമണിക്കൂറേഉള്ളൂവെങ്കിലും അതിനുള്ളിൽ സംസാരിക്കാവുന്നവയൊക്കെ പരാമർശിച്ചു. ഇവിടെ ഞങ്ങൾഎന്നതിനു പകരം ‘ഞാൻ’ എന്ന ഏകവചനം ഉപയോഗിച്ചാലും അതു തെറ്റാവുകയില്ല കേട്ടോ.എന്തെന്നാൽ മൌനമായിരുന്നു മുരളിയുടെ മുഖമുദ്ര. ഞാൻ പറയുന്നതു കേട്ട് തലയാട്ടിമുരളി മിണ്ടാതിരുന്നു. ഇടക്കു ഒന്നുരണ്ട് വാചകങ്ങളിൽ എന്തെങ്കിലും പറഞ്ഞു. അതുതന്നെ‘എന്നോടൊന്നും ചോദിക്കാനില്ലേ മുരളീ’ എന്നു ഞാൻ ആരാഞ്ഞപ്പോൾ മാത്രം. നീ വളരെകുറച്ചേ സംസാരിക്കുന്നുള്ളൂവെന്നു കുറ്റപ്പെടുത്തലിന്റെ രൂപത്തിൽ സൂചിപ്പിച്ചപ്പോൾപോലും അവൻ മന്ദഹസിച്ചതേയുള്ളൂ. സത്യത്തിൽ അപ്പോൾ ഉച്ചത്തിലൊരു പൊട്ടിച്ചിരിയോടെ, തോളിൽസ്നേഹത്തോടെ ഒരു തട്ടൽ ഞാൻ പ്രതീക്ഷിച്ചതാണ്. അതു തെറ്റി. കൊറിയൻ സിനിമസംവിധായകനായകിം കി ഡുക്കിന്റെ സിനിമയിലെ നായകന്മാരെപ്പോലെ ചുണ്ടുകളും മുഖത്തെ മാസപേശികളുംമാത്രമനക്കി മുരളി എന്നോട് സംവദിച്ചു. സിനിമയിൽ നായകന്മാർ ഒന്നുംമിണ്ടുന്നില്ലെങ്കിലും ആശയസംവദനം ഭീമമാണ്. ഇവിടെ അതുമില്ലെന്നും സൂചിപ്പിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞങ്ങൾസംസാരിച്ചിരുന്ന പാർക്കിനു പുറത്ത് ഒരു വൃദ്ധൻ വാഴപ്പിണ്ടി കച്ചവടം നടത്തുന്നുണ്ടായിരുന്നു.തലതിരിച്ചു നോക്കിയാൽ അതുകാണാം. വൃദ്ധൻ അഗ്രംവളഞ്ഞ ചെറിയ കത്തികൊണ്ട് പിണ്ടികളുടെരണ്ട് അഗ്രത്തിലേയും കുറച്ചുഭാഗം ചെത്തിക്കളഞ്ഞു. മുമ്പു അഗ്രഭാഗത്തു കറുപ്പുനിരംവ്യാപിച്ചിരുന്നു. അതുകണ്ടാൽ ആരും പിണ്ടി വാങ്ങില്ലെന്നു ഉറപ്പ്. അറ്റംഅരിഞ്ഞുമാറ്റിയപ്പോൾ വാഴപ്പിണ്ടി മുഖം മിനുക്കി പുത്തനായി. പക്ഷേ കുറച്ചുകഴിയുമ്പോൾഅഗ്രങ്ങൾ വീണ്ടും കറുക്കും. അപ്പോൾ വീണ്ടും ചെറുതായി അരിഞ്ഞ് മുഖം മിനുക്കൽ. അങ്ങിനെയങ്ങിനെവാഴപ്പിണ്ടി ഇല്ലാതായിത്തീരും. അതിനുമുമ്പ് ഭാഗ്യമുണ്ടെങ്കിൽ ആരെങ്കിലും വന്നു വാങ്ങും.കുറച്ചുസമയം ഞാൻ മുരളിയുടെ സാന്നിധ്യം മറന്നു വൃദ്ധന്റെ പ്രവൃത്തിയിൽമുഴുകിപ്പോയി. കുട്ടിക്കാലത്തു കൊള്ളിക്കിഴങ്ങ് കച്ചവടത്തിനു വീട്ടിൽ വരാറുള്ളകണ്ണമ്പിള്ളി ലോനഅപ്പൂപ്പൻ ഓർമയിലെത്തി. നനഞ്ഞ മണ്ണ് പറ്റിപ്പിടിച്ച കൊള്ളിക്കിഴങ്ങിന്റെവേരുള്ള കടഭാഗം ലോനഅപ്പൂപ്പൻ വെട്ടിക്കളയുന്നത് ഈ വൃദ്ധൻ ചെയ്യുന്ന അതേപോലെയാണ്. ലോനഅപ്പൂപ്പൻമരിച്ച ദിവസമാണ് ഓർമയിൽ തങ്ങിനിൽക്കുന്ന ആദ്യത്തെ കരച്ചിൽ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മുരളി എന്റെ തോളത്തുതട്ടി.അവനു പോകേണ്ട സമയമായി. ഏതാനും വാക്കുകളിൽ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ സബീനഇത്തയുടെ ഹോട്ടലിലേക്കുതിരിച്ചു നടന്നു. ഒരാഴ്ചത്തെ നാടുവാസത്തിനു ശേഷം സബീനഇത്തയും കെട്ടിയോനും ഇന്നലെയാണ്ഹോട്ടൽ തുറന്നത്. ഒരുമാസം ഹോട്ടൽ പ്രവർത്തിപ്പിച്ചാൽ പിന്നെയുള്ള ഒരാഴ്ച നാട്ടിൽപോയിതാമസിക്കുന്നത് അവരുടെ പതിവാണ്. മൂന്നുകൊല്ലമായി തുടരുന്ന ശീലം. പ്രായമായ മാതാപിതാക്കളെകാണാൻ പോകുന്നതാണെന്നാണ് തോന്നുന്നത്. നേരിൽ ചോദിച്ചിട്ടില്ല. എനിക്ക് അതറിയേണ്ടകാര്യമെന്താണ് ?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഫ്ലൈഓവർപിന്നിട്ടു നടക്കുമ്പോൾ ഞാൻ ഓർത്തു, മുരളിയിൽ മൌനം ഭീഷണിയുടെ രൂപമാണ്. കഴിഞ്ഞുപോയ ഓരോനിമിഷത്തിലും ആ ഭീഷണി അനാവശ്യമായി മനസ്സിനെ കീഴടക്കി പീഢിപ്പിച്ചു. എതിർത്തു തോൽ‌പ്പിക്കാൻപോയിട്ടു ഒന്നു കുതറാൻപോലും മനസ്സ് തയ്യാറായില്ല. അത് വളരെ അതിശയപ്പെടുത്തി. കാരണംഅത്തരമൊരു കീഴടങ്ങൽ മുമ്പ് ഉണ്ടായിട്ടില്ലായിരുന്നു. മുരളിയുമായി വേർപിരിഞ്ഞശേഷവുംകീഴടങ്ങലിന്റെ അടയാളങ്ങൾ എന്റെ പെരുമാറ്റങ്ങളിലുണ്ടോ? മൌനമെന്ന ഭീഷണി അദൃശ്യമായി എനിക്ക്ചുറ്റിലുമുണ്ടോ.? ഞാൻ സംശയാലുവായി. &amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഹോട്ടലിൽ നാലഞ്ചു പരിചയക്കാർഉണ്ടായിരുന്നു. എല്ലാവരും ചെറുപ്പക്കാർ. അവരിൽ ഒരാളെ നന്നായി അറിയും. കാണുമ്പോൾഎന്തെങ്കിലുമൊക്കെ ചോദിക്കാൻ മാത്രം അടുപ്പമുണ്ട്. ഞാൻ അവന്റെ തോളത്തു അല്പംശക്തമായി അടിച്ചു. ‘എന്റിഷ്ടാ‘ എന്നോ ‘ഇപ്പോൾ കാണാറില്ലല്ലോ’ എന്നോ പരിഭവിക്കുമെന്നുകരുതിയിരുന്നു. പക്ഷേ ചെറുപ്പക്കാരൻ സുഹൃത്ത് ചിരിച്ചതേയുള്ളൂ. ഞാൻ തിരിച്ചും.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;കൈകഴുകി സ്റ്റൂളിൽഇരുന്നു. സബീനഇത്ത പ്ലേറ്റ് വച്ചു. ചോറും കറികളും വിളമ്പി തിരിച്ചുപോയി. സാധാരണഗതിയിൽ എല്ലാം വിളമ്പികഴിഞ്ഞാൽ സ്പെഷ്യൽ വേണോ എന്നു ചോദിക്കാറുണ്ട്. ഒരു അയല പൊരിച്ചത്അകത്താക്കാമെന്നു മനസ്സിൽ തിരുമാനിക്കുകയും ചെയ്തിരുന്നു. ഞാൻ വിളിച്ചു പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഇത്തോ ഒരു അയലഫ്രൈ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;തിരിഞ്ഞുനടക്കുകയായിരുന്ന സബീനഇത്ത തലതിരിച്ചു നോക്കി. ചിരിച്ചു. എന്താണെന്നറിയില്ലഇത്തയുടെ ആ ചിരിയിൽ മുരളിയുടെ ചിരിയുടെ പ്രതിബിംബം ഞാൻ കണ്ടു. ആദ്യറൗണ്ട് തീറ്റകഴിഞ്ഞപ്പോൾ ചോറും സാമ്പാറും വിളമ്പാൻ ഇത്ത വീണ്ടും അടുത്തുവന്നു. ഞാൻ ഒരു തമാശപറഞ്ഞു. ഇത്ത ചിരിച്ചു. ഒന്നും മിണ്ടിയില്ല. അതേസമയം എന്റെ അരികിൽനിന്നു പോയിഅകത്തു മീൻ വറക്കുന്ന ചട്ടിക്കരുകിൽ നിൽക്കുന്ന കെട്ട്യോനോട് സംസാരിക്കുന്നുമുണ്ട്.പാഴ്‌സൽ വാങ്ങാൻ വന്ന ഒരുവനോട് എന്തോപറഞ്ഞ് തട്ടിക്കയറുകയും ചെയ്തു. എന്നോട്മാത്രം മിണ്ടുന്നില്ല. ചോദിക്കാതെ തന്നെ ആവശ്യമുള്ളതെല്ലാം എത്തിച്ചു തന്നതിനാൽ ആരീതിയിൽ സംസാരിക്കാനുള്ള അവസരവും പാഴായി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ കാശുകൊടുക്കാൻ കൌണ്ടറിനടുത്തെത്തി. സബീനഇത്ത പാഴ്സൽ വാങ്ങിയവരുടെ കണക്കുകൾഎഴുതുകയായിരുന്നു. ആഗതർ കുറേ ഭക്ഷണസാധനങ്ങൾ വാങ്ങിയിട്ടുണ്ട്. മനക്കണക്കു കൂട്ടാൻബുദ്ധിമുട്ടാണ്. ഞാൻ അരികിലെത്തി എത്ര കാശായെന്നു ചോദിച്ചു. സത്യത്തിൽ ദിവസവുംഅവിടെനിന്നു ഭക്ഷണം കഴിക്കുന്ന എനിക്ക് എല്ലാ വിഭവങ്ങളുടേയും വില നന്നായി അറിയാം. അങ്ങിനെകണക്കുകൂട്ടിയാൽ ഇപ്പോൾ നാല്പത്തിരണ്ടു രൂപയായി. എന്റെ ചോദ്യത്തിനു ഇത്ത മറുപടിപറഞ്ഞില്ല. പകരം മറ്റുള്ളവരുടെ കണക്കു എഴുതുന്നതിനിടക്ക് എന്റെനേരെ തിരിഞ്ഞ് പേപ്പറിൽ42 എന്നു എഴുതിക്കാണിച്ചു. അങ്ങിനെ മൗനവ്രതം തുടർന്നു. ഞാൻ നിരാശനായി. എന്നെ കൂടുതൽനിരാശനാക്കി അടുത്തനിമിഷം ഇത്ത മകനെ വിളിച്ചു പുറത്തുനിന്നു കുറച്ചു സാധനങ്ങൾവാങ്ങാൻ പറഞ്ഞുവിട്ടു. അതും വായതുറന്ന് നാവനക്കി സംസാരിച്ച്. അപ്പോൾ എന്നോട്മാത്രമാണ് ഉരിയാട്ടമില്ലാത്തത്. ആകെക്കൂടി ഒരു അസ്വസ്ഥത മനസ്സിലുണ്ടായി. നാല്പത്തിരണ്ടിനുപകരം നാല്പതുരൂപ കൊടുത്ത് ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ പിന്തിരിഞ്ഞു. രണ്ടുരൂപയുടെകാര്യം വേണമെങ്കിൽ മര്യാദക്ക് വായതുറന്ന് പറയട്ടെ. അല്ല പിന്നെ. ഞാൻ പിൻ‌വിളിപ്രതീക്ഷിച്ച് സാവധാനം നടന്നു. ബാഗിനു അടുത്തെത്തി ഏതാനും നിമിഷം നിന്നു. ഇല്ല, പിന്നിൽഒരു അനക്കം പോലുമില്ല. ഇത്ത ചട്ടിക്കു അരുകിൽനിന്നു മീൻ വറക്കുകയാണ്. എന്നെനോക്കുന്നേയില്ല. എനിക്ക് ദേഷ്യം വന്നു. അപൂർവ്വമായി മാത്രമേ ഞാൻ ദേഷ്യപ്പെടാറുള്ളൂ.ഇത്തയുടെ അലസത തന്നെയെന്നു ഉറപ്പിച്ചു ഞാൻ തിരിച്ചു കൌണ്ടറിനടുത്തെത്തി. രണ്ടുരൂപനാണയം കുറച്ചധികം ശബ്ദമുണ്ടാക്കി മേശയിൽ വച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഇത്താ ഇന്നാരണ്ടു രൂപ. ഞാനത് മറന്നു”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇത്തയത് കേട്ടതായിപോലും ഭാവിച്ചില്ല. ഞാൻ പിന്നെയവിടെ നിൽക്കാതെ വേഗം തിരിച്ചുപോന്നു. ആർആർ ബേക്കറിക്ക്അരുകിലെത്തിയപ്പോൾ ഫ്ലൈഓവറിനടുത്തു കണ്ട വൃദ്ധൻ അതാ ബേക്കറിയുടെ എതിർവശത്ത്.ഇപ്രാവശ്യവും പിണ്ടികളുടെ അഗ്രം അരിയുകയാണ്. എല്ലാ പിണ്ടികളുടേയും നീളംകുറച്ചുകൂടി കുറഞ്ഞിരിക്കുന്നു. ഞാൻ നോക്കുമ്പോൾ തന്നെ ഒരാൾവന്നു രണ്ടു പിണ്ടികൾവാങ്ങിക്കൊണ്ടുപോയി. പിണ്ടി വാങ്ങിയ ആൾ ഇരുപത് രൂപ കൊടുത്തു. എനിക്ക് വൃദ്ധനോട് അകാരണമായദേഷ്യം തോന്നി. അങ്ങേർക്കു പിണ്ടിവാങ്ങാൻ വന്ന വ്യക്തിയോട് എന്തെങ്കിലും പറഞ്ഞൂടെ.ഒരു ബിസിനസ്സുകാരന് ധാരാളം സംസാരിക്കുന്ന നാക്ക് വേണമെന്നാണ് എന്റെ അഭിപ്രായം. സാധനങ്ങൾവാങ്ങാൻ വരുന്നവരോട് ഒരു ആത്മബന്ധം ഇട്ടുവക്കാൻ അതു നല്ലതാണ്. ഇവിടെ ഇദ്ദേഹംവഴിയോര കച്ചവടമാണെങ്കിലും അങ്ങിനെ ചെയ്യാവുന്നതാണ്. മിക്കദിവസവും ഈ വൃദ്ധനെ ഇവിടെയോഫ്ലൈ ഓവറിന് അടുത്തോ കാണാറുണ്ട്. ഒരു സജീവസാന്നിധ്യം എന്നുതന്നെ പറയാം. എന്നിട്ടുംഉപഭോക്താവിനോട് മിണ്ടുന്നില്ല. വൃദ്ധൻ നേരെയാവില്ലെന്നു മനസ്സിൽ പറഞ്ഞ് ഞാൻനടപ്പുതുടർന്നു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സ്റ്റാലിൻജിമ്മിനടുത്ത് സുരേഷണ്ണന്റെ ചി‌പ്‌സ് കടയുണ്ട്. പേര് ശ്രീമൂകാംബിക ചിപ്‌സ് സെന്റർ.അവിടെ ആരേയും കണ്ടില്ല. അദ്ദേഹമുണ്ടെങ്കിൽ എന്തെങ്കിലും വിളിച്ചുസംസാരിക്കാമായിരുന്നു. അങ്ങോട്ട് എന്തെങ്കിലും പറയേണ്ട താമസമേയുള്ളൂ. പിന്നെനമ്മളെ നിർത്തി വടിയാക്കും. അതാണ് സുരേഷണ്ണൻ. സംഭാഷണത്തിൽ തല്പരനായതിനാലാകാം ചിപ്‌സ്കടയിൽ എപ്പോഴും നല്ല തിരക്കാണ്. തിരക്കിനു കാരണഹേതുവായ മറ്റൊരു സംഗതിഎതിർവശത്തുള്ള ശ്രീമോഹൻ ബാറാണ്. ബിയറും വോഡ്കയുമെല്ലാം വാങ്ങി കുടിയന്മാർ ശ്രീമൂകാംബികയിൽകയറും. വറുത്ത കടലയും മിക്‌സ്‌ച്ചറും വാങ്ങി വായിൽ‌ വെള്ളവുമായി തിരിച്ചുപോകും. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ താമസസ്ഥലത്തെത്തി.അടുത്ത റൂമിൽ താമസിക്കുന്ന സുരേഷ്ബാബുവിന്റെ അമ്മ ഗേറ്റിനരുകിലുണ്ട്. അവർക്കു കശലായകേൾ‌വിക്കുറവുണ്ട്. അങ്ങോട്ടു പറഞ്ഞാൽ ഒന്നും കേൾക്കില്ല. ശ്രവണസഹായി വച്ചാലുംകാര്യമില്ല. പക്ഷേ സംസാരം നോർമലാണ്. എനിക്കു കുറച്ചു തുണികൾ അലക്കാനുണ്ടായിരുന്നു.അതിനു ടെറസിലെ ടാങ്കിൽ വെള്ളമുണ്ടോ എന്നറിയില്ല. അമ്മൂമ്മയോട് ആംഗ്യത്തിൽ ചോദിക്കാൻതീരുമാനിച്ചു. അമ്മൂമ്മ തിരിച്ചെന്തെങ്കിലും പറയും. രാവിലെയോ ഉച്ചയ്ക്കോ വൈകീട്ടോഎപ്പോൾ കണ്ടാലും ‘റൂമിൽ വെള്ളമുണ്ടോ, വെള്ളമുണ്ടോ’ എന്നു അന്വേഷിക്കുക അവരുടെപതിവാണ്. എനിക്കൊപ്പം റൂമിൽ സജി മാത്രമേയുള്ളൂ. അതിനാൽ വെള്ളത്തിന്റെ അഭാവംമൂലമുള്ള പ്രശ്നങ്ങൾ ഇല്ലെന്നുതന്നെ പറയാം. കുറച്ചുനാൾ മുമ്പ് കേബിളിടുന്ന തൊഴിലാളികൾവീടിനു മുന്നിലുള്ള റോഡ് കുത്തിപ്പൊളിച്ചപ്പോൾ വെള്ളം വരുന്ന വലിയ പൈപ്പ് പൊട്ടി. ഒരാഴ്ചവെള്ളം മുടങ്ങി. ആ കാലത്തുതന്നെ ചെന്നൈയിൽ നിന്നു ബാലകൃഷ്‌ണൻ വന്നിരുന്നു. അവന്റെകമ്പനിയുടെ ബാംഗ്ലൂർ ഓഫീസിൽ എന്തോ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ. വെള്ളത്തിന്റെഅഭാവത്തിൽ ട്രെയിനിങ്ങിനൊപ്പം അപ്പിയിടലും കമ്പനിയിൽ വച്ചു നടത്തി. കുളിക്കുന്നശീലം കുറവായതിനാൽ അതൊരു പ്രശ്നമായില്ല. ബാലകൃഷ്‌ണൻ തിരിച്ചുപോയതിന്റെ പിറ്റേന്നുപൊട്ടിയ പൈപ്പ് ശരിയാക്കി. വീണ്ടും വെള്ളത്തിന്റെ ധാരാളിത്തം. കുളി. ജപം.അപ്പിയിടൽ. എല്ലാം ശുഭം. പക്ഷേ ബാലകൃഷ്‌ണൻ ഇനി എന്റെ റൂമിൽ വരുമെന്നുതോന്നുന്നില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ പ്രതീക്ഷയോടെഅമ്മൂമ്മയോട് ‘വെള്ളമുണ്ടോ’ എന്നു ആഗ്യത്തിൽ ചോദിച്ചു. അൽഭുതമെന്നേ പറയേണ്ടൂ,എനിക്കു കേൾ‌വിപ്രശ്നം ഒന്നും ഇല്ലായിരുന്നിട്ടും അമ്മൂമ്മ ആഗ്യത്തിൽ‘വെള്ളമുണ്ട്, ഇഷ്ടം പോലെയുണ്ട്’ എന്നു പറയുകയാണ് ചെയ്തത്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ഉറപ്പിച്ചു. മുരളിയുടെപ്രേതം എല്ലാവരേയും ബാധിച്ചിട്ടുണ്ട്. അവർ ചുറ്റിലും അണിനിരന്നു ശ്വാസംമുട്ടിക്കുകയാണ്. അവർ പുലർത്തുന്ന മൗനവൃതം മൂലം ഞാൻ ആകെ അസ്വസ്ഥനായിരുന്നു. സംയമനത്തിന്റെകെട്ടുകൾ പതുക്കെ പൊട്ടുകയാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇനി ഏകപ്രതീക്ഷസജിയാണ്. സഹമുറിയൻ. എന്നുവച്ച് അവനെപ്പറ്റി നല്ലതു പറയാൻ പറ്റില്ല. പ്രധാനപോരായ്മകൾ അലസത, സിനിമാപ്രാന്ത്, അമിതമായ സ്ത്രീജനസൌഹൃദം എന്നിവയാണ്. എപ്പോൾ നോക്കിയാലുംസ്ത്രീസുഹൃത്തുക്കളുമായി സൊള്ളലാണ്. അതിനിടയിൽ അല്പം സമയം കിട്ടിയാൽ എന്നോട് എന്തെങ്കിലുംപറയും. അത്ര തന്നെ. മേൽപ്പറഞ്ഞതിൽ നിന്നു അവനിൽ എനിക്ക് വലിയ പ്രതീക്ഷയില്ലെന്നു ഊഹിക്കാവുന്നതാണല്ലോ?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സമയംഎട്ടേകാലായപ്പോൾ കോളിങ്ങ്ബെൽ അടിച്ചു. ഭഗവാൻ സജി എത്തിയിരിക്കുന്നു. സായിബാബഭക്തനാണ് അദ്ദേഹം. ഞാൻ വാതിൽ തുറക്കാൻ പോയില്ല. വീണ്ടും ബെൽ ശബ്ദിച്ചു. അതുതുടർന്നു. ബെല്ലടിച്ചു അവശനായപ്പോൾ ഞാൻ കനിവുകാട്ടി. പതിവുപോലെ ചെവിയിൽ ഇയർഫോൺവച്ച് അവൻ ഏതോ പെണ്ണുമായി സംസാരിക്കുകയാണ്. എന്നെ ഗൌനിക്കാതെ അകത്തുകയറി കസേരയിൽഇരുന്നു. ഷൂവും സോക്സും ഊരി ഹാളിന്റെ മൂലയിൽ എറിഞ്ഞു. അപ്പോഴും സംസാരംമുറിയാതിരിക്കാൻ അതീവശ്രദ്ധാലുവാണ്. ഞാൻ അവനറിയാതെ ഫോൺ സംസാരം ശ്രദ്ധിച്ചു. അത്ഇപ്രകാരമാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സജി: പോകുവാണോ ?&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അപ്പുറം: അതെ.കുളിക്കാനുണ്ട്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സജി: അതിനെന്താ. വെള്ളംവീഴാത്തിടത്ത് ഫോൺവച്ച് ലൌഡ് സ്പീക്കർ ഓൺ ചെയ്യൂ. നമുക്ക് വർത്തമാനം തുടരാം&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അതുശരി. അവനവളെകുളിപ്പിക്കാനുള്ള പുറപ്പാടിലാണ്. ഇനി ഇപ്പോഴൊന്നും നിർത്താൻ പോകുന്നില്ല. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ആരും എന്നോടുസംസാരിക്കാത്തതിനാൽ രാത്രി പത്തരയായപ്പോഴേക്കും മനസ്സിലെ അസ്വസ്ഥത ക്രമാതീതംവർദ്ധിച്ചു. ടെറസിൽ പോയി കുറച്ചധികം സമയം ഉലാർത്തി. വൈവിധ്യങ്ങളായ വിഷയങ്ങളെപ്പറ്റിചിന്തിച്ചു. ‘ആദി(മ)വാസിയുടെ പ്രഖ്യാപനങ്ങൾ’ എന്ന എന്റെ എഴുതപ്പെടാത്ത കഥയുടെരൂപരേഖ ചമച്ചു. എന്നിട്ടും അസ്വസ്ഥതക്കു കുറവ് വന്നില്ല. ഏകാന്തതടവിനുശിക്ഷിക്കപ്പെടുന്നവരുടെ കാര്യം ഞാൻ ആലോചിച്ചു. അതെത്ര ഭീകരമായിരിക്കും. ഏറ്റവുംവലിയ ശിക്ഷ മിണ്ടാനും പറയാനും ആരുമില്ലാതിരിക്കുന്ന അവസ്ഥയാണ്.&amp;nbsp; &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;നടന്നുകാൽകഴച്ചപ്പോൾ ഞാൻ ഉലാർത്തൽ നിർത്തി. റൂമിലെത്തി പായ വിരിച്ചു കിടന്നു. ഉറക്കംവരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്. ആരായാലുംമിണ്ടില്ലെന്നു എനിക്ക് ഉറപ്പായിരുന്നു. മുരളിയെ സന്ദർശിച്ചശേഷം ഒരാളും ഒരു വാക്ക്പോലും സംസാരിച്ചിട്ടില്ല. രണ്ടാമതും വാതിലിൽ മുട്ട് കേട്ടപ്പോൾ ഉറപ്പായി. ആഗതൻനമ്മളെ പരിചയമുള്ളവനാണ്. ഈ സമയത്തു ഉറക്കം പിടിക്കാറുള്ള ആളല്ല ഞാനെന്നു അദ്ദേഹത്തിനുഅറിയാം. ഞാൻ എഴുന്നേറ്റ് വാതിൽ തുറന്നു. മുന്നിൽ സതീശൻ. അടുത്തുള്ള കെട്ടിടത്തിലെ മുകൾനിലയിൽതാമസിക്കുന്ന വടക്കാഞ്ചേരി സ്വദേശി. ഏതോ കമ്പനിയിൽ അക്കൌണ്ടന്റാണ്. ദിവസവുംലക്ഷക്കണക്കിനു കാശ് അമ്മാനമാടുന്ന പണി. പക്ഷേ മാസാവസാനം പോക്കറ്റിലേക്ക്അധികമൊന്നും വരവില്ല. സതീശനെ കണ്ടപ്പോൾ എന്റെ മുഖം മങ്ങി. അവസാനത്തെകച്ചിത്തുരുമ്പും കൈ‌വിട്ടുപോയതിൽ ദുഃഖിതനായി. കാരണം സതീശൻ ഒരു സംഭാഷണപ്രിയൻ അല്ലഎന്ന അറിവുതന്നെ. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽപോലും ഇങ്ങോട്ടു മിണ്ടാത്തകക്ഷിയാണ്. മൂന്നുവർഷമായി സ്ഥിരം കാണുന്നതിനാൽ കാണുമ്പോഴൊക്കെ അദ്ദേഹം ഒന്നുചിരിക്കുക മാത്രം ചെയ്യും. അതിനു മറുപടിയായി ഏതെങ്കിലും പഴയ മലയാളം പാട്ട്മൂളുകയാണ് എന്റെ രീതി. മൂളുന്ന പാട്ടുകളിൽ എനിക്കിഷ്ടമുള്ളവക്ക്പ്രാമുഖ്യമുണ്ടാകും. കുറേനാൾ ഒരേ പാട്ട് കേൾക്കുമ്പോൾ സതീശൻ അന്വേഷിക്കും.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“വേറെപാട്ടൊന്നുമില്ലെടേയ്?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സതീശൻ എന്നോട്സംസാരിച്ചിട്ടുള്ള വാക്കുകളിൽ എൺപതു ശതമാനവും ഈ ‘വേറെ പാട്ടൊന്നുമില്ലടേയ്’ എന്നഡയലോഗാണ്. അങ്ങിനെയുള്ള കക്ഷിയാണ് മുന്നിൽ നിൽക്കുന്നത്. സംസാരിക്കുമെന്ന് കരുതുകവയ്യ. എന്റെ പ്രതീക്ഷകൾക്കനുസരിച്ച് വാതിലിനടുത്തെ കസേരയിൽ കിടക്കുന്ന പത്രത്തിനുനേരെ സതീശൻ വിരൽചൂണ്ടി. എല്ലാ ദിവസവും രാത്രി പത്രം വാങ്ങിക്കൊണ്ടുപോയി വായിച്ചുപിറ്റേന്നു കാലത്തു തിരിച്ചേൽ‌പ്പിക്കുന്നത് സതീശന്റെ ശീലമാണ്. മിക്കവാറും പത്തുമണിയോട്അടുത്താണ് പത്രത്തിനായി വരാറുള്ളത്. ഇത്ര വൈകി വരുന്നത് ആദ്യമായാണ്. കസേരയിൽചുളിഞ്ഞുകിടന്നിരുന പത്രം ഞാനെടുത്തു കൊടുത്തു. ശുഭരാത്രി നേർന്ന് വാതിൽ ചാരികുറ്റിയിട്ടു. പിന്തിരിഞ്ഞു നടന്നു തുടങ്ങിയപ്പോൾ അതാ വീണ്ടും വാതിലിൽ മുട്ട്. സതീശൻതന്നെ. എന്റെ മുഖത്തു ചെറുതല്ലാത്ത നീരസം പരന്നു. ഇവിടെ ആകെനിരാശനായിരിക്കുമ്പോഴാണ് ഒരുത്തൻ വന്നിരിക്കുന്നത്. അതും വാ തുറന്നു ഒരക്ഷരംപറയാത്ത കക്ഷി. ഞാൻ കാര്യമെന്താണെന്നു ചോദിച്ചു. സതീശൻ ഒന്നും മിണ്ടിയില്ല. പകരംചിരിച്ചു. ഞാൻ പേടിച്ചു. സതീശന്റെ ചിരിക്ക് മുരളിയുടെ ചിരിയുമായി അത്രയേറെസാമ്യമുണ്ടായിരുന്നു. ഞാൻ ഉറക്കക്ഷീണമുണ്ടെന്നു കാണിക്കാൻ കണ്ണുതിരുമ്മി.അപ്പോഴാണ് ആ പാട്ടു കേട്ടത്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സ്വപ്നലേഖേനിന്റെ സ്വയംവര പന്തലിൽ ഞാൻ&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“പുഷ്പക പല്ലക്കിൽപറന്നു വന്നു&lt;/span&gt;&lt;span style="font-family: &amp;quot;Times New Roman&amp;quot;,&amp;quot;serif&amp;quot;;"&gt;…&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മിക്കദിവസവും സതീശനെകാണുമ്പോൾ ഈ പാട്ടാണ് ഞാൻ പാടാറ്. ഇതേ പാട്ടിനാണ് ‘വേറെ പാട്ടൊന്നുമില്ലെടേയ്’എന്ന മറുപടി കൂടുതൽ കിട്ടിയിട്ടുള്ളത്. ആ പാട്ട് സതീശൻ പാടുകയാണ്. എല്ലാം മറന്നുസ്വരമാധുരിയില്ലാത്ത ശബ്ദത്തിൽ പാടുന്നു. എനിക്ക് വളരെ സന്തോഷമായി. അങ്ങിനെ ഉച്ചക്കുശേഷംആദ്യമായി ഒരാൾ എന്നോട് മിണ്ടിയിരിക്കുന്നു. സംഭാഷണ വരൾച്ച അവസാനിച്ചിരിക്കുന്നു. സതീശൻപാടിയതിനു ശേഷമുള്ള രണ്ടുവരി ഞാൻ പാടി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“എന്റെമംഗലശ്രീദളമാല ചാർത്താൻ ഭവാൻ&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മത്സരക്കളരിയിൽജയിച്ചു വന്നൂ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;തിരിച്ചുകിടക്കയിൽ വന്നു കിടന്നു. സന്തോഷത്താൽ വായിൽ വിരൽവച്ചു ചൂളമടിച്ചു. അപ്പുറത്തുകിടക്കുകയായിരുന്ന സജി ഫോൺസംഭാഷണം നിർത്തി എന്നോട് ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“എന്താടാ ഇത്രസന്തോഷം?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അതെ, അവനുംസംസാരിച്ചിരിക്കുന്നു. &amp;nbsp;എനിക്ക് സന്തോഷത്തോടൊപ്പംദേഷ്യവും തോന്നി. ഇത്രനേരം മിണ്ടാതിരുന്നിട്ട് അവന്റെ ചോദ്യം കേട്ടില്ലേ.എന്തിനാണ് സന്തോഷിക്കുന്നതെന്ന്? അവനാണെങ്കിൽ ഫോൺ താഴെ വച്ചിട്ടില്ല. റൂമിൽ വന്നുകയറിയ സമയം മുതൽ ഓരോരുത്തരെ വിളിച്ചു ശൃംഗരിക്കുകയാണ്. എന്റെ നിയന്ത്രണം പോയി. പായിൽഎഴുന്നേറ്റിരുന്നു സജിയുടെ കഴുത്തുപിടിച്ചു ഞെരിച്ചു. റൂമിൽ കൂടെതാമസിക്കുന്നവനേക്കാളും പ്രാധാന്യം മറ്റുള്ളവർക്കു കൊടുക്കുന്നവനെ കഴുത്തുഞെരിച്ചു കൊല്ലുകയാണ് വേണ്ടത്. സജി ഫോൺ താഴെവച്ച് കഴുത്തിലെ പിടിവിടുവിക്കാൻശ്രമിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“എന്നെ വിടടാ.നിനക്കെന്താ പറ്റ്യെ? നീയെന്താ ഒന്നും മിണ്ടാണ്ട് വിസിലടിക്കണേ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;സജി കൈനീട്ടി എന്റെ കഴുത്തിലും പിടിച്ചു ഞെരിക്കാൻ വിഫലമായി ശ്രമിച്ചു. അപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്. എനിക്കു മെസേജ് വന്നിരിക്കുന്നു. വോയ്സ് മെസേജ് ആയിരിക്കുമോ. ഞാൻ പ്രത്യാശിച്ചു. സജിയെ വെറുതെവിട്ടു. അവൻ കഴുത്ത് തിരുമ്മിതിരിഞ്ഞുകിടന്നു. എനിക്കു വന്ന മെസേജ് മുരളിയുടെ ആയിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ബ്രദർ, നമുക്ക്പറ്റുമെങ്കിൽ നാളെ വൈകീട്ട് ഹെബ്ബാൽ ലേക്കിൽ കാണാം. എന്താ അഭിപ്രായം”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എനിക്കുചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. മെസേജ് ഒരുതവണകൂടി വായിച്ചു. വീണ്ടും കാണുന്നതിനെപ്പറ്റി എന്താ അഭിപ്രായമെന്ന്. ഞാൻ അഭിപ്രായം പെട്ടെന്നു മൊബൈലിൽ ടൈപ്പ് ചെയ്ത് മുരളിക്ക് അയച്ചുകൊടുത്തു. അത് താഴെ പറയും വിധമാകുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;"സ്വപ്‌നലേഖ, സ്വയംവരപ്പന്തൽ പിന്നെ മൗനത്തിന്റെ നാനാർത്ഥങ്ങളും"&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6144143598001307533-878604401070909582?l=enteupasana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enteupasana.blogspot.com/feeds/878604401070909582/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6144143598001307533&amp;postID=878604401070909582' title='35 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/878604401070909582'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/878604401070909582'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/2011/07/blog-post.html' title='സ്വപ്നലേഖ, സ്വയംവരപ്പന്തൽ പിന്നെ മൗനത്തിന്റെ നാനാർത്ഥങ്ങളും'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><thr:total>35</thr:total></entry><entry><id>tag:blogger.com,1999:blog-6144143598001307533.post-5775442828887846232</id><published>2011-06-02T15:17:00.001+05:30</published><updated>2011-06-03T00:14:03.754+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മുറിച്ചുണ്ടുള്ള പെൺകുട്ടി</title><content type='html'>&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിക്കുന്നത് മുറിച്ചുണ്ടും ലേശം വളഞ്ഞ മൂക്കുമുള്ള ഒരു പെൺകുട്ടിയെയാണ്. സാധാരണ മുറിച്ചുണ്ടുകളുടെ വൈരൂപ്യം ശസ്ത്രക്രിയയിലൂടെ കുറേയൊക്കെ മാറ്റിയെടുക്കാൻ കഴിയുമെങ്കിലും ഞാൻ ചുംബിച്ച പെൺകുട്ടിയുടെ ചുണ്ടുകൾക്കു ശസ്ത്രക്രിയ ഫലപ്രദമായിരുന്നില്ല എന്നുവേണം കരുതാൻ. ചുംബിക്കാൻ ആരും മടിക്കുന്ന വിധം വൈരൂപ്യം മേൽച്ചുണ്ടിനുണ്ടായിരുന്നു. ബൾജ് ചെയ്ത ഫുട്ബോൾ നൂൽ ഉപയോഗിച്ച് ഒരുവിധം തുന്നിച്ചേർത്തപോലെ, മൂക്കിനു താഴെ ചുണ്ടിന്റെ രണ്ടു ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന തൊലി നേർത്ത നിറവ്യത്യാസത്തോടെ വലിഞ്ഞു നിന്നു. കാണുന്നവർക്കു തൊലി ഇപ്പോൾ പൊട്ടുമെന്നു തോന്നും. അതായിരുന്നു മേൽ‌ച്ചുണ്ടിന്റെ അവസ്ഥ. പക്ഷേ വേറെയൊരു കാര്യം പറയാതെ വയ്യ. മേൽച്ചുണ്ടിന്റെ വൈരൂപ്യത്തെ അപ്രസക്തമാക്കും വിധം ഭംഗിയുള്ളതായിരുന്നു പെൺകുട്ടിയുടെ കീഴ്ച്ചുണ്ട്. ആദ്യം ആ കുട്ടിയെ നോക്കിയപ്പോൾ കീഴ്ച്ചുണ്ട് ഉണങ്ങി വരണ്ടിരിക്കുകയായിരുന്നു. കുറച്ചുസമയം കഴിഞ്ഞ്, ഞാൻ നോക്കുമ്പോൾ തന്നെ, ആ പെൺകുട്ടി നാവ് പുറത്തുനീട്ടി ചുണ്ട് നനച്ചു. പല്ലുകൊണ്ടു കീഴ്ച്ചുണ്ട് അഞ്ചാറുവട്ടം അമർത്തി കടിച്ചു. നടുഭാഗം കുറച്ചു കുഴിഞ്ഞ ഈ സുന്ദരമായ കീഴ്ച്ചുണ്ടിലാണ് ഞാൻ ജീവിതത്തിൽ ആദ്യമായി ചുംബിച്ചത്. &lt;/span&gt;&lt;br /&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചുംബിക്കാൻ ആയുമ്പോൾ വൈരൂപ്യമുള്ള മേൽച്ചുണ്ടിനെ ഞാൻ അവഗണിച്ചതല്ല. ചെറിയ ജനലിലൂടെ ഇരച്ചുകയറിയ കാറ്റിലുലയുന്ന പെൺകുട്ടിയുടെ മുടിയിഴകളെ മാടിയൊതുക്കി ചുംബിക്കാൻ ആയുമ്പോൾ ഉന്നംവച്ചത് മേൽച്ചുണ്ടിനെ തന്നെയാണ്. വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടോ? ഞാൻ പറയുന്നു അവിശ്വസിക്കരുതെന്ന്. കാരണം വികലമായവയോടും വ്യത്യസ്തമായ രീതികളോടും എനിക്കെന്നും പ്രത്യേക കമ്പമുണ്ട്. സാമ്പ്രദായികമായ രീതിയിലൂടെ എന്തിനെയെങ്കിലും, അതിപ്പോൾ ചുംബനമായാലും, സമീപിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം വിരസമാണ്. എന്നിട്ടും അതേ വിരസതയോടെയാണ് ഇന്നുവരെ പല കാര്യങ്ങളും ചെയ്തു പോന്നിട്ടുള്ളത്. മറ്റുവഴികൾ ഇല്ലാത്തതിനാൽ ചെയ്യാൻ നിർബന്ധിതനായി എന്നു പറയുന്നതാണ് കൂടുതൽ ഉചിതം. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;നിങ്ങളോട് തുറന്നു പറയാൻ മടിയില്ല. എന്തെന്നാൽ കാല്പനികമായ ചുംബനരീതികളെ തകർത്തുകളയാം എന്ന ‘പ്രലോഭനം’ കൊണ്ടാണ് ഞാൻ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ചുംബിക്കാൻ തീരുമാനിച്ചത്. പ്രലോഭനത്തോടൊപ്പം പ്രതികൂലമായ സാഹചര്യങ്ങളും എന്നെ ഉത്തേജിപ്പിച്ചിരിക്കണം. ഞായറാഴ്‌ച ദിവസം. ഐലൻഡ് എക്സ്പ്രസ്സിലെ തിരക്കുള്ള ജനറൽ കമ്പാർട്ട്മെന്റ്. നാലുപേർക്ക് ഇരിക്കാനുള്ള നീളൻ സീറ്റിൽ ആറുപേരുണ്ട്. താഴെ, നിലത്തു ഏതാനും പേർ സുഖസുഷുപ്തിയിൽ. ലാഗേജ് വയ്ക്കാനുള്ള സ്ഥലത്തിരിക്കുന്ന ഏതാനും പേർ അർദ്ധമയക്കത്തിലും മറ്റുചിലർ ചീട്ടുകളിയിലും വ്യാപൃതർ. ഇത്രയും എനിക്കു പ്രതികൂലമായ കാര്യങ്ങൾ. നീളൻസീറ്റിന്റെ ജനലരുകിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന എനിക്കു, തൊട്ടു മുകളിലെ ട്യൂബ്‌ലൈറ്റ് കത്തുന്നില്ല എന്നതു മാത്രമാണ് അനുകൂല ഘടകം. അനുകൂലവും പ്രതികൂലവുമല്ലാത്ത ഒരു ഘടകം കൂടിയുണ്ട്. അത് ആ പെൺകുട്ടിയാണ്. സ്ത്രീകളുമായി അടുത്ത് ഇടപഴകുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത എനിക്ക് ആ പെൺ‌കുട്ടിയുടെ മനസ്സിലിരിപ്പിനെ പറ്റി തികഞ്ഞ അജ്ഞതയായിരുന്നു. അതാണ് പച്ച പരമാർത്ഥം. എന്നിട്ടും ഇരുപതുവയസ്സു തോന്നിക്കുന്ന പെൺ‌കുട്ടിയെ ചുംബിക്കാൻ ഇരുപത്തഞ്ചുകാരനായ എനിക്കുള്ള പ്രലോഭനം എന്തായിരുന്നു? ആണയിട്ടു പറയട്ടെ, ലൈംഗികമായ എന്തെങ്കിലും താല്പര്യമോ ആവേശമോ അതിനു പിന്നിൽ പ്രവർത്തിച്ചിട്ടില്ല. മറിച്ച്, വിരോധാഭാസമായി തോന്നാമെങ്കിലും, സമൂഹത്തിലെ പലരും പുലർത്തി പോരുന്ന (ഒരു കാലം കഴിഞ്ഞാൽ ഞാനും പുലർത്തേണ്ട) ലൈംഗികരീതികളോടുള്ള അഭിപ്രായവ്യത്യാസം, പൊരുത്തപ്പെട്ടു പോകാനുള്ള വിമുഖത എന്നിങ്ങനെയുള്ള നെഗറ്റീവ് അംശങ്ങളുടെ മൂർദ്ധന്യതയിലാണ് ഞാൻ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ചുംബിക്കാൻ തീരുമാനിച്ചത്. പ്രസ്തുത പെൺ‌കുട്ടിക്കു സാധാരണ ചുണ്ട് ആയിരുന്നെങ്കിൽ ഞാൻ ചുംബിക്കില്ലായിരുന്നു എന്നത്, മേൽ‌പ്പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, നിസ്സംശയമാണ്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇവിടെ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയും ഞാനും മാത്രമേ കഥാപാത്രങ്ങളായിയുള്ളൂ എന്നു കരുതരുത്. അതു ശരിയല്ല. മറ്റൊരു വ്യക്തി അണിയറയിലും ഇടക്കു അരങ്ങത്തും സജീവമായി ഉണ്ട്. ഒഴിച്ചുകൂടാനാകാത്ത കഥാപാത്രമായ അദ്ദേഹത്തെയും ഈ കഥയിൽ പരാമർശിക്കാതെ തരമില്ല. ടിയാൻ ഒരു ചെറുപ്പക്കാരനാണ്. വയസ്സ് ഏകദേശം മുപ്പത് തോന്നിക്കും. മീശയില്ലെങ്കിലും കാണാൻ സുന്ദരൻ. സുമുഖൻ. യോഗ്യൻ. ‘ഒറാക്കിൾ’ കമ്പനിയിലാണ് ജോലിയെന്ന് ഓവർകോട്ടിലെ ലോഗോയിൽനിന്നു ഊഹിക്കാം. ഈ ചെറുപ്പക്കാരൻ ഇല്ലാതെ ഐലാൻഡ് എൿസ്‌പ്രസ്സ് തൃശൂരിൽനിന്നു യാത്ര ആരംഭിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അത്രക്ക് സുനിശ്ചിതമാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. കമ്പാർട്ട്മെന്റിൽ കയറിയാൽ അദ്ദേഹത്തിന്റെ അടുത്ത പരിപാടികൾ എന്തൊക്കെയാണ് എനിക്കറിയാം. ഒന്നാമത്, കയറുന്ന വേളയിൽ തന്നെ ടോയ്ലറ്റിൽ കയറി മൂത്രശങ്ക തീർക്കും. ചിലപ്പോൾ ജെട്ടിയൂരി ജീൻസിന്റെ പോക്കറ്റിൽ തിരുകിയായിരിക്കും തിരിച്ചുവരിക. ഇത് എനിക്കു മനസ്സിലായത് ഒരിക്കൽ അബദ്ധവശാൽ ‘Frenchie’ എന്ന പേര് പോക്കറ്റിൽ‌നിന്നു തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടാണ്. അതേ സമയം തന്നെ എല്ലാ തവണയും അദ്ദേഹം ഇങ്ങിനെ ചെയ്യാറില്ല എന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചില യാത്രകളിൽ മാത്രമേ അദ്ദേഹം അടിവസ്ത്രം ഊരി യാത്ര ചെയ്യാറുള്ളൂ. ഒരുകാര്യം കൂടി പറയാതെ അദ്ദേഹത്തിന്റെ ഈ വിചിത്രമായ പ്രവൃത്തിയെപ്പറ്റി സൂചിപ്പിക്കുന്നത് നീതികേടായിരിക്കും. കാര്യമിതാണ്. അദ്ദേഹം ടോയ്ലറ്റിൽ പോയി അടിവസ്ത്രം ഊരിവരുന്നത് കമ്പാർട്ട്മെന്റിലെ ഏതെങ്കിലും സ്ത്രീകളെ ഉന്നംവച്ചല്ല തന്നെ. അദ്ദേഹം സ്ത്രീകളോ പെൺ‌കുട്ടികളോ ഇല്ലാത്ത ഒരിടത്തേ നിൽക്കൂ. നൂറു ശതമാനം ഉറപ്പു പറയുന്നു. സ്വവർഗപ്രേമിയുമല്ല എന്നു കൂടി കൂട്ടിച്ചേർത്താൽ അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിനു പിന്നിൽ എന്തെങ്കിലു, അണുബാധ പോലുള്ള, നിസാരമായ ആരോഗ്യകാരണങ്ങൾ ആകാനേ തരമുള്ളൂ എന്നു ഊഹിക്കാവുന്നതാണ്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ടോയ്ലറ്റിൽ നിന്നു ഇറങ്ങിയാൽ അദ്ദേഹം കിടക്കാനുള്ള ചിട്ടവട്ടങ്ങളിലേക്കു കടക്കും. കമ്പാർട്ട്മെന്റിലെ ലാഗേജ് സീറ്റുകളിൽ ഒന്നു ഓടിച്ചുനോക്കും. സീറ്റിൽ ഇരിക്കുന്നവർക്കു മുകളിലോ, വശങ്ങളിലെ വീതി കുറഞ്ഞ തട്ടിലോ എവിടെയെങ്കിലും കഷ്ടിച്ചു കിടക്കാനുള്ള സ്ഥലം കണ്ടാൽ ഉടൻ അവിടെ തപ്പിപ്പിടിച്ചു കയറും. കിടക്കും. ഉറങ്ങും. ഇനി ലാഗേജ് വക്കാനുള്ള സ്ഥലങ്ങൾ നിറഞ്ഞിരിക്കുകയാണെങ്കിൽ നിലത്തുകിടക്കും. സമാധാനത്തോടെ ശാന്തനായി ഉറങ്ങും. അപൂർവ്വമായി സീറ്റിനടിയിൽ കിടന്നും യാത്ര ചെയ്യാറുണ്ട്. ചുരുക്കത്തിൽ രണ്ടുകാര്യങ്ങളിൽ ഞാൻ ഉറപ്പു പറയുന്നു. ഒന്ന്, അദ്ദേഹം സീറ്റിൽ ഇരുന്നു യാത്ര ചെയ്യാറില്ല. രണ്ട്, സ്ത്രീകളോട് പ്രത്യേക മമത കാണിക്കാറില്ല. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മേൽ‌പ്പറഞ്ഞ കണക്കുകൂട്ടലുകൾ സുദൃഢമാണ്. ദീർഘനാൾ നിരീക്ഷിച്ചതിൽ നിന്നു കിട്ടിയ തെളിവുകളിന്മേൽ പടുത്തുയർത്തിയവ. അവ പിഴക്കില്ല എന്നൊക്കെയായിരുന്നു എന്റെ ധാരണ. പക്ഷേ അത്തരം ധാരണയെല്ലാം തകർത്തെറിഞ്ഞുകൊണ്ട് ഒരുദിവസം അദ്ദേഹം സീറ്റിൽ ഇരിക്കാൻ ശ്രമിച്ചതും ഒരു പെൺകുട്ടിയെ സംശയകരമായ രീതിയിൽ ഒളികണ്ണിട്ടു നോക്കിയതുമാണ് മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ഞാൻ ശ്രദ്ധിക്കാനും പിന്നീട് വ്യത്യസ്തതക്കു വേണ്ടി ചുംബിക്കാനും ഇടയാക്കിയ സംഭവങ്ങൾക്കു നാന്ദി കുറിച്ചത്. അങ്ങിനെ എനിക്കും പെൺകുട്ടിക്കുമിടയിൽ ഇദ്ദേഹം പ്രധാന കഥാപാത്രമായി മാറുന്നു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പതിവുപോലെ അന്നു ഞായറാഴ്ച തൃശൂർ റയിൽ‌വേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഐലൻഡ് എക്സ്പ്രസ്സ് എത്തിയപ്പോൾ കമ്പാർട്ട്മെന്റിലെ ജനലിലൂടെ ഞാൻ പുറത്തേക്കു നോക്കി. നമ്മുടെ കഥാപാത്രം ജനലുകളിലൂടെ നോട്ടമയച്ച് കമ്പാർട്ട്മെന്റിലെ തിരക്കു നോക്കുന്നതും വാതിൽ വഴി അകത്തുകയറുന്നതും കണ്ടു. പിന്നത്തെ പോക്ക് ടോയ്ലറ്റിലേക്കായിരിക്കുമെന്ന് അറിയാവുന്നതിനാൽ ഞാൻ നോട്ടം പിൻവലിച്ചു. ജെട്ടി ഊരിയിട്ടുണ്ടോ എന്നേ ഇനി ശ്രദ്ധിക്കാനുള്ളൂ. രണ്ടുമിനിറ്റിനു ശേഷം അദ്ദേഹം പുറത്തുവന്നു. ജീൻസിന്റെ പോക്കറ്റ് വീർത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. എന്നുവച്ചാൽ ജീൻസിനകത്തെ അന്തേവാസികൾ ഇപ്പോൾ സ്വതന്ത്രരാണ്. ഞാൻ നിന്നിരുന്ന ഭാഗത്തെ ലാഗേജ് സ്ഥലം ഏതാണ്ട് കാലിയായിരുന്നു. അവിടെ ഒരാൾക്കു കിടക്കാവുന്ന സ്ഥലമുണ്ട്. അത്ര നാളത്തെ പരിചയംവച്ചു നോക്കിയാൽ അദ്ദേഹം അവിടെ കയറി തലചായ്ക്കുമെന്നത് നിശ്ചയമാണ്. അതിനു സൌകര്യമൊരുക്കി ഞാൻ എതിർവശത്തേക്കു നീങ്ങിനിന്നു. എന്നാൽ ഞാൻ നിൽക്കുന്ന ഇടത്തേക്കു തിടുക്കത്തിൽ വരികയായിരുന്ന അദ്ദേഹം ആ സ്ഥാനമാറ്റത്തിൽ വിഷണ്ണനായി. അതാണ് സത്യം. ആ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. എനിക്കു അരികിലെത്തി ചെറുപ്പക്കാരൻ എന്റെ എതിർ‌വശത്തു നിൽ‌പ്പായി. അതായത് അന്നു അദ്ദേഹം കിടക്കുന്നില്ല എന്ന്. എന്തൊരു അൽഭുതം. നിന്നുകൊണ്ടു യാത്ര ചെയ്യാനാണോ തീരുമാനിച്ചിരിക്കുന്നത്. അതോ കുറച്ചുനേരം മാത്രം നിന്നിട്ടു കിടക്കാമെന്നോ? എന്റെ ആശ്ചര്യത്തിനു ആക്കംകൂട്ടി അദ്ദേഹം എനിക്കു പിന്നിൽ സീറ്റിലിരിക്കുന്ന ആരേയോ ഇമവെട്ടാതെ നോക്കാൻ തുടങ്ങി. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. ഇങ്ങിനെയൊരു പ്രതികരണം ആദ്യമാണല്ലോ. എന്താണിത്ര പിന്നിലേക്കു നോക്കാനുള്ളത്. ഞാൻ തലതിരിച്ചു നോക്കി. മുറിച്ചുണ്ടുള്ള പെൺകുട്ടിയെ അപ്പോഴാണ് കാണുന്നത്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇനി പെൺ‌കുട്ടിയെപ്പറ്റി കുറച്ചു കാര്യങ്ങൾ. അവയ്ക്കു ഈ കഥയിൽ പ്രത്യേക പ്രാധാന്യം ഇല്ലെങ്കിലും അവഗണന അർഹിക്കുന്നില്ല. ഈ കഥയിലെ നായികയായ മുറിച്ചുണ്ടുള്ള പെൺ‌കുട്ടിയെ ഞാൻ കാണുന്നത് ആദ്യമായല്ല. നിങ്ങൾ അൽഭുതപ്പെട്ടെങ്കിൽ അതിന്റെ കാര്യമില്ലെന്നു പറയട്ടെ. കാരണം ഐലൻഡ് എക്സ്‌പ്രസ്സിൽ മൂന്നു കൊല്ലത്തോളമായി ഏതാണ്ട് ഒന്നിടവിട്ടുള്ള ആഴ്ചകളിൽ സ്ഥിരയാത്രക്കാരനായതിനാൽ ഞാൻ എല്ലാതവണയും പരിചയമുള്ള മൂന്നുപേരെയെങ്കിലും ട്രെയിനിൽ കണ്ടുമുട്ടാറുണ്ട്. എനിക്കു മാത്രമല്ല സ്ഥിരയാത്രക്കാരായ പലർക്കും, മുമ്പു പറഞ്ഞ ചെറുപ്പക്കാരൻ ഉൾപ്പെടെ, കമ്പാർട്ട്മെന്റിലെ പലരേയും പരിചയമുണ്ടായിരിക്കും. ഈ പെൺകുട്ടിയെ സംബന്ധിച്ചാണെങ്കിൽ അവർ സ്ഥിരമായി യാത്ര ചെയ്യുന്ന തരക്കാരിയല്ല എന്നതാണ് ശരി. എങ്കിലും ഈ കുട്ടിയെ മുമ്പ് കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയിൽ എന്നെ എത്തിച്ചത് അവരുടെ മുറിച്ചുണ്ടാണ്. ആൾക്കൂട്ടത്തിനിടയിൽ ആ ചുണ്ട് അവരെ വ്യക്തമായി വേർതിരിച്ച് നിർവചിക്കുന്നുണ്ടായിരുന്നു. തിരിച്ചറിയാൻ വളരെ എളുപ്പം. അല്ലെങ്കിൽ അധികം ഓർമ്മശക്തിയില്ലാത്ത എനിക്കു ആ കുട്ടിയെ ഓർമ്മ വരില്ലായിരുന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;മുറിച്ചുണ്ടുള്ള പെൺ‌കുട്ടി കാണാൻ സുന്ദരിയായിരുന്നു. അധികം വണ്ണമില്ലാത്ത വയർ. അരക്കെട്ടിനു ആർട്ടിസ്റ്റ് നമ്പൂതിരി വരക്കുന്ന സ്ത്രീ ചിത്രങ്ങളുടെ ആകൃതി. ഇറുകിയ ചുരിദാറിൽ അതു ഏറെ വ്യക്തം. പക്ഷേ അരക്കെട്ടിന്റെ ആകൃതി മൊത്തം കളഞ്ഞുകുളിക്കുന്ന ശുഷ്കമായ മാറിടമായിരുന്നു പെൺ‌കുട്ടിക്ക്. ലൈംഗികമോഹങ്ങൾ ഇല്ലാതിരുന്നതിനാൽ അത് വലിയ അഭംഗിയായി എനിക്കു തോന്നിയുമില്ല. പെൺ‌കുട്ടിയുടെ അരികിൽ വലിയൊരു ബാഗുണ്ടായിരുന്നു. നഴ്സിങ്ങ് വിദ്യാർത്ഥിയായിരിക്കാൻ സാധ്യത ഏറെയാണ്. വീട്ടിൽ‌നിന്നു മാങ്ങ, പപ്പായ പോലുള്ള പഴങ്ങൾ ബാംഗ്ലൂരിലേക്കു കൊണ്ടുവരുന്നത് നഴ്സിങ്ങ് വിദ്യാർത്ഥികളുടെ പതിവാണ്. എനിക്കിതു മനസ്സിലായത് ഒരിക്കൽ ഓണത്തിന്റെ പിറ്റേന്നുള്ള യാത്രയിലാണ്. ചാലക്കുടിയിൽ നിന്നു കയറാൻ ഏറെ ബുദ്ധിമുട്ടി. കാലുകുത്താൻ കൂടി സ്ഥലമില്ലായിരുന്നു. ഒരു പെൺകുട്ടി നിലത്തുവച്ചിരിക്കുന്ന അവരുടെ വലിയ ബാഗിനു മുകളിൽ ഇരുന്നോളാൻ, അനുവാദം ചോദിക്കാതെ തന്നെ, എന്നോടു പറഞ്ഞു. ആദ്യം മടിച്ചെങ്കിലും പെൺകുട്ടിയുടെ മുഖത്തെ കൂസലില്ലായ്മ കണ്ടപ്പോൾ ഇരുന്നു. കുറച്ചുനേരം സുഖമായിരുന്നു. പിന്നീട് പിന്നിലെന്തൊ കൊച്ചുമുള്ളുകൾ കുത്തിക്കയറുന്ന പോലെ തോന്നി. കയ്യിലുണ്ടായിരുന്ന മാസിക ബാഗിൽ വച്ച് അതിലിരുന്നു. അങ്ങിനെ ആ പ്രശ്നം പരിഹരിച്ചു. കെ‌ആർ പുരത്തു ട്രെയിനിൽ‌നിന്നു ഇറങ്ങാൻ നേരമാണ് ഒരു ചക്കമുറിയുടെ മുകളിലാണ് ഞാൻ ഇരുന്നതെന്നു പെൺ‌കുട്ടി എന്നോടു പറയുന്നത്. നാട്ടിൽനിന്നു സാധനങ്ങൾ കടത്തുന്നതിൽ ആൺ‌കുട്ടികളും ഒട്ടും പുറകിലല്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചെറുപ്പക്കാരൻ തുറിച്ചു നോക്കുന്ന പെൺ‌കുട്ടിയെ ആദ്യകാഴ്ചയിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞു. അവരുടെ ചുണ്ടിന്റെ വ്യത്യസ്തത മനസ്സിൽ അത്രക്കു ആഴത്തിൽ പതിഞ്ഞിരുന്നു. പെൺ‌കുട്ടിയുടെ അടുത്തിരിക്കാൻ, കുറച്ചു കൂടി തെളിച്ചുപറഞ്ഞാൽ അവരുടെ മുറിച്ചുണ്ട് എപ്പോഴും കാണാനായി അടുത്തിരിക്കാൻ, എനിക്കു ആഗ്രഹം തോന്നി. ആദ്യം കണ്ട അവസരത്തിലും എനിക്കു ഇതേ ആഗ്രഹം തോന്നിയിരുന്നു. അന്നു പെൺ‌കുട്ടി ഞാൻ നിന്നിടത്തുനിന്നു കുറച്ചധികം ദൂരെയാണ് ഇരുന്നിരുന്നത്. കൂടെയാണെങ്കിൽ ഒരുപാട് കൂട്ടുകാരികളും. അങ്ങിനെ ആ അവസരം പാഴായി. ഇപ്പോൾ പഴയ മോഹത്തിനു വീണ്ടും ചിറക് വച്ചിരിക്കുന്നു. ഭാഗ്യമെന്നേ പറയേണ്ടൂ, ട്രെയിൻ പാലക്കാടിൽ എത്തിയപ്പോൾ ഒരാൾ എഴുന്നേറ്റു പോയി. ഞാൻ പെൺകുട്ടിയുടെ അരുകിലായി ഇരുന്നു. ഇരുന്ന ഉടനെ എനിക്കു ചുംബിക്കാൻ ആഗ്രഹമുണ്ടായി എന്നൊന്നും കരുതരുത്. ചുംബിക്കണം എന്ന ചിന്തപോലും എന്നിലപ്പോൾ ഇല്ലായിരുന്നു. സേലം വരെ ഞാൻ ആ കുട്ടിയെ അധികം ശ്രദ്ധിച്ചില്ല. ഇടക്കിടെ അവരുടെ മാംസളമായ അരക്കെട്ടിന്റെ ചൂട് എന്നിലേക്കു പടരുമ്പോൾ മുറിച്ചുണ്ടിൽ ഒന്നു നോക്കുക മാത്രം ചെയ്തു. അപ്പോൾ പിന്നെ ചുംബിക്കണമെന്ന ആഗ്രഹം എപ്പോഴാണ് എന്നിൽ തലനീട്ടിയത്? അതിനു കാരണക്കാരൻ മുമ്പു സൂചിപ്പിച്ച ചെറുപ്പക്കാരനാണ്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പതിവിനു വിരുദ്ധമായി സീറ്റിലിരിക്കാൻ ഒരിടം തേടിയ അദ്ദേഹത്തിനും ഒരു സീറ്റു കിട്ടി. കുറച്ചു സമയം കാക്കേണ്ടിവന്നെന്നു മാത്രം. എന്റെ ഇരിപ്പിടത്തിന്റെ എതിർസീറ്റിലാണ് അദ്ദേഹം ഇരുന്നത്. ആ ബെഞ്ചിൽ ഒരു സ്ത്രീയും ഇല്ലായിരുന്നു എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സ്ത്രീകൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം അവിടെ ഇരിക്കില്ലായിരുന്നു. തീർച്ച. ഇരുന്നു അഞ്ചുമിനിറ്റിനുള്ളിൽ&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ചെറുപ്പക്കാരൻ ഉറക്കമായി. അതു അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ട്രെയിനിന്റെ ഉലച്ചിലിനേയും ട്യൂബുലൈറ്റുകളുടെ വെളിച്ചത്തേയും ഗൌനിക്കാതെ ഗാഢനിദ്രയിൽ അമരാൻ അസാമാന്യ കഴിവാണ്. എനിക്ക് അക്കാര്യത്തിൽ അദ്ദേഹത്തോട് അസൂയ ഉണ്ട്.. ഞാൻ ട്രെയിനിൽ ഇരുന്നു ഉറങ്ങിയിട്ടുള്ള സന്ദർഭങ്ങൾ മൂന്നു കൊല്ലത്തിനിടക്കു അപൂർവ്വമാണ്. വെളിച്ചത്തിന്റെ ചെറിയ കീറ് കണ്ടാൽ മതി. പിന്നെ രക്ഷയില്ല. ട്രെയിൻ യാത്രകൾ എനിക്കു പ്രശ്നമാകുന്നത് ഉറക്കക്ഷീണം കൊണ്ടുമാത്രമാണ്. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പെൺ‌കുട്ടിയുടെ മുറിച്ചുണ്ടിൽ നോക്കിയും ഇടക്കു ചെറുപ്പക്കാരൻ ജെട്ടി കുത്തിനിറച്ച ജീൻസിന്റെ പോക്കറ്റിലെ മുഴുപ്പിൽ നോക്കിയും ഞാൻ സമയം തള്ളിനീക്കി. ട്രെയിൻ ഈറോഡിലെത്തി. അവിടെവച്ച് ചില നാടകീയ സംഭവങ്ങൾ അരങ്ങേറി. ചെറുപ്പക്കാരൻ ഇരുന്ന, എന്റെ എതിർസീറ്റിൽ നിന്നു രണ്ടുപേർ എഴുന്നേറ്റു ഇറങ്ങിപ്പോയി. പകരം രണ്ടു തമിഴ് യുവതികൾ അവിടെ വന്നിരുന്നു. അവരിൽ ഒരാൾ വിവാഹിതയും മറ്റേ ആൾ അവിവാഹിതയുമാണെന്നു ഞാൻ ഊഹിച്ചു. വിവാഹിതയായ യുവതി സിന്ദൂരം തൊട്ടിരുന്നു. ഇപ്പോൾ ചെറുപ്പക്കാരന്റെ അരികിൽ ഇരിക്കുന്നത് കറുപ്പിന്റെയും അഴകിന്റെയും പര്യായമായ അവിവാഹിതയുവതിയാണ്!!. നമ്മുടെ കഥാപാത്രം ഇതൊന്നും അറിയാതെ കാലുകൾ എതിർസീറ്റിന്റെ അടിയിലേക്കു നീട്ടിവച്ച് അഭാസമായ, കാണൂന്നവർക്കു ലൈംഗിക ഉത്തേജനം ലഭിക്കുന്ന, പോസിൽ കിടന്നു. യുവതി വന്നിരുന്ന കാര്യം പരോക്ഷമായി അറിയിക്കാൻ ഞാൻ കാലിൽ പതുക്കെ ചവുട്ടി. അതുകൊണ്ടുണ്ടായ ഫലം, കാൽ പിൻ‌വലിച്ച് അദ്ദേഹം യുവതിയുടെ ശരീരത്തിലേക്കു മെല്ലെ ചാഞ്ഞു. ഉണരുമ്പോൾ യുവതി അടുത്തിരുന്ന കാര്യം അറിയും. അപ്പോൾ എങ്ങിനെയായിരിക്കും ചെറുപ്പക്കാരൻ പെരുമാറുക. &amp;nbsp;അതു ഓർത്ത് എനിക്കു രസം കയറി. ഞാൻ പിന്നെ ഉണർത്താൻ പോയില്ല. ഈറോഡിൽ നിന്നു വണ്ടി ഇളകി. തണുത്തകാറ്റ് അകത്തേക്കു അടിച്ചുകയറി. കുറച്ചുസമയം പുറത്തേക്കു നോക്കി ഇരുന്നു. മടുത്തപ്പോൾ മുന്നോട്ടു കുനിഞ്ഞ് തല കൈകൾക്കുള്ളിലാക്കി കിടന്നു. ഏകദേശം അരമണിക്കൂർ അങ്ങിനെ അർദ്ധമയക്കത്തിൽ കടന്നു പോയിരിക്കണം. ഇടക്കൊരു കുലുക്കത്തിൽപെട്ട് തല ഉയർത്തിയപ്പോൾ ഞാൻ കണ്ടത് വിശ്വസിക്കാനാകാത്ത കാഴ്ച്ചയാണ്. ചെറുപ്പകാരനു അരികിലിരുന്ന തമിഴ് യുവതി അദ്ദേഹത്തെ ചുംബിക്കുന്നു!! ചെറുപ്പക്കാരൻ ഇരിക്കുന്ന പോസിനു ചെറിയ മാറ്റങ്ങളുണ്ട്. ആരുടേയോ ബാഗിനു മുകളിൽ തല യുവതിക്കു അഭിമുഖമായി ചാരിവച്ചാണ് അദ്ദേഹം ഉറങ്ങുന്നത്. ‘ഹോളി സ്മോക്ക്‘ സിനിമയിൽ വിവസ്ത്രയായ കേറ്റ് വിൻ‌സ്ലറ്റ് നായകനെ ചും‌ബിക്കുന്ന പോലെ നിരന്തരം, വേഗത്തിൽ, യുവതി ചെറുപ്പക്കാരനെ ചും‌ബിക്കുകയാണ്. എനിക്ക് ആകാംക്ഷയായി. അദ്ദേഹത്തിന്റെ സ്ത്രീവിരോധം മുൻ‌നിർത്തി ചിന്തിച്ചാൽ ഇങ്ങിനെ വരാൻ ന്യായമില്ലല്ലോ? ഇനി പെൺ‌കുട്ടി ചുംബിക്കുന്നത് ചെറുപ്പക്കാരൻ ഇനി അറിയുന്നില്ലായിരിക്കുമോ? ഉടൻ തന്നെ ആ സംശയം തിരുത്തി. വളരെക്കാലത്തിനു ശേഷം സ്വയമൊരു തെറി വിളിക്കുകയും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഇത്തരം സന്ദർഭങ്ങളിൽ സ്വാഭാവികമായി പെരുമാറുന്നതു പോലെ ഞാൻ മുഖം തിരിച്ചു. ഒരിക്കൽ ലാൽ‌ബാഗിൽ ഏതോ കമിതാക്കൾ പരസ്പരം ചുംബിക്കുന്നതു കണ്ടപ്പോഴും എം.ജി റോഡിലെ ഗരുഡമാളിൽ ഷോപ്പുകൾ അധികമില്ലാത്ത അഞ്ചാം നിലയിൽ രണ്ടു ആണുങ്ങൾ ചുംബിക്കുന്നതു കണ്ടപ്പോഴും ഞാൻ ഒഴിഞ്ഞുപോവുകയാണ് ചെയ്തത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ കട്ടുറുമ്പ് ആകേണ്ട കാര്യമില്ല. അത് ഒരു ഉദാത്തസമീപനമാകുന്നു. എന്റെ കയ്യിൽ ക്യാമറയുള്ള മൊബൈൽ എപ്പോഴുമുണ്ട്. അതു ഉപയോഗിച്ച് ചെറുപ്പക്കാരന്റേയും യുവതിയുടേയും ചുംബനസീൻ അവരറിയാതെ നിഷ്‌പ്രയാസം ഷൂട്ട് ചെയ്യാവുന്നതേയുള്ളൂ. ചുംബനത്തിൽ അത്യധികം മുഴുകിയിരിക്കുന്ന, കുറച്ചുനേരമായിക്കാണും ആരംഭിച്ചിട്ട്, അവർ എന്റെ പ്രവൃത്തി അറിയാനേ പോകുന്നില്ല. ഒരുപക്ഷേ ഇത്തരം അനുകൂല സഹചര്യങ്ങൾ തന്നെയായിരിക്കും എന്നെ പ്രസ്തുത ഉദ്യമത്തിൽനിന്നു പിന്തിരിപ്പിച്ചത്. വെല്ലുവിളിയുടെ അഭാവത്തിൽ ഉത്സാഹം എന്നിൽ കെട്ടുപോകുന്നു. പ്രതികൂല സാഹചര്യങ്ങൾ ഉത്സാഹത്തെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ചുംബിക്കുന്നവരെ അവരുടെ പാട്ടിനു വിട്ടു. മുറിച്ചുണ്ടുള്ള പെൺ‌കുട്ടി എന്റെ തോളിൽ തലചാരി ഉറങ്ങുകയാണ്. അങ്ങിനെ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായിരുന്നു. എനിക്കു പുറം വേദനിക്കുന്നുണ്ടായിരുന്നു. ഒന്നു അനങ്ങിയിരിക്കാമെന്നു കരുതിയാൽ അതു പെൺ‌കുട്ടിയെ ഉണർത്തിയേക്കാം. അതിനു എനിക്കു വിമുഖത തോന്നി. ഞാൻ പുറത്തേക്കു നോക്കി. ജനലിലൂടെ അടിച്ചുകയറി വരുന്ന കാറ്റിനു തണുപ്പ് കൂടുതലാണ്. കോട്ടിന്റെ സിബ്ബ് കഴുത്തുവരെ വലിച്ചിട്ടു. തണുപ്പിന്റെ കാര്യമോർത്ത് പെൺകുട്ടിക്കു നേരെ തിരിഞ്ഞു. അവർക്കു കോട്ട് ഒന്നുമില്ലായിരുന്നു. മഞ്ഞനിറത്തിലുള്ള നേർത്ത ഷാൾ മാത്രം. അതുതന്നെ ശുഷ്കമായ മാറിടം വെളിപ്പെടുത്തി സ്ഥാനംതെറ്റി കിടക്കുന്നു. പെൺ‌കുട്ടിയെ കാറ്റിൽ‌നിന്നു രക്ഷപ്പെടുത്താൻ ഞാൻ കുറച്ചു മുന്നോട്ട് ആഞ്ഞിരുന്നു. അതോടെ പെൺ‌കുട്ടി എന്റെ തോളിലേക്കു കൂടുതൽ പറ്റിച്ചേർന്നു. മുഖം കഴുത്തിൽ മുട്ടി. അന്തം‌വിട്ടു ഉറങ്ങുന്ന പെൺ‌കുട്ടിയുടെ വായ ലേശം തുറന്നിരുന്നു. മേൽച്ചുണ്ടിന്റെ അഭാവം നിമിത്തം പതിവിലും കൂടുതൽ ഉച്‌ഛ്വാസവായു പുറത്തേക്കു വരുന്നുണ്ട്. ഉച്ഛാസവായുവിന്റെ ചൂടിൽ എന്റെ രോമകൂപങ്ങൾ ഉണർന്നു. പെൺ‌കുട്ടിയുടെ അരക്കെട്ടിന്റെ മാർദ്ദവം മനസ്സ് അയവിറക്കാൻ തുടങ്ങി. അങ്ങിനെ കുറച്ചുസമയം കഴിഞ്ഞു. അപ്പോൾ ചിന്തയിലേക്കു ഭ്രാന്തമായ ഒരു ആശയം കടന്നുവന്നു. പെൺ‌കുട്ടിയുടെ മുറിച്ചുണ്ടിൽ ചുംബിക്കുക. എല്ലാവരും ചുംബിക്കാൻ മടിക്കുന്ന മുറിച്ചുണ്ടിൽ തന്നെ ചുംബിച്ച് ആ പെൺ‌കുട്ടിയെ വിശുദ്ധയാക്കുക. ഞാൻ കാഴ്ചയിൽ സുന്ദരനാണ്. അതുകൊണ്ട് എന്റെ ചുംബനത്തിലൂടെ മുറിച്ചുണ്ടിനെ പറ്റിയുള്ള അപകർഷതാബോധം പെൺ‌കുട്ടിയിൽ‌നിന്നു ഒഴിവായേക്കാം എന്ന ചിന്ത എന്നിൽ രൂഢമൂലമായി. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ഞാൻ ചുറ്റിലും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ചെറുപ്പക്കാനും യുവതിയും ചുംബിക്കൽ മതിയാക്കി മയങ്ങുന്നു. മുകളിൽ ലാഗേജ്സീറ്റിന്റെ ഇടതുവശത്തു മൂന്നുപേർ ചീട്ടുകളിക്കുന്നുണ്ട്. പക്ഷേ അവർക്കു എന്നെയോ പെൺകുട്ടിയേയോ കാണാനാകില്ല. ഞാൻ മനസ്സിനെ സ്വസ്ഥമാക്കി പത്തുവരെ എണ്ണി. തോളിൽ വിശ്രമിക്കുന്ന പെൺ‌കുട്ടിക്കു നേരെ മുഖം തിരിച്ചു. അവരുടെ മേൽച്ചുണ്ടിനെ ലക്ഷ്യമാക്കി സാവധാനം മുഖം അമർത്തി. പക്ഷേ യാദൃശ്ചികമെന്നേ പറയേണ്ടൂ, ട്രെയിൻ അപ്പോൾ ഒന്നുലഞ്ഞു. ചുംബനമേറ്റത് തുടുത്തുമലർന്ന കീഴ്ച്ചുണ്ടിലാണ്. ആദ്യത്തെ ഉലച്ചിലിന്റെ പ്രതിപ്രവർത്തനമായി ട്രെയിൻ വീണ്ടും ഉലഞ്ഞു. അപ്പോൾ എന്റെ ചുണ്ടുകൾ മേൽച്ചുണ്ടിലും എത്തി. ഏതാനും നിമിഷങ്ങൾ അവിടെ വിശ്രമിച്ചു. പെൺ‌കുട്ടി ആലസ്യത്തോടെ, അലസമായി തല മടിയിൽ വച്ചിരുന്ന ബാഗിൽ ചായ്ച്ചു. അരക്കെട്ട് അനക്കി എന്റെ ശരീരത്തോട് ചേർത്തുവച്ചു. ഞാൻ പരിഭ്രമിച്ചു. ചുംബിച്ചത് കുട്ടി അറിഞ്ഞിരിക്കുമോ? അവരുടെ മനസ്സ് വേദനിച്ചിരിക്കുമോ? മനസ്സിൽ അടങ്ങാത്ത ദേഷ്യം എന്നോടുണ്ടോ? എന്നിങ്ങനെ ഒരുപാട് ചിന്തകൾ എന്നെ അസ്വസ്ഥനാക്കി. ഏതാനും മിനിറ്റുകൾ കടന്നു പോയി. പെൺ‌കുട്ടിയിൽനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഞാൻ ആശ്വസിച്ചു. ചുണ്ടിൽ എന്തോ സ്പർശിച്ചെന്നല്ലാതെ ചുംബിച്ചുവെന്നു പെൺ‌കുട്ടി അറിഞ്ഞിരിക്കില്ല. അതായിരുന്നു എന്റെ ധാരണ. അതു തെറ്റാണെന്നു പിന്നീടുള്ള അവരുടെ പെരുമാറ്റം വെളിപ്പെടുത്തി. ബാഗിൽ തലചായ്ച്ച് പെൺകുട്ടി കരയുകയായിരുന്നു. തല ഉയർത്തിയത് കരഞ്ഞുകലങ്ങിയ മുഖത്തോടെയാണ്. എന്റെ മുഖം വിളറി വെളുത്തു. ഇതാ ഒരുതെറ്റും ചെയ്യാത്ത നിഷ്കളങ്കയായ പെൺ‌കുട്ടിയെ ഞാൻ ദ്രോഹിച്ചിരികുന്നു. അവളെ കളങ്കപ്പെടുത്തിയിരിക്കുന്നു. ഇന്നുവരെ സ്വയം ചില നിസാരപാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിയും ആരേയും ദ്രോഹിച്ചിട്ടില്ല എന്നായിരുന്നു സ്വകാര്യമായി അഹങ്കരിച്ചിരുന്നത്. ആ അഹങ്കാരത്തിനു ഇപ്പോൾ അവസാനമായി. എനിക്കു കടുത്ത വിഷമമായി. പെൺ‌കുട്ടിയോട് ക്ഷമ ചോദിക്കണം. അവർ ഇരിക്കുന്നത് അരികിലായതിനാൽ ആരെങ്കിലും അറിയുമെന്ന ഭയം വേണ്ട. ഞാൻ പറയേണ്ട വാക്കുകൾ മനസ്സിൽ തിട്ടപ്പെടുത്താൻ തുടങ്ങി. പറയുന്നതിനു മുന്നോടിയായി പത്തുവരെ എണ്ണാൻ തുടങ്ങി. എണ്ണം എട്ടിൽ എത്തിയപ്പോൾ പെൺകുട്ടി കരഞ്ഞുകലങ്ങിയ മുഖം വീണ്ടും എന്റെതോളിൽ ചായ്ച്ചു. ചൂടുകിട്ടാൻ കൂടുതൽ കൂടുതൽ ഉള്ളിലേക്കു വലിയുന്നവരെപ്പോലെ എന്റെതോളിൽ തല കൂടുതൽ ചേർത്തുവച്ചു. പത്തുവരെ എണ്ണിത്തീർന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. എന്തു മിണ്ടാൻ. കാര്യങ്ങൾ റിവേഴ്‌സെടുത്ത് വരികയല്ലേ.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പെൺ‌കുട്ടിയുടെ മുഖത്തേക്കു നോക്കാൻ എനിക്കു ധൈര്യം വന്നില്ല. എങ്കിലും അപ്പുറത്തു ശബ്ദമില്ലാത്ത ചില ഏങ്ങലുകൾ അറിഞ്ഞു അറിയാതെ നോക്കിപ്പോയി. കണ്ണീർ ഒലിക്കുന്ന മുഖം. മുറിച്ചുണ്ടിനു മീതെയെത്തുന്ന കണ്ണുനീർത്തുള്ളികൾ ഒരുനിമിഷം തങ്ങിനിന്ന ശേഷം തടസമില്ലാതെ വായിലേക്കു ഒഴുകി. സങ്കടം മൂലമല്ല പെൺ‌കുട്ടി കരയുന്നതെന്നു അതിനകം ഞാൻ മനസ്സിലാക്കിയിരുന്നു. കഴുത്തിൽ ചേർത്തുവച്ചിരുന്ന മുഖം ഉയർത്തി പെൺ‌കുട്ടി മൃദുസ്വരത്തിൽ പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“താങ്ൿസ്...”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;തണുപ്പിന്റെ വെളുത്ത പാളികളെ തുളച്ചുകൊണ്ട് ഐലൻഡ് എക്സ്പ്രസ്സ് ബാംഗ്ലൂർ നഗരം ലക്ഷ്യമാക്കി പാച്ചിൽ തുടർന്നു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6144143598001307533-5775442828887846232?l=enteupasana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enteupasana.blogspot.com/feeds/5775442828887846232/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6144143598001307533&amp;postID=5775442828887846232' title='72 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/5775442828887846232'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/5775442828887846232'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/2011/06/blog-post.html' title='മുറിച്ചുണ്ടുള്ള പെൺകുട്ടി'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><thr:total>72</thr:total></entry><entry><id>tag:blogger.com,1999:blog-6144143598001307533.post-5917359041792546825</id><published>2011-02-22T20:15:00.000+05:30</published><updated>2012-01-19T00:06:54.993+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അടയാളങ്ങൾ ഇല്ലാത്ത ഓർമകൾ</title><content type='html'>&lt;m:smallfrac m:val="off"&gt;    &lt;m:dispdef&gt;    &lt;m:lmargin m:val="0"&gt;    &lt;m:rmargin m:val="0"&gt;    &lt;m:defjc m:val="centerGroup"&gt;    &lt;m:wrapindent m:val="1440"&gt;    &lt;m:intlim m:val="subSup"&gt;    &lt;m:narylim m:val="undOvr"&gt;   &lt;/m:narylim&gt;&lt;/m:intlim&gt; &lt;/m:wrapindent&gt;  &lt;/m:defjc&gt;&lt;/m:rmargin&gt;&lt;/m:lmargin&gt;&lt;/m:dispdef&gt;&lt;/m:smallfrac&gt;&lt;br /&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;കത്തിത്തീര്‍ന്ന സിഗററ്റ് ആഷ്ട്രേയില്‍ കുത്തിക്കെടുത്തി അയാൾ കിടക്കയിൽ‌നിന്നു എഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ട് വാരിക്കുത്തി ജനാലക്കു അരികിലെത്തി. പന്ത്രണ്ടുനിലകള്‍ക്കു താഴെ, വാഹനങ്ങൾ അരിച്ചരിച്ചു നീങ്ങുന്നു. അവയുടെ നിരതെറ്റാത്ത, പതിവില്ലാത്ത അച്ചടക്കം അൽ‌ഭുതപ്പെടുത്തി. ഇങ്ങിനെ വരാൻ ന്യായമില്ലല്ലോ? അച്ചടക്കം ബാംഗ്ലൂരിലെ റോഡുകളിൽ പലപ്പോഴും കിട്ടാക്കനിയാണ്, പ്രത്യേകിച്ചും രാവിലെ. ഓഫീസിലേക്കും സ്കൂളുകളിലേക്കും പോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങൾ പന്ത്രണ്ടുനിലക്കു മുകളിൽവരെ എത്താൻ പര്യാപ്തമാണ്. കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ ഈ അച്ചടക്കത്തിന്റെ കാരണം എന്ത്? മറ്റൊരു ദൃശ്യം കണ്ണിൽ‌പെട്ടു. റോഡിന്റെ ഇടതുവശത്തു, ഫ്ലൈഓവർ നിർമാണത്തിനു വേണ്ടിയെടുത്ത കുഴികളിലൊന്നിൽ, ഒരു ട്രെയിലർ മറിഞ്ഞു കിടക്കുന്നു. അതിനു ചുറ്റും വലിയ ആള്‍ക്കൂട്ടം. വാഹനങ്ങൾക്കു കടന്നുപോകാൻ കുറച്ച് ഇടമേയുള്ളൂ. അച്ചടക്കം പാലിക്കാതെ തരമില്ല. ട്രെയിലറിനു ചുറ്റും കാഴ്ചകാണാൻ മാത്രം വന്ന ബൈക്ക്, കാർ യാത്രികരുടെ തിരക്ക്. കുറച്ചു സമയത്തെ നിരീക്ഷണത്തിനും 'ആസ്വാദന'ത്തിനും ശേഷം, എന്തെങ്കിലും വളിപ്പുകമന്റുകൾ പറഞ്ഞു സ്ഥലംവിടുന്നു. അവര്‍ക്കു ഇതെല്ലാം ഉത്സവമാണ്. മറ്റാരൊക്കെയോ ഒരുക്കുന്ന ഉത്സവം.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;കുറച്ചുനാളുകൾ മുമ്പ് അയാള്‍ക്കും ഒരു വാഹനാപകടം പറ്റിയിരുന്നു. അതും അർദ്ധരാത്രിയിൽ. ഓഫീസില്‍നിന്നു തിരിച്ചുവരുമ്പോൾ ഔട്ടർ റിംങ്റോഡിലെ സര്‍ജ്ജാപുര സിഗ്നലിൽ പുതുതായി പണിത ഫ്ലൈ‌ഓവറില്‍വച്ചാണ് അപകടം സംഭവിച്ചത്. എതിര്‍വശത്തുനിന്നു വന്ന വാഹനത്തിന്റെ തീഷ്ണമായ വെളിച്ചത്തിൽ കണ്ണുമഞ്ഞളിച്ചു ബ്രേക്കു ചവിട്ടി. അപ്പോൾ പിന്നിലൊരു സഫാരി മുരണ്ടു. ചെറിയ പരുക്കുകളേ പറ്റിയുള്ളൂ. ഭാഗ്യത്തിനു കാലുകൾക്കു ഒന്നും സംഭവിച്ചില്ല. ഇടതുകൈയിലെ വിരലുകള്‍ക്കു ഒടിവുണ്ടായിരുന്നു. അർദ്ധരാത്രിയിൽ നഗരത്തിലെ ഏതെങ്കിലും ഫ്ലൈഓവറിനു മുകളിൽ‌ ആരും വാഹനം നിര്‍ത്തില്ല. അതറിഞ്ഞിട്ടും അയാള്‍ സഹായത്തിനു ശ്രമിച്ചു. അല്ലാതെ വയ്യ. തുടക്കത്തിൽ വാഹനങ്ങൾക്കു കൈ‌നീട്ടാതെ അവശനിലയിൽ നിന്നതേയുള്ളൂ. പത്തുമിനിറ്റ് കഴിഞ്ഞു. നിരവധി വാഹനങ്ങൾ കടന്നുപോയി.&amp;nbsp; നിൽ‌പ്പുകണ്ടു സഹതാപത്താൽ ആരും വണ്ടിനിർത്തില്ലെന്നു ബോധ്യപ്പെട്ടു. അടുത്തപടിയായി ഓരോ വാഹനത്തിനുനേരെയും കൈവീശി. സഹായത്തിനു ഓരോതവണ കൈവീശുമ്പോഴും അയാൾ പ്രതീക്ഷിച്ചിരുന്നത് നഗരരാത്രികളെ ഭയക്കാത്തവരെയാണ്. അത്തരക്കാർക്കേ സഹായിക്കാന്‍ കഴിയുകയുള്ളൂ. പ്രതീക്ഷകൾ തെറ്റിക്കാതെ വൈകിയാണെങ്കിലും, ഓട്ടോയിൽ രണ്ടുപേർ എത്തി. രാത്രികളെ ഉത്സവമാക്കുന്ന കൂട്ടർ. അവർ ഒന്നും ചോദിച്ചില്ല. ഓട്ടോയിൽ കയറിക്കൊള്ളാൻ ആംഗ്യം കാട്ടി. പുറത്തുനിന്നു ഓട്ടോയിലേക്കു പാറിവീഴുന്ന പ്രകാശത്തിൽ അവരുടെ മുഖം അയാൾ കണ്ടു. അയാൾക്കൊന്നും മനസ്സിലായില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;പിന്നിൽ വാതില്‍ തുറന്നടയുന്ന ശബ്ദം‌. അയാള്‍ പുറത്തേക്കു നോക്കുന്നത് നിർത്തി പിന്തിരിഞ്ഞു. കുളിമുറിയില്‍‌നിന്നു ഒരുവള്‍ ഇറങ്ങിവരുന്നു. നീളമുള്ള ബാത്ത്‌ടവ്വൽകൊണ്ടു അരക്കെട്ട് മറച്ചിരിക്കുന്നു. തുറന്നുകിടക്കുന്ന വലിയ മാറിടം. മുഖത്തു താടിയിൽ അങ്ങിങ്ങായി രോമവളർച്ച. അതിനു അനുരൂപമായി മുലക്കണ്ണിനു ചുറ്റും കറുപ്പുരാജികൾ. പരുക്കൻഭാവമുള്ള മുഖത്തു പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളികൾ സൂര്യപ്രകാശത്തിൽ തിളങ്ങി. അയാളിൽ കാമവികാരം ഒന്നുമുണ്ടായില്ല. ഏതാനും നിമിഷം സ്ത്രീയെ തുറിച്ചുനോക്കി അയാള്‍ ചോദിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;“നീ ആരാണ്?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;സ്ത്രീ തണുപ്പൻമട്ടിൽ മറുപടി പറഞ്ഞു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;“നിങ്ങളുടെ ഭാര്യ!”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;അയാൾ കുറച്ചു സമയം ആലോചിച്ചു. പിന്നെ അവരുടെ വാദം സമ്മതിച്ചു. അതെ ഇവർ എന്റെ ഭാര്യയാണ്, വിവാഹം കഴിച്ചിട്ടില്ലെങ്കിലും. ഇന്നലെയായിരുന്നു ആദ്യരാത്രി. അതു പറയത്തക്ക പ്രത്യേകതകൾ ഇല്ലാതെ കടന്നുപോയി. മറ്റു രാവുകളെപ്പോലെ നിര്‍ജ്ജീവവും ദയാരഹിതവുമായ കടന്നുപോക്ക്. കുറേനാളുകളായി ആവര്‍ത്തിക്കപ്പെടുന്ന രംഗങ്ങളുടെ തനിയാവർത്തനം മൂലം വിരസമായ ഒന്ന്. ഓർമകളിൽ ഭൂതകാലത്തെ അടയാളപ്പെടുത്താന്‍ എന്തെങ്കിലും ബാക്കിവയ്ക്കാതെ രാത്രികള്‍ പൊഴിയുന്നത് അയാളെ സംബന്ധിച്ചിടത്തോളം അത് ആദ്യമായല്ല. പിറകിലേക്കു കണ്ണുപായിച്ചാല്‍ ജീവിച്ചിരുന്നോ ഉറങ്ങിയോ എന്നുവരെ സംശയിക്കാവുന്ന ശൂന്യമായ രാവുകളാണ് നിറയെ. ആ അറിവു അയാളെ കൂടുതല്‍ പരിഭ്രാന്തനും വാശിയുള്ളവനുമാക്കും. ഒരിക്കലെങ്കിലും, ഓര്‍മയിൽ തങ്ങിനിൽക്കുന്ന ഒരുരാത്രി ലഭിക്കാനായി കരുക്കള്‍ നീക്കാന്‍ പ്രേരിപ്പിക്കും. പക്ഷേ ആലോചനയല്ലാതെ അതുമായി മുന്നോട്ടുപോകാന്‍ താല്പര്യമെടുക്കാറില്ല. അയാള്‍ ഒരു ഭീരു കൂടിയാണ്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;രണ്ടാമത്തെ സിഗററ്റിനു തീപിടിപ്പിക്കുമ്പോള്‍ അയാള്‍ വീണ്ടും ചോദിച്ചു. “നിന്റെ പേരെന്താ കൺ‌മണി?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;ചോദ്യത്തിൽ അസ്വാഭാവികത തീരെയില്ല. കണ്ണാടിച്ചില്ലില്‍ ഒട്ടിച്ചിരുന്ന ചുവന്ന വട്ടപ്പൊട്ടു നെറ്റിയില്‍ സ്ഥാനംനോക്കി കുത്തുകയായിരുന്ന സ്ത്രീ തലയനക്കാതെ മറുപടി പറഞ്ഞു. “അതു തന്നെ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;അയാള്‍ തല പിന്നോട്ടുവളച്ചു സിഗററ്റുപുക മുകളിലേക്കു ഊതിവിട്ടു. “കൊടുക്കുന്ന വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവനാണ് ഞാൻ. എന്തു പറയുന്നു?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;സ്ത്രീ പെട്ടെന്നു വെട്ടിത്തിരിഞ്ഞു. അയാളുടെ അരികിലെത്തി എളിയില്‍ കൈകുത്തി, വെല്ലുവിളിക്കുന്നപോലെ നിന്നു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;“പറയൂ... എന്നിട്ട് ഇതല്ലേ ആദ്യത്തെ വാഗ്ദാനലംഘനം?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;ചോദ്യത്തിനുമുന്നിലും, ചോദ്യകര്‍ത്താവിന്റെ ആത്മവിശ്വാസത്തിനു മുന്നിലും അയാള്‍ ഭയങ്കരമായി ചൂളി. കാരണം സ്ത്രീ പറഞ്ഞതു ശരിയായിരുന്നു. വാഗ്ദാനലംഘനങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവനാണെന്നു പറഞ്ഞെങ്കിലും അതിനുമുമ്പു അയാള്‍ വാഗ്ദാനങ്ങള്‍ ലംഘിച്ചിട്ടില്ലായിരുന്നു. കാര്യം കാണാൻ‌വേണ്ടി മാത്രമാണ് ആ ഫിലോസഫി ഉണ്ടാക്കിയത്. കടുത്ത ആത്മനിന്ദ തോന്നി. വേണ്ടായിരുന്നു. ഒരു സംവാദത്തിൽ ഏർപ്പെടാൻ മാത്രം ആത്മധൈര്യം താൻ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലല്ലോ?. പിന്നെന്തിനു തർക്കിക്കാൻ തുനിഞ്ഞു?. ട്രിനിറ്റി ജംങ്‌ഷനിൽ കണ്ടുമുട്ടിയപ്പോള്‍ ശരിയായ പേരു വെളിപ്പെടുത്തേണ്ടതില്ലെന്നു പരസ്‌പരം സമ്മതിച്ചതാണ്. ശാരീരികമായി ബന്ധപ്പെടുമ്പോൾ വികാരത്തിന്റെ വേലിയേറ്റമുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സംബോധന ചെയ്യാന്‍മാത്രം സ്ത്രീ ഒരു പേരു പറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;“കൺ‌മണി”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;അയാൾ പ്രതീക്ഷിച്ചത് മാദകത്വമുള്ള പേരായിരുന്നു. കൺ‌മണി എന്നത് നേർ‌വിപരീതവും. വേറെ പേരു പറഞ്ഞുതരാൻ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല. അത് അയാളെ വാശി പിടിപ്പിച്ചു. ഒരിക്കൽപോലും കൺ‌മണിയെന്നു വിളിക്കരുതെന്നു മനസ്സിലുറപ്പിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;എം.ജി റോഡിലെ ട്രിനിറ്റി ജംങ്‌ഷനിൽവച്ചാണ് അയാൾ കൺ‌മണിയെ കണ്ടുമുട്ടുന്നത്. തികച്ചും യാദൃശ്ചികം. കാരണം ജോലിക്കുശേഷം റൂമിലെത്താൻ അതുവഴി യാത്രചെയ്യേണ്ട കാര്യമില്ല. ഡിക്കന്‍‌സണ്‍ റോഡുവഴി അള്‍സൂര്‍ തടാകംചുറ്റിയാണ് എന്നും മടങ്ങുക. പക്ഷേ ഇന്നലെ ഓഫീസ് വിട്ടിറങ്ങുമ്പോൾ റിസപ്ഷനു മുന്നില്‍ ഒരാഴ്ചമുമ്പു ഓഫീസിൽചേർന്ന ആന്ധ്രക്കാരി പെണ്ണുണ്ടായിരുന്നു. സാധാരണയിൽ കവിഞ്ഞ പൊക്കവും എടുത്തുപിടിച്ച ആകാരവുമുള്ള ഒരുവൾ. അവരുടെ വിസ്‌തൃതമായ ചുമലുകൾ കണ്ടപ്പോൾ തെലുങ്കാനയുടെ കരുത്ത് മുറ്റിനില്‍ക്കുന്ന ശരീരത്തോടു ചേര്‍ന്നിരുന്നു യാത്രചെയ്യാൻ ആഗ്രഹമുണ്ടായി.&amp;nbsp;ഒട്ടും മടിക്കാതെ ലിഫ്‌റ്റ് വാഗ്ദാനം മുന്നിൽ‌വച്ചു. അപരിചിതത്വത്തിന്റെ ജാള്യത പോലും സ്വരത്തിലുണ്ടായിരുന്നില്ല. ട്രിനിറ്റി ജംങ്‌ഷനിലെത്തി, ആന്ധ്രക്കാരി വിടപറഞ്ഞു പോയിട്ടും അവരുടെ ശരീരഗന്ധം വിട്ടുപിരിയാതെ ചുറ്റിപ്പറ്റിനിന്നു. അതിൽ മയങ്ങി സിഗററ്റിനു തീകൊളുത്തി. അപ്പോൾ സാരിയണിഞ്ഞ, സ്ത്രൈണത കുറവുള്ള ഒരുവൾ അരുകിലെത്തി മുന്നറിയിപ്പില്ലാതെ വൃഷണത്തില്‍ താഴെനിന്നു തട്ടി. ചുണ്ടിലെ സിഗററ്റ് തട്ടിയെടുത്തു വലിച്ചു. പിന്നെ അയാളുടെ എന്നത്തേയും ദൌർബല്യം, ഒരു കണിയാനെപ്പോലെ, ഊഹിച്ചെടുത്തു അതില്‍ ചോദ്യമിറക്കി വച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;“എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുതകുന്ന ഒരു രാത്രി ഞാന്‍ സമ്മാനിക്കാം. സമ്മതമാണോ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;ഓര്‍മകളില്‍ സ്വയം അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യകത തലച്ചോറില്‍ വണ്ടിനുസമാനം മൂളിയപ്പോള്‍ കൂടുതല്‍ ആലോചിക്കാനില്ലായിരുന്നു. ഓൾഡ്മദ്രാസ് റോഡിലൂടെ ബൈക്ക് ചീറിപ്പാഞ്ഞു. തോളിൽ അമർന്ന കൈത്തലത്തിന്റെ പരുഷത മനസിൽ ആഹ്ലാദം നിറച്ചു. കാരണം അയാള്‍ എന്നും മൃദുലതയെ വെറുത്തിരുന്നു. ബാല്യത്തിലും കൌമാരത്തിലും അതു മാറ്റമില്ലാതെ തുടര്‍ന്നു. എന്നിട്ടും യൌവനത്തില്‍ കൈമറിഞ്ഞു പോയവരെല്ലാം അത്തരക്കാരും. അവർ സമ്മാനിച്ച മടുപ്പിന്റെ ആവര്‍ത്തനങ്ങള്‍, ഓര്‍മകളില്‍ അടയാളങ്ങള്‍ പതിക്കാതിരിക്കുമ്പോള്‍ അയാള്‍ വിലപിക്കുമായിരുന്നു. ഓർമകൾ ശിഥിലമാകുന്ന മനസിന്റെ അസ്വസ്ഥത. അതിൽ ഉരുകി അയാൾ ഉന്മാദിയാകും.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;സത്യത്തിൽ ഓർമകളിൽ അടയാളം പതിക്കേണ്ടതെങ്ങിനെയെന്നു അറിയായ്കയല്ല, മറിച്ച് ആ ലക്ഷ്യത്തിലേക്കു കുതിക്കുമ്പോൾ അപ്രതീക്ഷിതമായി കടന്നുവരുന്ന തടസങ്ങൾ നേരിടാനാകാത്തതായിരുന്നു അയാളുടെ യഥാർത്ഥപ്രശ്‌നം. നിസ്സാരങ്ങളായ മതിലുകൾ പോലും അയാളെ ആശങ്കാകുലനും സന്ദേഹിയുമാക്കും. കൺ‌മണിയുടെ കൂടെ ശയിക്കുമ്പോൾ സംഭവിച്ചതും മറ്റൊന്നല്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;ഓർമകളില്‍ സ്വയം അടയാളപ്പെടുത്താന്‍ വെമ്പിയ അയാള്‍ കൺ‌മണിയുടെ അരക്കെട്ടിലെ ആടകള്‍ അഴിഞ്ഞുവീണപ്പോള്‍ അമ്പരന്നു. ഹിജഢകളുടെ ലൈഗികാവയവങ്ങൾക്കു ഉണ്ടായേക്കാവുന്ന പ്രത്യേകതകളെപ്പറ്റി അയാളോട് ആദ്യമായും, വിശദമായും പറയുന്നത് പഴയ കമ്പനിയിലെ സഹപ്രവര്‍ത്തകനായ സെൽവരശു ആണ്. സഹജമായ തടിച്ച പ്രകൃതിയുമായി ഗിണ്ടിയില്‍നിന്നു വന്നവൻ. തല പ്രത്യേകരീതിയിൽ നിരന്തരം അനക്കി, ആഗ്യവിക്ഷേപങ്ങളോടെ സെൽവൻ ഓരോന്നു വിശദീകരിക്കുമ്പോഴും അയാളുടെ തലനിറയെ ഓര്‍മകളില്‍ അടയാളപ്പെടുത്തേണ്ടതെങ്ങിനെ എന്ന ചിന്ത തന്നെയായിരുന്നു. സുഹൃത്തിന്റെ വാക്കുകളിൽ അതിനുള്ള വഴികൾ തെളിഞ്ഞുകണ്ടു. സെൽവരശു വിവരിച്ച ദൃശ്യങ്ങളാണ് കൺ‌മണിയുടെ അരക്കെട്ടില്‍ അയാള്‍ കണ്ടത്. വിവരണങ്ങളിൽ താൽ‌പര്യം തോന്നിയിരുന്നെങ്കിലും അത്തരത്തിലൊരാളെ ഇത്ര എളുപ്പത്തിൽ കണ്ടുമുട്ടുമെന്നോ, അവരുമായി കിടക്ക പങ്കിടേണ്ടിവരുമെന്നോ കരുതിയില്ലായിരുന്നു. അതിനാൽ കാമത്തേക്കാൾ മനസ്സിനെ ഭരിച്ചത് കൌതുകമായിരുന്നു. ഒരു വിദ്യാർത്ഥിക്കു തോന്നാവുന്ന കൌതുകം. വൈജാത്യങ്ങളുടെ മേച്ചിൽ‌പുറങ്ങളിൽ അലയാൻ അയാൾ വിമുഖത പ്രകടിപ്പിച്ചു. ആവേശങ്ങൾ ഒന്നൊന്നായി ചോർന്ന്, കൌതുകം സന്ദേഹത്തിനും ക്രമേണ ഭയത്തിനും വഴിമാറി. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;കൺ‌മണി എല്ലാം മനസ്സിലാക്കി, പുറമേക്കു അങ്ങിനെ നടിച്ചില്ലെങ്കിലും. അയാളെ ഉണർത്താൻ ഗാഢമായി ആലിംഗനം ചെയ്‌തു. ആലിംഗനത്തിനു ആക്കം കൂടുന്തോറും അയാൾ കൂടുതൽ കൂടുതൽ ഉള്ളിലേക്കു ചുരുങ്ങി. ഒടുക്കം അവസാന പരിധിയിലെത്തി. കൺ‌മണി ആലിംഗനം വിടുവിച്ചു. അയാളുടെ ഇടതുകൈത്തലം കയ്യിലെടുത്തു. ഫ്ലൈ‌ഓവറിൽ നടന്ന ആക്‍സിഡന്റില്‍ നുറുങ്ങിയ വിരലുകൾ പൂർവ്വസ്ഥിതി പ്രാപിക്കുന്നതേയുള്ളൂ. കമ്പിയിട്ടതിന്റെ മുറിവ് വെള്ളപ്പാടുകളായി തടിച്ചുകിടന്നിരുന്നു. കൺമണി അവയിലൂടെ വിരലോടിച്ച് ചോദിച്ചു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;“താൽ‌പര്യമില്ല... അല്ലേ?”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;അയാളുടെ ഓർമ്മകളിൽ അതിനകം ഒരു കറുത്തപാട് വീണിരുന്നു. അനേകം കറുത്തപാടുകൾക്കു മീതെ പതിഞ്ഞ മറ്റൊന്ന്. അതു തിരിച്ചറിയാൻ പോലുമാകാത്തവിധം കറുപ്പിന്റെ ആഴങ്ങളിൽ ലയിച്ചു ചേർന്നു. അയാൾ ലക്ഷ്യമില്ലാതെ കിടക്കയിൽ കൈത്തലം ഓടിച്ചു. വിരിപ്പുകൾ ചുളിയിപ്പിച്ചും, ആ ചുളിവുകൾ നിവർത്തിയും വിരലുകൾ പ്രവൃത്തനനിരതമായി. അതിടയിൽ എപ്പോഴോ കണ്മണിയുടെ ചോദ്യത്തിനു അനുകൂലമായി മൂളുകയും ചെയ്‌തു. തന്റെ നിരാസം കൺമണിയിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ലെന്നു കണ്ട് അയാൾ നൊമ്പരപ്പെട്ടു. അങ്ങിനെ നൊമ്പരപ്പെടുന്നത് അയാളുടെ രീതിയല്ലായിരുന്നു. യഥാർത്ഥജീവിതത്തിൽ കർക്കശക്കാരനാണെന്നാണ് ഇക്കാലമത്രയും സ്വയം വിശ്വസിപ്പിച്ചിരുന്നത്. അതിലൊരു പുനഃപരിശോധന നടത്തേണ്ട സമയമായിരിക്കുന്നു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;“എനിക്കു പോകണം”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;കൺ‌മണിയുടെ സ്വരം അയാളെ ചിന്തയിൽനിന്നു ഉണർത്തി. സിഗററ്റ്പാക്കിലെ അവശേഷിച്ച ഒരെണ്ണമെടുത്ത് തീകൊളുത്തി അയാൾ പതിവുപോലെ ജനലരുകിലേക്കു നടന്നു. അതങ്ങിനെയാണ്. മാനസ്സികാവസ്ഥ എപ്രകാരമായാലും, സന്തോഷമോ സന്താപമോ നിസംഗതയോ അങ്ങിനെ എന്തും, അയാളുടെ അഭയസ്ഥാനം ജനലിനു പുറത്തുകാണുന്ന ദൃശ്യങ്ങളാണ്. കസേര വലിച്ചിട്ടു അവയിൽ നോക്കി മണിക്കൂറുകൾ ചെലവഴിക്കാൻ ഒരു പ്രയാസവുമില്ല.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;പുറത്തു വെയിൽ മൂത്തിരുന്നു. സൂര്യരശ്‌മികളുടെ ചൂട് അയാളിലേക്കിറങ്ങി. വലിയ നിലക്കണ്ണാടിക്കു മുന്നിൽ അവസാനവട്ടം അണിഞ്ഞൊരുങ്ങൽ നടത്തി, കൺ‌മണി അയാളുടെ അരികിലെത്തി. ട്രിനിറ്റി ജംങ്‌ഷനിൽ, ആദ്യം കണ്ടപ്പോൾ ചെയ്‌തപോലെ അയാളുടെ ചുണ്ടത്തെ സിഗററ്റ് എടുത്തുപുകച്ച്, വൃഷണത്തിൽ താഴെനിന്നു തട്ടി യാത്രപറഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;“ഓർമകളെ കൊന്നുകളയൂ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;അയാൾ സ്‌തംഭിച്ചു നിന്നു. കഴിയില്ലെന്നു ഉറപ്പാണ്. എന്നിട്ടും കൺ‌മണി പറഞ്ഞതിന്റെ സാധ്യതകളിൽ നൊടിനേരം ആണ്ടു. അയാൾ കുറേ കാര്യങ്ങൾ പറയാൻ വെമ്പൽകൊണ്ടു. ഓർമകളിൽ അടയാളപ്പെടുത്താൻ നടത്തിയ എണ്ണമറ്റ ശ്രമങ്ങൾ, അവയുടെ പരിണതികൾ, ഓരോ പരാജയത്തിന്റേയും കാരണങ്ങൾ, അടുത്തതിനുവേണ്ടി നടത്തിയ കരുനീക്കങ്ങൾ. അങ്ങിനെയുള്ള എല്ലാം. പക്ഷേ അതിനു കാത്തുനിൽക്കാതെ കൺ‌മണി വിടപറഞ്ഞു. ഇടനാഴിയുടെ അറ്റത്തു മറഞ്ഞു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi; font-size: 12pt;"&gt;അയാൾ ജനലിലൂടെ താഴേക്കു നോക്കി. മറിഞ്ഞുകിടന്നിരുന്ന ട്രെയിലർ അവിടെനിന്നു മാറ്റിയിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലായിരിക്കുന്നു. ഇടമുറിയാതെ ഒഴുകുന്ന വാഹനനിരയിൽ കണ്ണുനട്ടു നിൽക്കുമ്പോൾ അയാളുടെ മനസിൽ പതിവുചോദ്യം വീണ്ടും ഉയർന്നുവന്നു. ഓർമകളിൽ അടയാളപ്പെടുത്തേണ്ടത് എങ്ങിനെ? ഉത്തരം കണ്ടെത്താൻ അയാൾ തുനിഞ്ഞില്ല. പകരം ഓർമകളെ കൊലപ്പെടുത്താൻ ശ്രമിച്ചു, കഴിഞ്ഞില്ലെങ്കിലും.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6144143598001307533-5917359041792546825?l=enteupasana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enteupasana.blogspot.com/feeds/5917359041792546825/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6144143598001307533&amp;postID=5917359041792546825' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/5917359041792546825'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/5917359041792546825'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/2011/02/blog-post.html' title='അടയാളങ്ങൾ ഇല്ലാത്ത ഓർമകൾ'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-6144143598001307533.post-6775830491199725785</id><published>2011-01-09T09:45:00.006+05:30</published><updated>2011-07-23T13:27:17.314+05:30</updated><category scheme='http://www.blogger.com/atom/ns#' term='കക്കാടിന്റെ പുരാവൃത്തം'/><category scheme='http://www.blogger.com/atom/ns#' term='പുനരെഴുത്ത്'/><category scheme='http://www.blogger.com/atom/ns#' term='വേറിട്ട വ്യക്തികള്‍'/><title type='text'>പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]</title><content type='html'>&lt;m:smallfrac m:val="off"&gt;    &lt;m:dispdef&gt;    &lt;m:lmargin m:val="0"&gt;    &lt;m:rmargin m:val="0"&gt;    &lt;m:defjc m:val="centerGroup"&gt;    &lt;m:wrapindent m:val="1440"&gt;    &lt;m:intlim m:val="subSup"&gt;    &lt;m:narylim m:val="undOvr"&gt;   &lt;/m:narylim&gt;&lt;/m:intlim&gt; &lt;/m:wrapindent&gt;  &lt;/m:defjc&gt;&lt;/m:rmargin&gt;&lt;/m:lmargin&gt;&lt;/m:dispdef&gt;&lt;/m:smallfrac&gt;&lt;br /&gt;&lt;m:smallfrac m:val="off"&gt;    &lt;m:dispdef&gt;    &lt;m:lmargin m:val="0"&gt;    &lt;m:rmargin m:val="0"&gt;    &lt;m:defjc m:val="centerGroup"&gt;    &lt;m:wrapindent m:val="1440"&gt;    &lt;m:intlim m:val="subSup"&gt;    &lt;m:narylim m:val="undOvr"&gt;   &lt;/m:narylim&gt;&lt;/m:intlim&gt; &lt;/m:wrapindent&gt;  &lt;/m:defjc&gt;&lt;/m:rmargin&gt;&lt;/m:lmargin&gt;&lt;/m:dispdef&gt;&lt;/m:smallfrac&gt;&lt;br /&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ‌വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ കാവിനെ ശങ്കരമ്മാൻ കാവ് എന്നാണു വിളിക്കുക. വലതുതുട നെടുകെകീറി അതിൽ ജപിച്ചുകെട്ടിയ ഏലസുവച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിനു അതീന്ദ്രിയമായ ശക്തികൾക്കു പിന്നിലുള്ള കാരണം. മരണശേഷവും അദ്ദേഹത്തിന്റെ പ്രഭാവം കക്കാടിന്റെ ചുറ്റുവട്ടത്തുണ്ടെന്നു മനസ്സിലാക്കി അദ്ദേഹത്തിനു കുടിയിരിക്കാൻ സ്ഥലം കൊടുത്തത് പടമാൻ‌വീട്ടുകാരാണ്. എല്ലാവർഷവും ചെറിയതോതിൽ ഒരു ഉത്സവം ശങ്കരമ്മാൻ കാവിൽ, അദ്ദേഹത്തിന്റെ തായ്‌വഴിയിൽ‌പ്പെട്ട കണ്ണാമ്പലത്തുവീട്ടുകാർ നടത്താറുണ്ട്. ഒരാഴ്‌ച നീളുന്ന പൂജകളും കളമെഴുത്തും പാട്ടും. അവസാനദിവസം തായമ്പകയും ചെറിയതോതിലൊരു മേളവും ഉണ്ടാകും.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ചിലെ ഉത്സവത്തോടു അനുബന്ധിച്ച് ഒരു ദേവപ്രശ്നം കൂടി കാവിൽ നടത്താൻ അമ്പലക്കമ്മറ്റി തീരുമാനിച്ചു. കാവിൽ ശങ്കരമ്മാനൊപ്പം കുടിയിരുത്തിയിരുന്ന ദേവകൾ ക്ഷുഭിതരാണെന്നതിനു ഉപോല്‍‌ബലകമായി പല ദുര്‍‌നിമിത്തങ്ങളും അതിനകം കണ്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ ആരും കാര്യമായെടുത്തില്ല. എങ്കിലും അടിയന്തിരശ്രദ്ധ ആവശ്യമുള്ള ഒന്നുകൂടി നടന്നപ്പോൾ ദേവപ്രശ്‌നത്തിനു തിടുക്കത്തിൽ ധാരണയിലെത്തി.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;എല്ലാ ദേശക്കാരിലും വിവരം എത്തിയിരുന്നതിനാൽ ശങ്കരമ്മാൻ‌കാവിൽ നല്ല ജനക്കൂട്ടമെത്തി. കാവിന്റെ ഇടതുമൂലയിലെ സര്‍പ്പക്കാവിനു മുന്നിൽ പലനിറത്തിലുള്ള പൊടികള്‍കൊണ്ടു വരച്ച ഒരു കളം. ദൃംഷ്‌ടകളും ചുവന്ന നാക്കുമുള്ള ഒരു യക്ഷിയുടെ രൂപമാണ് നടുവിൽ. വാഴപ്പോള ഉപയോഗിച്ചു കളത്തിനു അതിരുകളും കമാനവും ഒരുക്കിയിരുന്നു. ‘വാഴപ്പോള അമ്പല‘ത്തിന്റെ പ്രധാനകവാടത്തിനു മുന്നിൽ ഏഴുതിരിയിട്ട ഏഴു വലിയ നിലവിളക്കുകൾ. വിളക്കുകള്‍ക്കു മുന്നിൽ വലിയ ഓട്ടുരുളിയിൽ ചെത്തിപ്പൂവിട്ട ചുവന്ന ഗുരുതിപ്രസാദം. പിന്നിൽ ചതുരാകൃതിയിലുള്ള കരിങ്കല്ല്. അതിന്‍‌മേൽ ചുവന്നപട്ടിൽ പൊതിഞ്ഞ, കൊല്ലന്‍ പ്രത്യേകമായി പണിത വലിയൊരു ഇരുമ്പാണി.&lt;br /&gt;&lt;br /&gt;തൈക്കൂട്ടത്തെ പ്രശസ്‌ത കണിയാനും മാന്ത്രികനുമായ ബാലകൃഷ്ണകൈമള്‍ക്കാണ് പ്രശ്‌നത്തിന്റെ മേല്‍‌നോട്ടം. അൻ‌പത്തഞ്ച് വയസ്സുള്ള ആരോയദൃഢഗാത്രനാണ് കൈമൾ. വെളുത്ത നിറം. കഴുത്തു മറയ്‌ക്കുന്ന നീണ്ട താടി. രോമാവൃതമായ കുടവയറിൽ മുട്ടിയുരസിക്കിടക്കുന്ന വെള്ളി കെട്ടിയ രുദ്രാക്ഷമാല. ചിരിക്കാൻ അറിയാത്ത പരുക്കൻ ‌മുഖഭാവം. ഇതൊക്കെയാണ് ബാലകൃഷ്‌ണക്കൈമൾ. മഞ്ഞനിറമുള്ള ഒരു പട്ടുചേലയിൽ ഇരിപ്പുറപ്പിച്ചു അദ്ദേഹം പൂജ ആരംഭിച്ചു. നിഗൂഢങ്ങളായ അനേകം മന്ത്രങ്ങൾ അവിരാമം ഉരുക്കഴിക്കാൻ തുടങ്ങി. ഓരോ&amp;nbsp;ശ്ലോകവും ഉരുക്കഴിച്ചശേഷം കളത്തിലേക്കു ഒരുനുള്ള് ഭസ്മം വലിച്ചെറിയുന്നുമുണ്ട്.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;നെറ്റിയിലാകെ ഭസ്‌മംപൂശി ധ്യാനത്തിലിരിക്കുന്ന കൈമളെ ആശങ്കയോടെനോക്കി അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരന്‍ ശ്രീനിവാസസ്വാമി, പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുന്ന, കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനോടു ചോദിച്ചു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“കൈമള്‍ വിചാരിച്ചാ വല്ലോം നടക്ക്വോ പുരുഷൂ?”&lt;br /&gt;&lt;br /&gt;സ്വാമിയോടു ഒച്ച കൂട്ടരുതെന്നു ആഗ്യംകാണിച്ചു പുരുഷോത്തമൻ ശബ്ദം താഴ്ത്തി പറഞ്ഞു. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“സാമീ അങ്ങനെ പറേര്‌ത്. കൈമൾ ചെയ്താ അത് അച്ചട്ടാ! അറീലേ തൈക്കൂട്ടം കാളിവിരുത്തികാവിലെ കാഞ്ഞിരത്തിൽ തറച്ചിരിക്കണ യക്ഷീനെ? ഈ കൈമൾ പിടിച്ച് കെട്ടീതാ“&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;br /&gt;അതെ... യക്ഷിയാണിവിടെ വിഷയം.&amp;nbsp;ശങ്കരമ്മാൻ‌കാവിനു ഒരുവശത്തു സാമാന്യം വിസ്താരമുള്ള മൈതാനമാണ്. മൈതാനത്തിനു നടുവിൽ ഒരു പൊട്ടക്കിണർ ഉണ്ട്. കാവിലെ ആവശ്യങ്ങൾക്കു കുഴിച്ചതാണെങ്കിലും വർഷങ്ങളായി ആ കിണർ ആരും ഉപയോഗിക്കാറില്ല. അതിന്റെ ആഴവും ആര്‍ക്കുമറിയില്ല. പേടിമൂലം ആരുമങ്ങോട്ടു പോകാറേയില്ല. പൊട്ടക്കിണറിന്റെ ഉൾവശത്തു വേരുറപ്പിച്ചു വലിയൊരു ഏഴിലം‌പാല നിൽ‌പ്പുണ്ട്. എപ്പോഴും കാടുപിടിച്ചു കിടക്കുന്ന ഈ മൈതാനത്താണ് കക്കാടിലെ ഏകക്ഷേത്രമായ അയ്യങ്കോവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിനു ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുക. അല്ലാത്തസമയം മരക്കിഴങ്ങ് കൃഷി ചെയ്യും. അപ്പോഴും പൊട്ടക്കിണറിനു ചുറ്റുമുള്ള കുറച്ചുഭാഗം ഒന്നുംചെയ്യാതെ വെറുതെയിട്ടിരിക്കും. അതാണ് ചിട്ട. ആരും തെറ്റിച്ചുകൂടാ.&lt;br /&gt;&lt;br /&gt;വളരെ പണ്ട് ഏതോ പെണ്ണ് പൊട്ടക്കിണറിൽ ചാടി മരിച്ചിട്ടുണ്ടത്രെ. അന്നമനടയിലുള്ള ഒരു അന്തര്‍ജ്ജനമാണെന്നാണു പഴയ തലമുറയിലെ ആളുകൾ പറയുന്നത്. അവർ അവരുടെ പൂര്‍വികരില്‍നിന്നു കേട്ടു മനസ്സിലാക്കിയതാണ്. ദുര്‍മരണം നടന്ന കാലത്തെപ്പറ്റി കൃത്യമായ അറിവ് ആര്‍ക്കുമില്ലെങ്കിലും മൂന്നുതലമുറക്കു മുമ്പെന്നാണ് പൊതുവെ വിശ്വസിക്കുന്നത്. മരണകാലത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും ആ മരണം അപമൃത്യുവായിരുന്നു എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. അന്തര്‍ജ്ജനത്തെ ആരോ ചതിച്ചതാണെന്നും, അവരുടെ ആത്മാവ് മൈതാനത്തു ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടെന്നുമാണ് പലരുടേയും ഉറച്ച വിശ്വാസം. അയ്യങ്കോവ് അമ്പലത്തിലെ ഭദ്രകാളിത്തറയുടെ കാവലാളായ പണിക്കവീട്ടിൽ ശേഖരൻ പലരാത്രികളിലും പൊട്ടക്കിണറിൽ അന്തര്‍ജ്ജനത്തെ കണ്ടിട്ടുണ്ടത്രെ.&amp;nbsp;പക്ഷേ ഇത്തരം പറച്ചിലുകളല്ലാതെ അന്തര്‍ജ്ജനം ഇതുവരെ ആരെയെങ്കിലും ഉപദ്രവിച്ചുവെന്നോ ശല്യപ്പെടുത്തിയെന്നോ പരാതിയില്ലായിരുന്നു. ഇപ്പോൾ അതും സംഭവിച്ചു.&lt;br /&gt;&lt;br /&gt;ചാലക്കുടി കെ‌എസ്‌ആർ‌ടി‌സി ഡിപ്പോയിൽ ജോലിയുള്ള കണ്ണാമ്പലത്തുവീട്ടിൽ പുരുഷു എന്ന പുരുഷോത്തമന്‍ ആഴ്ചയിൽ രണ്ടുദിവസമേ വീട്ടിൽ എത്തുകയുള്ളൂ. അത്യാവശ്യം ഒരു മിനുങ്ങൽ ഒക്കെ കഴിച്ചാണ് അദ്ദേഹം വരിക. വരുന്നതോ, അര്‍ദ്ധരാത്രിയോടു അടുത്ത സമയത്തും.&lt;br /&gt;&lt;br /&gt;കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഒരു അപാരധൈര്യശാലിയാണെന്നാണ് കക്കാട്ദേശത്തെ പ്രമുഖ ക്രിസ്‌ത്യൻ തറവാടായ കണ്ണമ്പിള്ളിവീട്ടിലെ കാരണവർ പൌലോസേട്ടൻ&amp;nbsp;കാണുന്നവരോടെല്ലാം പറയുക. അതിനു തെളിവായി ചൂണ്ടിക്കാട്ടുന്നതോ പുരുഷുവിന്റെ ഇടതൂര്‍ന്ന മീശയും. ഗോമൂത്രം ഒഴിച്ച ചീരച്ചെടികളുടെ വളര്‍ച്ചയാണ് പുരുഷുവിന്റെ മീശക്ക്. അനിയന്ത്രിതമായ വളര്‍ച്ചമൂലം വായപോയിട്ടു താടിപോലും കാണാന്‍ പറ്റില്ല. കട്ടിമീശയുള്ളതുകൊണ്ടാണോ ധൈര്യശാലിയായത് എന്നൊന്നും പൌലോസേട്ടനോടു ചോദിക്കരുത്. അദ്ദേഹം‍ ചൂടാകും. പൌലോസേട്ടനു ഏതാണ്ട് സമപ്രായക്കാരനായ പുരുഷുവിനെപ്പറ്റി പറയാൻ കഥകൾ ഒത്തിരിയുണ്ട്. പണ്ട് രണ്ടുപേരുടേയും ചെറുപ്പകാലത്തു, ഇരുവരും അന്നനാട് വേലുപ്പിള്ളി അമ്പലത്തിലെ ഉത്സവംകണ്ടു മടങ്ങിവരുമ്പോൾ ഒടിയന്‍ പണിക്കർ‍ പോത്തിനെ അയച്ചതും, ആ പോത്തിനെ തിരിഞ്ഞുനോക്കാതെ പണിക്കരുടെ വീട്ടില്‍പോയി അദ്ദേഹത്തെ തല്ലിയതും, തല്ലിയതിന്റെ ഏഴാംനാൾ പണിക്കർ പരലോകം പൂകിയതുമെല്ലാം പൌലോസേട്ടന്‍ വള്ളിപുള്ളി വിടാതെ വിവരിക്കും.&amp;nbsp;ഈ പുരുഷുവിനെയാണ്, പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനെയാണ്, യക്ഷി പേടിപ്പിച്ചത്. അപ്പോൾ അതിൽ പതിരില്ലാതെ തരമില്ല.&lt;br /&gt;&lt;br /&gt;സംഭവം ഇങ്ങിനെയാണ്. പതിവുപോലെ ബസിൽ ഒരു നീണ്ടയാത്ര കഴിഞ്ഞു രണ്ടുദിവസം വിശ്രമിക്കാമെന്നു കരുതിവന്നതാണ് പുരുഷു. കക്കാടിലെ ഏക വൻ‌കിട വ്യവസായശാലയായ ഓസീന്‍ കമ്പനിയുടെ പടിക്കൽ ഓട്ടോറിക്ഷ നിര്‍ത്തി പോക്കറ്റില്‍നിന്നു കാശെണ്ണുമ്പോൾ ഡ്രൈവർ ഓര്‍മിപ്പിച്ചു.&lt;br /&gt;&lt;br /&gt;“സാറേ ഞാന്‍ വേണോങ്കീ വീട്ടിലെറക്കാം. കൂടുതൽ കാശൊന്നും തരണ്ട. എന്തായാലും ഈ നട്ടപ്പാതിരക്കു സാറ് തനിച്ച് പോണ്ട”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;br /&gt;മിനുങ്ങലിന്റെ ഹാങ്ങോവറിൽ പുരുഷു ഓട്ടോഡ്രൈവറെ ഉഗ്രമായി ആട്ടി. “ഫ്‌ഭാ കഴ്വേറി മോനേ... കണ്ണാമ്പലത്തുവീട്ടിൽ പുരുഷൂനെ ഉപദേശിക്കെ! എടാ ഇത് നോക്ക്ടാ, പണിക്കരെ തല്ലിയ കയ്യാ ഇത്. അറിയോടാ ശവീ. ഓട്രാ നിന്റെ പാട്ടവണ്ടീം കൊണ്ട്”&lt;br /&gt;&lt;br /&gt;ഓട്ടോറിക്ഷക്കാരൻ വേഗം പറപറന്നു.&amp;nbsp;കമ്പനിപ്പടിക്കൽ പാറാവുനില്‍ക്കുന്ന പുനലൂര്‍കാരൻ രാജേന്ദ്രൻ‌‍ പുരുഷുവിനെ കണ്ടപ്പോൾ നീണ്ടുനിവര്‍ന്നു സല്യൂട്ട് ചെയ്‌തു. സല്യൂട്ട് സ്വീകരിച്ചു പുരുഷു സമയമില്ല പോകുവാണെന്നു ആഗ്യം കാണിച്ചു. ചെറിയ പതര്‍ച്ചയോടെ നടന്നുപോകുന്ന പുരുഷുവിൽ‌നിന്നു നോട്ടം പിന്‍‌വലിച്ചു രാജേന്ദ്രൻ കമ്പനിയുടെ സെക്യൂരിറ്റി റൂമിലേക്കു കയറി.&lt;br /&gt;&lt;br /&gt;കമ്പനിപ്പടി കഴിഞ്ഞ് മൂന്നുകൈവഴികളുള്ള കവലയിൽ എത്തിയപ്പോഴാണ് പുരുഷു ഓര്‍ത്തത്. ഇന്നു വെള്ളിയാഴ്ച, കറുത്ത വാവിന്റെ ദിവസമാണ്. സമയമോ നട്ടപ്പാതിര! കമ്പനിയിൽ നിന്നുള്ള വെളിച്ചം കഴിഞ്ഞു. ഇനിയങ്ങോട്ട് കുറ്റാക്കൂരിരുട്ടാണ്. പുരുഷുവിന്റെ നോട്ടം മൈതാനമധ്യത്തിലെ പൊട്ടക്കിണറിനുനേരെ നീണ്ടു. അറിയാതെ ഒരു ഉള്‍ക്കിടിലം മനസ്സിലുണ്ടായി.&lt;br /&gt;&lt;br /&gt;എവിടെയും കനത്ത നിശബ്ദതയായിരുന്നു. പൊട്ടക്കിണറില്‍നിന്നു വളര്‍ന്നു ഒറ്റയാനായി നില്‍ക്കുന്ന ഏഴിലം‌പാലയുടെ ഇലകള്‍ക്കു അനക്കമില്ലെന്നല്ലാതെ, ഏഴിലം‌പാലയാകെ പൂത്തുനില്‍ക്കുന്ന കാര്യം പുരുഷു ശ്രദ്ധിച്ചില്ല. അദ്ദേഹം നോട്ടം പിന്‍‌വലിച്ചു രണ്ടുചുവടുകൾ മുന്നോട്ടുവച്ചു. അപ്പോൾ റോഡരുകിലെ ഇല്ലിക്കാട്ടില്‍നിന്നു ഏതോപക്ഷി ഉച്ചത്തിൽ ചിലച്ച് തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പറന്നുപോയി. ഞെട്ടി പിന്നോട്ടുമാറി ഇല്ലിക്കാട്ടിലേക്കു നോക്കിയ പുരുഷു കണ്ടത് ചുവന്ന കണ്ണുകളോടെ തന്നെ ഉറ്റുനോക്കുന്ന രണ്ട് ചെമ്പോത്തുകളെയാണ്.&lt;br /&gt;&lt;br /&gt;പുരുഷുവിനു എന്തോ വല്ലായ്‌മ തോന്നി. പതിവില്ലാത്തതാണിത്. ഈ വല്ലായ്‌മയെ പേടിയെന്നു വിളിക്കാമോ എന്ന ശങ്ക മനസ്സിലുയര്‍ന്നപ്പോൾ വായില്‍നിന്നു അറിയാതെ ചില വാക്കുകൾ പുറത്തു ചാടി.&lt;br /&gt;&lt;br /&gt;“കണ്ണാമ്പലത്തുവീട്ടിൽ പുരുഷൂന് പേട്യോ? പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമനു പേട്യോ?”&lt;br /&gt;&lt;br /&gt;ചുണ്ടിൽ വിടര്‍ന്നചിരിയിൽ ലയിച്ചു പുരുഷു പാടാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;“എന്റെ സ്വപ്നങ്ങള്‍ക്ക് ഞാനിന്ന് അവധി കൊടുത്തു...&lt;br /&gt;കൊരട്ടി മധുര ബാറിലൊരു മുറിയെടുത്തു...&lt;br /&gt;ക്വാര്‍ട്ടർ റമ്മെടുത്ത് പച്ചക്കടിച്ചൂ...”&lt;br /&gt;&lt;br /&gt;പുരുഷു വീണ്ടും ചിന്തിച്ചുചിരിച്ചു.&amp;nbsp;“കണ്ണാമ്പലത്ത്‌വീട്ടിൽ പുരുഷുന് പേടിയോ! ഹഹഹഹ“&lt;br /&gt;&lt;br /&gt;അഞ്ചുമിനിഷത്തിനു ശേഷം പുരുഷു ചിരിക്കുന്നത് നിര്‍ത്തി. പക്ഷേ എന്നിട്ടും അന്തരീക്ഷത്തിൽ ചിരിയുടെ അലയൊലികൾ നിന്നില്ല. &lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“ഹഹഹഹ”&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;വേറൊരാൾ കൂടി ചിരിക്കുന്നു. കുണുങ്ങിക്കുണുങ്ങി ചങ്കിൽ തറക്കുന്ന തരം ചിരി. അരമണികളുടെ കിലുക്കം പോലെയുള്ള ചിരി.&amp;nbsp;അതെ.&amp;nbsp;ഒരു പെണ്ണിന്റെ ചിരി!&lt;br /&gt;&lt;br /&gt;പുരുഷുവിന്റെ തൊണ്ട വരണ്ടു. ഞെരമ്പുകളിൽ ചോര ഉറഞ്ഞു കനംവച്ചു. നോട്ടം ഒരിക്കല്‍കൂടി മൈതാനമധ്യത്തെ പൊട്ടക്കിണറിനുനേരെ നീണ്ടു. അവിടത്തെ ദൃശ്യം കണ്ട് പുരുഷോത്തമൻ ഞെട്ടിവിറച്ചു.&lt;br /&gt;&lt;br /&gt;പൊട്ടക്കിണറിലെ ഏഴിലം‌പാലയുടെ ചുവട്ടിൽ ഒറ്റത്തിരിയിട്ട ഏഴ് തൂക്കുവിളക്കുകൾ വായുവിൽ എരിയുന്നു. മഞ്ഞപ്രകാശത്തിനു പകരം കടും‌ചുവപ്പുനിറമുള്ള പ്രകാശകിരണങ്ങളായിരുന്നു ആ വിളക്കുകൾ വാരിവിതറിയിരുന്നത്. വിളക്കുകള്‍ക്കു പിന്നിൽ വെള്ളക്കസവിന്റെ ഒറ്റമുണ്ടുടുത്തു, മുലക്കച്ചയില്ലാതെ ഒരു നേര്യത് മാത്രം മാറത്തിട്ടു, വശ്യമായ പുഞ്ചിരിയോടെ മദാലസയായ ഒരു സ്ത്രീ നില്‍ക്കുന്നു. പുരുഷുവിന്റെ കണ്ണുകൾ പുറത്തേക്കു തുറിച്ചു. നാവ് അറിയാതെ ചലിച്ചു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;“പൊട്ടക്കിണറിലെ അന്തര്‍ജ്ജനം!“&lt;br /&gt;&lt;br /&gt;നേര്യതിനിടയിലൂടെ ഇഴഞ്ഞുകയറുന്ന പ്രകാശത്തിൽ അന്തര്‍ജ്ജനത്തിന്റെ വശങ്ങളിലേക്കു തള്ളിനിൽക്കുന്ന കല്ലന്‍മുലകൾ മുക്കാലും അനാവൃതമായിരുന്നു. ഇടുങ്ങിയ അരക്കെട്ട്. വീതിയും വിസ്താരവുമുള്ള പിന്‍ഭാഗം. ലക്ഷണമൊത്ത കൈകാലുകൾ. പനങ്കുലപോലെ തഴച്ചുവളര്‍ന്ന തലമുടി. സ്ത്രീസൌന്ദര്യത്തിന്റെ മൂര്‍ത്തഭാവം.&lt;br /&gt;&lt;br /&gt;സ്തോഭജനകമായ ഈ കാഴ്ചകണ്ടു പുരുഷു ശ്വാസമെടുക്കാതെ തരിച്ചുനിന്നു. തുടരെത്തുടരെ കുണുങ്ങിച്ചിരിച്ചു അന്തര്‍ജ്ജനം‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ വാലിട്ടെഴുതിയ മിഴികളുടെ കടാക്ഷങ്ങള്‍ക്കൊന്നും പുരുഷോത്തമനെ ഇളക്കാനായില്ല. ഏതാനും നിമിഷത്തെ പകപ്പിനുശേഷം അദ്ദേഹം വീടിനെ ലക്ഷ്യമാക്കി നടപ്പുതുടര്‍ന്നു.&amp;nbsp;ഇന്നേവരെ ആരേയും ഉപദ്രവിക്കാത്ത യക്ഷിയല്ലേ എന്നു സമാധാനിച്ചു നടന്ന പുരുഷുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കിണറ്റിന്‍കരയിലെ പാലമരത്തില്‍നിന്നു അന്തര്‍ജ്ജനം വായുവിലൂടെ ഒഴുകി അദ്ദേഹത്തിനു മുന്നിൽ വന്നു.&amp;nbsp;പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഉടൻ മുണ്ടു മടക്കിക്കുത്തി ഓടാൻ ആഞ്ഞെങ്കിലും കഴിഞ്ഞില്ല. കാലുപോയിട്ടു ചുണ്ടുപോലും അനക്കാനാകുന്നില്ല. കഴിച്ചതെല്ലാം ഇറങ്ങിയപ്പോൾ പേടിയെന്തെന്ന് അറിഞ്ഞു. അടിമുടി വിയര്‍ത്തു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;പുരുഷുവിന്റെ കനത്തമീശയിൽ തലോടി കീഴ്ച്ചുണ്ടു കടിച്ചു കുണുങ്ങിച്ചിരിച്ച്, അന്തര്‍ജ്ജനം ഇമ്പമേറിയ സ്വരത്തിൽ മൊഴിഞ്ഞു. “ഞാന്‍... ഞാനെന്നും കാണാറ്ണ്ട് പുരുഷൂനെ. എനിക്കെന്ത് ആശയാന്നാ. ഇന്ന് ന്നെനിക്ക് വേണം”&lt;br /&gt;&lt;br /&gt;അനക്കമില്ലാതെ നിന്ന പുരുഷുവിന്റെ ചുണ്ടുകൾ ചോദ്യഭാവത്തിൽ ചലിച്ചു.&amp;nbsp;മാറത്തെ നേര്യത് വലിച്ചെറിഞ്ഞു, വിജൃംഭിച്ചു നില്‍ക്കുന്ന മുലകളെ അനാവൃതമാക്കി അന്തര്‍ജ്ജനം രാഗപരവശയായി.&lt;br /&gt;&lt;br /&gt;“സുരതം... സുരതം!”&lt;br /&gt;&lt;br /&gt;യക്ഷിയുമായുള്ള സുരതക്രിയ മനുഷ്യര്‍ക്കു താങ്ങാനാവില്ലെങ്കിലും പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിലെ പുരുഷുവിനു പറ്റും. പക്ഷേ അദ്ദേഹം തികഞ്ഞ ധര്‍മ്മിഷ്‌ഠനാണ്. മറുപടി കൊടുക്കാന്‍ താമസമേതുമുണ്ടായില്ല.&lt;br /&gt;&lt;br /&gt;“പുരുഷൂന് ഒരു ഭാര്യണ്ട്. വെറുതെ മെനക്കെടണ്ടാ“&lt;br /&gt;&lt;br /&gt;ആവശ്യം നിരസിക്കപ്പെട്ട മോഹഭംഗത്തിൽ അന്തര്‍ജ്ജനം ഉഗ്രമായി അലറി. “ഹാര്‍ച്ച്... ഹാര്‍സ്ച്ച്...”&lt;br /&gt;&lt;br /&gt;കൂര്‍ത്ത നഖംകൊണ്ടു പുരുഷുവിന്റെ മുഖത്തുവരഞ്ഞു രക്തംവരുത്തി അന്തര്‍ജ്ജനം വീണ്ടും ഭീഷണമായി ചോദിച്ചു. “പറ്റില്ലേ പുരുഷൂ”&lt;br /&gt;&lt;br /&gt;നിഷേധാര്‍ത്ഥത്തിലുള്ള തലയാട്ടലിനൊപ്പം അന്തര്‍ജ്ജനത്തിന്റെ വഴികാട്ടിയായ തൂക്കുവിളക്കിന്റെ കൂര്‍ത്തഅഗ്രം പുരുഷുവിന്റെ വലത്തെ ഉള്ളംകയ്യിൽ ആഴ്ന്നിറങ്ങി. വീണ്ടും അലറിയ അന്തര്‍ജ്ജനത്തിന്റെ കണ്ണുകൾ ചോരഗോളങ്ങളായി മാറി. നഖങ്ങൾ നീണ്ടുവന്നു. അന്ത്യമടുത്തെന്നു മനസ്സിലാക്കിയ പുരുഷു ആദ്യം വീട്ടുകാരെ ഓര്‍ത്തു. ശേഷം നാട്ടുകാരെ ഓര്‍ത്തു. അവസാനം രക്ഷക്കായി അവസാനത്തെ ആശ്രയത്തെ തേടി. ദിവസവും അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചു തൊഴാറുള്ള, പലതവണ ഇരുമുട്ടിക്കെട്ടുമായി മലയും പടിയും കയറിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷു ഏതു കക്കാട്‌വാസിയേയും പോലെ അഭയം ചോദിച്ചു.&lt;br /&gt;&lt;br /&gt;“എന്റെ ശാസ്താവേ”&lt;br /&gt;&lt;br /&gt;പിന്നെ നിറമിഴികളോടെ കൈകൂപ്പി നിന്നു.&amp;nbsp;അപ്പോൾ ശങ്കരമ്മാൻ‌കാവിൽ‌നിന്നു കുറച്ചുദൂരെയുള്ള അയ്യങ്കോവ് ക്ഷേത്രത്തിലെ പാലച്ചുവട്ടിൽ കുടികൊള്ളുന്ന ഭൈരവപ്രതിഷ്ഠ ആടിയുലഞ്ഞു. ഭദ്രകാ‍ളിത്തറയിൽ ചെമ്പട്ടിൽ പൊതിഞ്ഞ പള്ളിവാളില്‍നിന്നു ചോര കിനിഞ്ഞു. ഭഗവതിയുടെ വെളിച്ചപ്പാടായ പണിക്കവീട്ടിൽ ശേഖരൻ ഉറക്കത്തില്‍നിന്നു അരമണികൾ കിലുങ്ങുന്ന ശബ്ദം ശ്രവിച്ചു ഞെട്ടിയെഴുന്നേറ്റു ഉറഞ്ഞുതുള്ളി.&lt;br /&gt;&lt;br /&gt;“ഹാര്‍‌ര്ച്ച്... ഹാര്‍‌ര്‌ര്ച്ച്...”&lt;br /&gt;&lt;br /&gt;അതെ.&amp;nbsp;ഭദ്രകാളിത്തറയിൽ ഭഗവതി നിലപാടുകൊണ്ടു. അലൌകികമായ പ്രകാശം പരിസരമാകെ ചൂഴ്ന്നുതുടങ്ങി. ക്രമേണ അയ്യങ്കോവ് ക്ഷേത്രമാകെ പ്രകാശപൂരിതമായി. അന്തരീക്ഷത്തിൽ ഉടുക്കുപാട്ടിന്റെ ധ്വനികൾ മുഴങ്ങിത്തുടങ്ങി. പാലച്ചുവട്ടിലെ ഭൈരവപ്രതിഷ്ഠയില്‍നിന്നു ആരെയോ വരവേല്‍ക്കാനായി ശംഖുനാദം ഉതിര്‍ന്നു. ചുറ്റമ്പലത്തിലെ വാതിലുകൾ, മണികൾ മുഴക്കി, സാവധാനം വലിച്ചു തുറക്കപ്പെട്ടു. മുനിഞ്ഞു കത്തുന്ന അനേകം ദീപനാളപ്രഭയിൽ ശ്രീകോവിലില്‍നിന്നു തലയിൽ കാവിക്കെട്ടും കയ്യിൽ ചൂരലുമായി ഒരു ബാലവേഷധാരി ഇറങ്ങി വന്നു.കക്കാട്ദേശം കാത്തുസൂക്ഷിക്കുന്ന അയ്യങ്കോവ് ശ്രീധര്‍മ്മശാസ്താവ്!.&lt;br /&gt;&lt;br /&gt;അരമണികൾ കിലുക്കി മന്ദംമന്ദം നടന്നുവന്ന ബാലവേഷധാരി ഭദ്രകാളിത്തറക്കു മുന്നിൽ ഒരുനിമിഷം ശിരസ്സ് നമിച്ചു. പട്ടിൽ‌ പൊതിഞ്ഞ ചോരയിറ്റുവീഴുന്ന പള്ളിവാൾ കടന്നെടുത്തു കണ്ണിൽ ചേർത്തു ധ്യാനിച്ചു. അനുവാദം ചോദിച്ചു.&lt;br /&gt;&lt;br /&gt;“അമ്മേ ഭദ്രേ”&lt;br /&gt;&lt;br /&gt;അന്തരീക്ഷത്തിൽ ചേങ്ങിലകൾ മുഴങ്ങി‍.&amp;nbsp;“ഛിൽ ചിൽ ചിൽ”&lt;br /&gt;&lt;br /&gt;പടമാന്‍വളപ്പിൽ‍ പുരുഷുവിനെ താഢിച്ചു ആഗ്രഹപൂര്‍ത്തിക്കു പ്രേരിപ്പിക്കുകയായിരുന്ന അന്തര്‍ജ്ജനം അദൃശ്യമായ ഒരു ചൂരലിന്റെ അടിയേറ്റു വേദനയിൽ പുളഞ്ഞു. ആരോ വലിച്ചെറിഞ്ഞപോലെ വായുവിലേക്കു എറിയപ്പെട്ടു. ഭയന്നുവിറച്ച അന്തര്‍ജ്ജനത്തിന്റെ മുഖം ബീഭത്സമായി. മദാലസയില്‍നിന്നു യക്ഷിയിലേക്കുള്ള പരിണാമം നേരില്‍കണ്ട പുരുഷു ബോധമറ്റുവീണു. പിറ്റേന്നു വെളുപ്പിനു വിതരണത്തിനായി പത്രക്കെട്ടെടുക്കാന്‍ കൊരട്ടിയിൽ പോയ വത്സനാണ് നടുറോട്ടിൽ ചോരയൊലിച്ചു കിടന്ന പുരുഷുവിനെ ആദ്യം കണ്ടത്. അടുത്തു ആരോ പറഞ്ഞേല്‍പ്പിച്ചപോലെ ഇമയനക്കാതെ കാവലിരിക്കുന്ന ശേഖരൻ വെളിച്ചപ്പാടിനേയും.&lt;br /&gt;&lt;br /&gt;പൊട്ടക്കിണറിലെ അന്തര്‍ജ്ജനം അസാമാന്യശക്തി കൈവരിച്ചതായി നാട്ടുകാർ അറിഞ്ഞു.&amp;nbsp;സന്ധ്യ മയങ്ങിയാൽ ആണുങ്ങളാരും ആ വഴി പോകാതായി. ഒടുക്കം ഇതെല്ലാം കൈമളുടെ ചെവിയിലുമെത്തി. യക്ഷിയെ കാഞ്ഞിരത്തിൽ തറക്കണമെന്നു നാട്ടുകാരും നിശ്ചയിച്ചു. അതിനു കേമന്‍ കൈമൾ തന്നെ.&lt;br /&gt;&lt;br /&gt;മൂന്നര മണിക്കൂർ നീണ്ട പൂജയിലെ അവസാനപടിയായിരുന്നു ദേവപ്രശ്നം. ശാസ്താവിനെ ധ്യാനിച്ച് കൈമൾ പലകയിൽ കവടി നിരത്തി. വിധികൾ ഒന്നിനു പിറകെ ഒന്നായി വന്നു. അയ്യങ്കോവ് അമ്പലത്തിൽ അഷ്ടബന്ധകലശം നടത്തണം. ഭദ്രകാളിത്തറ പുതുക്കിപ്പണിതു വര്‍ഷം‌തോറും മുടിയാട്ടം നടത്തണമെന്നും പ്രശ്നത്തിൽ കണ്ടു. പരിഹാരങ്ങളെല്ലാം ചെയ്താൽ അന്തര്‍ജ്ജനം ശാന്തയാകുമെന്നും കാഞ്ഞിരത്തിൽ തറക്കേണ്ട തരത്തിലുള്ള ഭയങ്കരയക്ഷിയല്ല ഇതെന്നും കൈമൾ കൂട്ടിച്ചേര്‍ത്തു. ദിവസവും ശങ്കരമ്മാന്‍‌കാവിൽ വിളക്കുവക്കുന്നതോടൊപ്പം കറുത്തവാവു ദിവസം ഏഴിലം‌പാലച്ചുവട്ടിലും ഒരുതിരി വച്ചാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാവില്ലെന്നു കൈമൾ അറിയിച്ചതോടെ‍ എല്ലാവരും സമാധാനംകൊണ്ടു.&lt;/span&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNoSpacing"&gt;&lt;span style="font-family: AnjaliOldLipi;"&gt;അന്നു കൈമൾ പറഞ്ഞ ചിട്ടകളൊന്നും ഇന്നുവരെ ആരും തെറ്റിച്ചിട്ടില്ല. അതുകൊണ്ടു പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം ശാന്തയാണ്. എങ്കിലും ഇക്കാലത്തും പാ‍തിരാത്രിയിൽ പണിക്കരെ തല്ലിയ കണ്ണാമ്പലത്തുവീട്ടിൽ പുരുഷോത്തമന്‍, ഒന്നുമിനുങ്ങി ഓസീന്‍കമ്പനിപ്പടിക്കൽ ഓട്ടോയിലെത്തി, സ്വന്തം വീട്ടിലേക്കു നടക്കുമ്പോൾ ഏഴിലം‌പാലയില്‍നിന്നു അന്തര്‍ജ്ജനത്തിന്റെ കുണുങ്ങിക്കുണുങ്ങിയുള്ള ക്ഷണിക്കൽ കേള്‍ക്കാം.&lt;br /&gt;&lt;br /&gt;“പുരുഷൂ... ഇങ്ങടൊന്ന് വര്വോ“&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6144143598001307533-6775830491199725785?l=enteupasana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enteupasana.blogspot.com/feeds/6775830491199725785/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6144143598001307533&amp;postID=6775830491199725785' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/6775830491199725785'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/6775830491199725785'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/2011/01/blog-post.html' title='പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-6144143598001307533.post-1428900191508040652</id><published>2010-11-14T11:38:00.005+05:30</published><updated>2010-12-03T15:17:15.954+05:30</updated><category scheme='http://www.blogger.com/atom/ns#' term='കലാലയസ്‌മരണകൾ'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അപൂര്‍ണമായ ഒരു പൂക്കളം</title><content type='html'>ഇടുങ്ങിയ ടാർ‌റോഡ് പിന്നിട്ടു വീതിയേറിയ ഔട്ടർ റിങ്ങ്റോഡിലേക്കു കാർ പ്രവേശിച്ചപ്പോൾ കാറിന്റെ ഫ്രന്റ് വിന്‍ഡോയിൽ ഏതാനും മഴത്തുള്ളികൾ വന്നുപതിച്ചു. മറുഭാഗത്തുനിന്നു വണ്ടികള്‍ വരുന്നുണ്ടോയെന്നു ശ്രദ്ധിച്ചു വളയം തിരിക്കുന്ന പാപ്പന്‍ ശബ്ദമില്ലാതെ ചിരിച്ചു. മുമ്പു പറഞ്ഞതല്ലേ ഇപ്പോള്‍ എന്തായി എന്ന ചോദ്യം ആ മുഖത്തു തെളിഞ്ഞുനിന്നു. കാറുമായി വരേണ്ടെന്നു വിലക്കിയപ്പോൾ മഴയുടെ സാന്നിധ്യം പ്രവചിച്ചിച്ചത് അവനാണ്. കനത്ത ഇരുട്ടിലും മാനത്തു അണിനിരന്ന മേഘക്കൂട്ടങ്ങളെ അവൻ കണ്ടിരിക്കും. തണുത്ത കാറ്റു ശരീരത്തെ തണുപ്പിച്ചു ചൂഴ്‌ന്നു പറന്നിരിക്കും.അല്ലാതെ പ്രവചനങ്ങൾക്കു കാരണമില്ലല്ലോ.&lt;br /&gt;&lt;br /&gt;പാപ്പൻ ഐപോഡ് എടുത്തു കാറിന്റെ സ്റ്റീരിയോയിൽ കുത്തി. പഴയ ഒരു ഹിന്ദിഗാനം പുറത്തുവന്നു. ആ ഗാനം മുമ്പു കേട്ടിട്ടില്ലായിരുന്നു. സത്യത്തിൽ ജീവിതത്തിൽ എന്നെങ്കിലും ഹിന്ദിഗാനങ്ങളുടെ ആരാധകനായിരുന്നിട്ടില്ല. അതുകൊണ്ടു, തന്നെ സംബന്ധിച്ചു എല്ലാ ഗാനങ്ങളും പുതിയതാണ്.&lt;br /&gt;&lt;br /&gt;വാച്ചിൽ നോക്കി. സമയം പതിനൊന്ന്. പൊതുവെ നല്ല തിരക്കുള്ള റിങ്ങ്റോഡ് ഇപ്പോൾ ചേലയഴിച്ചു നഗ്നമായി കിടക്കുകയാണ്. വഴിവിളക്കുകളുടെ മങ്ങിയ വെളിച്ചത്തിലൂടെ കാർ കുതിച്ചുപാഞ്ഞു. മൂന്നു മിനിറ്റിനുള്ളിൽ ദൊഡ്‌ഡനാക്കുണ്ടി ജംങ്‌ഷനിൽ എത്തി. മങ്ങിയ നിയോൺ ബൾബിന്റെ വെളിച്ചത്തിൽ ഭഗിനി റസ്റ്റോറന്റിന്റെ ആകർഷണീയത കൂടിയിട്ടുണ്ടെന്നു തോന്നി. പാപ്പൻ കാറിന്റെ വേഗം കുറച്ചു.&lt;br /&gt;&lt;br /&gt;“രാജു ഇത് ബാര്‍ അറ്റാച്ച്‌ഡ് ആണോ?”&lt;br /&gt;&lt;br /&gt;അതെയെന്നു തലയാട്ടി.&lt;br /&gt;&lt;br /&gt;കാർ റോഡ്‌സൈഡിൽ പാർക്കു ചെയ്‌തു, എൻ‌ജിൻ ഓഫ് ചെയ്യാതെ അവൻ മഴയിലേക്കിറങ്ങി. തല നനയാതിരിക്കാൻ കൈത്തലം മറച്ചുപിടിച്ചു ഓടി. ബാറിനു മുന്നില്‍ ഏതാനും വാഹനങ്ങള്‍ മഴനനഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അവയുടെ ഓരോന്നിന്റേയും ബ്രാന്‍‌ഡ് ഏതാണെന്നു ആലോചിച്ചിരുന്നു. വാഹനങ്ങളോടു ഭ്രമമില്ലാത്തതിനാല്‍ ഒരു എത്തും‌പിടിയും കിട്ടിയില്ല. കുറച്ചു സമയത്തിനുള്ളില്‍ പാപ്പന്‍ തിരിച്ചെത്തി. കയ്യില്‍ രണ്ടു ബിയര്‍ ബോട്ടിലുകള്‍.&lt;br /&gt;&lt;br /&gt;“നീയിപ്പോ എങ്ങനെ? തീരുമാനങ്ങള്‍ക്കു മാറ്റമുണ്ടോ?”&lt;br /&gt;&lt;br /&gt;“ഇല്ല. കഴിക്കാറില്ല”&lt;br /&gt;&lt;br /&gt;ബിയര്‍ ബോട്ടിലുകള്‍ സീറ്റിനടുത്തു സൂക്ഷിച്ച് പാപ്പന്‍ കാര്‍ റിവേഴ്‌സിലെടുത്തു. റിംഗ് റോഡിലേക്കു ഇറങ്ങി. ഫ്ലൈഓവറിനായെടുക്കുന്ന കുഴികളില്‍ മഴവെള്ളം നിറഞ്ഞു പലയിടത്തും കൊച്ചുകുളങ്ങള്‍ രൂപം കൊണ്ടിരുന്നു. വീണ്ടും വീണ്ടും വന്നു ചേരുന്ന മഴവെള്ളം കുളങ്ങളെ നിറഞ്ഞൊഴുകിച്ച് പരസ്‌പരം ബന്ധിപ്പിച്ചു.&lt;br /&gt;&lt;br /&gt;സ്റ്റീരിയോയിലൂടെ അത്രനേരം പുറത്തുവന്നതു ലത മങ്കേഷ്‌കറുടെ പാട്ടായിരുന്നു. തന്റെ ഓർമ്മ തെളിച്ചെടുക്കാൻ പാട്ട് സമയമെടുത്തു. ഓര്‍ക്കസ്‌ട്ര അധികമില്ലാത്തതിനാല്‍ മധുരസ്വരം വളരെ വ്യക്തം. പാട്ടിനൊപ്പം പാപ്പന്‍ മന്ദം തലകുലുക്കി. അതിനിടയില്‍ എന്തോ ഓര്‍ത്തു പെട്ടെന്നു ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഓണത്തിനു നാട്ടില്‍ പോണില്ലേ?”&lt;br /&gt;&lt;br /&gt;“ഇല്ല”&lt;br /&gt;&lt;br /&gt;“അപ്പോള്‍ ഗെറ്റുഗതര്‍?”&lt;br /&gt;&lt;br /&gt;“മിസാവും”&lt;br /&gt;&lt;br /&gt;മഴയുടെ ശക്തികൂടി. പാതിതുറന്നു വച്ച സൈഡ്‌വിന്‍ഡോ അടച്ചു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഗ്ലാസ്&amp;nbsp;ഉയര്‍ത്തി വക്കാതിരിക്കാനാണ് ഇഷ്ടം. മുഖത്തു വീശിയടിക്കുന്ന കാറ്റ് ഒരിക്കലും ഒരു അലസോരമായി തോന്നിയിട്ടില്ല.&lt;br /&gt;&lt;br /&gt;“രാജൂ... ജൂനിയേഴ്സും ഗെറ്റ് ടുഗതറിനുണ്ടാകും”&lt;br /&gt;&lt;br /&gt;“ഉം”&lt;br /&gt;&lt;br /&gt;പാപ്പന്‍ നിര്‍ബന്ധിച്ചു. “നീ വരണം. എന്താ ഉഷാറില്ലാത്ത മട്ട്. പണ്ടിങ്ങനെ അല്ലായിരുന്നല്ലോ”&lt;br /&gt;&lt;br /&gt;ഫ്രന്റ് വിന്‍ഡോയിലൂടെ ഒഴുകുന്ന മഴവെള്ളത്തെ അടിച്ചൊതുക്കി വഴിയുണ്ടാക്കുന്ന വൈപ്പറുകളില്‍ കണ്ണുനട്ടു. മഴവെള്ളത്തില്‍ കുളിച്ച് അങ്ങോട്ടുമിങ്ങോട്ടും കാവാത്തുനടത്തുന്ന അവയോട് അസൂയ തോന്നി.&lt;br /&gt;&lt;br /&gt;“പാപ്പാ... കാലങ്ങള്‍ വരുത്തുന്ന മാറ്റമല്ലേ ഇതെല്ലാം. ജീവിതം രസകരമാകുമ്പോള്‍ ചിലര്‍ കൂടുതല്‍ വാചാലരാകും. മടുപ്പ് തോന്നുന്നവര്‍ നേരെതിരിച്ചും. എന്നെ സംബന്ധിച്ച് രണ്ടാമതു പറഞ്ഞതാണ് ശരിയെന്നു കൂട്ടിക്കോളൂ ”&lt;br /&gt;&lt;br /&gt;“ജീവിതം രസകരമാക്കാന്‍ വഴികളുണ്ട്. നിനക്കതിനു പ്ലാനൊന്നുമില്ലേ. നമ്മുടെ ബാച്ചില്‍ ഇനി നീ മാത്രമേയുള്ളൂ”&lt;br /&gt;&lt;br /&gt;അഞ്ചുനിമിഷം മിണ്ടാതിരുന്നു. “ഇപ്പോഴൊന്നും ഉണ്ടാകില്ല”&lt;br /&gt;&lt;br /&gt;“ഞാനൊന്നു ചോദിച്ചാല്‍ നീ നേര് പറയുമോ രാജു”&lt;br /&gt;&lt;br /&gt;“അതു ചോദ്യത്തെ ആശ്രയിച്ചിരിക്കുന്നു. സാഹചര്യം ആവശ്യപ്പെടുമ്പോള്‍, അത്യാവശ്യമാണെങ്കില്‍ ഗൌരവമല്ലാത്ത നുണകള്‍ പറയാമെന്ന ചിന്താഗതിക്കാരനാണ് ഞാന്‍. അതു നിനക്കും അറിയാവുന്നതല്ലേ”&lt;br /&gt;&lt;br /&gt;“അതെ. എങ്കിലും നിലപാടുകള്‍ മാറിയിട്ടുണ്ടാകും എന്നു കരുതുന്നത് തെറ്റല്ലല്ലോ“&lt;br /&gt;&lt;br /&gt;അവനെ വിലക്കി.&lt;br /&gt;&lt;br /&gt;“എന്റെ കാര്യത്തില്‍ നിന്റെ ആ വിശ്വാസം തെറ്റുതന്നെയാണ്. കാരണം ഞാന്‍ ഇപ്പോഴും പഴയ ശാഠ്യങ്ങളാല്‍... അതെ ശാഠ്യങ്ങള്‍ എന്നുതന്നെ വിശേഷിപ്പിക്കാനാണ് ഞാന്‍ ഇഷ്‌ടപ്പെടുന്നത്, വലിച്ചിഴയിക്കപ്പെടുന്ന ഒരുവനാണ്. ഒരുപാടു നാളുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഇപ്പോഴും കടന്നുപോകുന്നു. എന്നിട്ടും മോചനത്തിനു ആഗ്രഹമില്ല എന്നത് എന്നെ ഭയപ്പെടുത്തുന്നില്ല. അത്രയും നിര്‍ജ്ജീവമായിരിക്കുന്നു സാഹചര്യങ്ങള്‍ക്കെതിരെയുള്ള മനസ്സിലെ കലാപബോധം”&lt;br /&gt;&lt;br /&gt;പാപ്പൻ സംസാരം പെട്ടെന്നു നിർത്തി. അത്രയും കടുപ്പിച്ചു പറയേണ്ടിയിരുന്നില്ലെന്നു മനസ്സിൽ തോന്നി. മറുപടിയിൽ പരുഷതയും സമീപനത്തിൽ നിഷേധവും നിറഞ്ഞു നിന്നിരുന്നില്ലേ? ഉവ്വെന്നു തോന്നി. തെറ്റുതിരുത്തി.&lt;br /&gt;&lt;br /&gt;“പാപ്പാ നീ ചോദിക്കാന്‍ വന്നത് ലതയെ പറ്റിയല്ലേ?”&lt;br /&gt;&lt;br /&gt;അവൻ മൌനം തുടർന്നു നിശബ്ദമായി ഡ്രൈവ് ചെയ്‌തു. സംസാരിക്കാനുള്ള താൽ‌പര്യം നഷ്‌ടപ്പെട്ടിരിക്കുന്നു. കുറച്ചു കഴിഞ്ഞാലേ അവനെ പഴയരീതിയിൽ കിട്ടുകയുള്ളൂ. ഓവർ‌ടേക്കു ചെയ്‌തു പോകുന്ന വാഹനങ്ങളിലേക്കു നോട്ടമയച്ചു. അവയുടെ ഉപരിതലത്തിൽ തട്ടിച്ചിതറുന്ന മഴത്തുള്ളികള്‍ പലതും ഓര്‍മിപ്പിച്ചു. മനസ്സിലെ ‘അപൂര്‍ണമായ ഒരു പൂക്കള‘ത്തെയും.&lt;br /&gt;&lt;br /&gt;‘Grant Get Together’ എന്ന വിവരം, വിരസമായ സാഹായ്‌നങ്ങളിലൊന്നില്‍, ഇമെയില്‍ ഇന്‍‌ബോക്‍സില്‍ എത്തുമ്പോഴും ആലോചനയിൽ ‘അപൂര്‍ണമായ ഒരു പൂക്കളം’ ആയിരുന്നു. ഒന്നും ചെയ്യാനില്ലാത്തപ്പോള്‍ ഗ്യാപ്പ് ഫില്ലറായും, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ളപ്പോള്‍ ആശ്വാസത്തിനുവേണ്ടിയും ആശ്രയിക്കാറുള്ള ഒരു പൂക്കളം. അതിനു ചുറ്റും അശാന്തമായി ഉലാര്‍ത്തുമ്പോഴാണ് കൂടിച്ചേരലിനെ പറ്റിയുള്ള വിവരം ലഭിക്കുന്നത്. ആദ്യത്തെ ആലോചനയില്‍ പങ്കെടുക്കണമെന്നു തീരുമാനിച്ചു. പിന്നീട് സന്ദേഹമായി. ക്രമേണ നിരാസവും.&lt;br /&gt;&lt;br /&gt;പാപ്പന്‍ വണ്ടിനിര്‍ത്തി ചാറ്റല്‍‌മഴയിലേക്കു ഇറങ്ങി. കാറിനു പുറം‌തിരിഞ്ഞു മൂത്രമൊഴിച്ചശേഷം തിരിച്ചുകയറാതെ ഒരു സിഗററ്റിനു തീകൊളുത്തി. ഷര്‍ട്ടിനു ചാറ്റൽ‌മഴ അവരുടേതായ ഡിസൈന്‍ കൊടുക്കാന്‍ ആരംഭിച്ചു. ഓരോ കാര്യങ്ങൾ ആലോചിച്ചിരുന്നു. ബിയർ‌കുപ്പികൾ സൂക്ഷിച്ച കറുത്ത പ്ലാസ്റ്റിക് കവറിൽ കൈത്തലം അറിയാതെ മുട്ടി. ഘനീഭവിച്ച ഈർപ്പം. തണുപ്പ് അരിച്ചറിച്ചു കയറി. വിരലുകള്‍ വിറങ്ങലിച്ചു.&lt;br /&gt;&lt;br /&gt;മഴക്കു ശക്തി കൂടിയതോടെ ചുണ്ടിലെരിയുന്ന സിഗററ്റുമായി പാപ്പന്‍ തിരിച്ചെത്തി. മഴ എന്നും ഒരു ദുര്‍‌മന്ത്രവാദിയേപ്പോലെ ആയിരുന്നു. മോഹിപ്പിച്ചു വശീകരിക്കും. പലയിടത്തേക്കും കൂട്ടിക്കൊണ്ടുപോകും. എപ്പോഴും എങ്ങുമെത്താതെ തിരിഞ്ഞുനടക്കേണ്ടി വരികയാണ് പതിവ്. ഓര്‍മകള്‍ക്കു മേല്‍ മഴച്ചാറ്റല്‍ പതിയുമ്പോള്‍ സുഖത്തേക്കാളുപരി വേദനയാണു അനുഭവപ്പെടുന്നത്. അങ്ങിനെയൊരു സുന്ദര സ്മരണയാണ് പാപ്പന്‍. നൊമ്പരസ്മരണ ലതയും.&lt;br /&gt;&lt;br /&gt;അവസാനവര്‍ഷത്തെ ഓണാവധിക്കു മുമ്പു മൂന്നാം വര്‍ഷക്കാരുടെ റാഗിങ്ങിനു മുന്നില്‍ ചൂളിനില്‍ക്കുന്ന ഒരുപറ്റം പെണ്‍‌കുട്ടികളില്‍‌നിന്നു ദൂരെ സുധിക്കു മുന്നില്‍ കരഞ്ഞുനില്‍ക്കുന്ന ഒരുവളായാണ് ലത ഓര്‍മകളില്‍ ആദ്യമെത്തുന്നത്. രാവിലെ പോർട്ടിക്കോയിലെ പടികളിൽ ഇരിക്കുമ്പോൾ, മുഖം നേരെപിടിക്കാതെ കാല്‍‌വിരലുകളില്‍ നോട്ടമൂന്നി നടക്കുന്ന ആ പെണ്‍‌കുട്ടിയെ കണ്ടിട്ടുണ്ടായിരുന്നു. റാഗിങ്ങിന്റെ പേരില്‍ കൈക്കുമ്പിളില്‍ മഴവെള്ളം ശേഖരിക്കുകയാണ്. ആ രംഗം ശ്രദ്ധിച്ചില്ലെന്നു വരുത്തി ലാബില്‍ പോയി.&lt;br /&gt;&lt;br /&gt;ബാബുസാറിനെ കണ്ടു റെക്കോര്‍ഡില്‍ ഒപ്പുവാങ്ങി തിരിച്ചു വരുമ്പോഴും അവർ അവിടെത്തന്നെയുണ്ട്. കരഞ്ഞു കലങ്ങിയ മിഴികള്‍ മനസ്സില്‍ തറഞ്ഞുകയറി. അടുത്തുചെന്നു. ഇളം‌പച്ച നിറത്തില്‍ പെയിന്റടിച്ച കെട്ടിടം മഴയേറ്റു മുഖം മിനുക്കിയിരുന്നു. അതിലൂടെ ഒലിച്ചിറങ്ങുന്ന തണുത്ത വെള്ളത്തുള്ളികള്‍ പ്രലോഭിപ്പിച്ചു. സുധിയെ ഗൌനിക്കാതെ പെണ്‍‌കുട്ടിക്കൊപ്പം കൈക്കുമ്പിളില്‍ മഴവെള്ളം ശേഖരിക്കാന്‍ കൂട്ടുചേര്‍ന്നു. കരച്ചിലിനിടയിലും ചുണ്ടിലെന്തോ മിന്നിമറഞ്ഞെന്നു തോന്നി. സന്ദർഭത്തിന്റെ ഗൌരവം കൈമോശം വന്നപ്പോൾ സുധി തോല്‍‌വി സമ്മതിച്ചു.&lt;br /&gt;&lt;br /&gt;“നിനക്കെന്തിന്റെ കേടാ രാജൂ?”&lt;br /&gt;&lt;br /&gt;അവന്‍ തിരിച്ചു നടന്നു. ക്ലാസ്സ് മുറിയില്‍ മറഞ്ഞു. കുമ്പിളാക്കി പിടിച്ചിരുന്ന കൈത്തലങ്ങള്‍ പെണ്‍‌കുട്ടി വേര്‍പെടുത്തി. മഴവെള്ളം നടുവിരലിലൂടെ ഒഴുകിയിറങ്ങി.&lt;br /&gt;&lt;br /&gt;കണ്ണീരിന്റെ പാടവീണ മുഖത്തുനോക്കി പറഞ്ഞു. “കൈ നീട്ടൂ”&lt;br /&gt;&lt;br /&gt;അല്പം ഇരുണ്ട കൈത്തലങ്ങള്‍ വീണ്ടും കുമ്പിളിന്റെ രൂപം കൊണ്ടു. അതിലേക്കു മഴവെള്ളം പകര്‍ന്നു കൊടുത്തു. കണ്ണീര്‍ച്ചാലുകള്‍ വകഞ്ഞുമാറി. രണ്ടാം നിലയിലേക്കു കയറിപ്പോകുന്ന പാദസരമിട്ട കാലടികള്‍ മറയുവോളം കണ്ണുകള്‍ പിന്തുടര്‍ന്നു.&lt;br /&gt;&lt;br /&gt;ക്ലാസിലെത്തി അടുത്തിരുന്ന പാപ്പനോട് സൂചിപ്പിച്ചു. “നാളെ ഒരു കാര്യമുണ്ട്”&lt;br /&gt;&lt;br /&gt;“പൂക്കളമത്സരമല്ലേ“&lt;br /&gt;&lt;br /&gt;“അല്ല. വേറൊന്ന്. നീ നേരത്തെ വരണം”&lt;br /&gt;&lt;br /&gt;അവന്‍ മൂളി. നേരത്തെ വരണമെന്നു ഓര്‍മിപ്പിക്കേണ്ടതില്ലായിരുന്നു. എന്നും ആദ്യമെത്തുന്നത് പാപ്പനാണ്. പിന്നീടെത്തുന്ന എല്ലാവരും പോര്‍ട്ടിക്കോയിലെ ചവിട്ടുപടിയിൽ സിഗററ്റുപുകയുടെ വലയങ്ങൾക്കിടയിൽ കുറ്റിത്താടി പടർന്ന മുഖം കാണും. ചിലർ ചിരിക്കും. ചിലർ കണ്ടുവെന്ന അർത്ഥത്തിൽ തലയാട്ടും. മറ്റുചിലർ ഗൌനിക്കാതെ കടന്നുപോകും. നാളെ പൂക്കളമത്സരമുണ്ടെന്നത് ഒഴിച്ചാല്‍ ആ പരിപാടിക്കു മാറ്റം വരുത്തേണ്ട കാര്യമൊന്നുമില്ല.&lt;br /&gt;&lt;br /&gt;പിറ്റേന്നു ചില്ലുജാലകത്തിനു കീഴിലെ കാത്തിരിപ്പ് അവള്‍ക്കു കൂടിയുള്ളതായി മാറിയിരുന്നു. ആളുംആരവവും എത്തിയിട്ടില്ലാത്ത പോര്‍ട്ടിക്കോയില്‍, തിമിര്‍ത്തുപെയ്യുന്ന മഴയെ നോക്കിയിരിക്കുന്ന ഒരുവേള. അപ്പൂപ്പന്‍ താടി സമാനം പാറിവരുന്ന ചെറുജലകണങ്ങള്‍ മുഖത്തെ പൊതിയുന്ന ഒരുവേള. തണുപ്പിന്റെ നിര്‍വൃതിയില്‍ മുങ്ങി ഇമകളടയും നേരം കുടചൂടി, മഴനനഞ്ഞൊരു പാദസരക്കിലുക്കം എത്തി.&lt;br /&gt;&lt;br /&gt;പാപ്പന്‍ അടുത്തേക്കു വിളിച്ചു.&lt;br /&gt;&lt;br /&gt;“പേരെന്താ?”&lt;br /&gt;&lt;br /&gt;“ശ്രീലത”&lt;br /&gt;&lt;br /&gt;“വീട്?”&lt;br /&gt;&lt;br /&gt;അടുത്തിരിക്കുന്നവനെ പാളിനോക്കി വിശദമായി പൂരിപ്പിച്ചു.&lt;br /&gt;&lt;br /&gt;“അങ്കമാലിക്കടുത്ത് അത്താണി”&lt;br /&gt;&lt;br /&gt;പാപ്പന്‍ ഗൌരവത്തില്‍ മൂളി കാര്യത്തിലേക്കു കടന്നു. “ലത ഒരു കാര്യം ചെയ്യണം”&lt;br /&gt;&lt;br /&gt;അപ്പുറത്തു അമ്പരപ്പ്. ചോദ്യഭാവം.&lt;br /&gt;&lt;br /&gt;“കൊറച്ചു മഴവെള്ളം കൊണ്ടുവാ”&lt;br /&gt;&lt;br /&gt;വാക്കുകള്‍ മൃദുവായിരുന്നെങ്കിലും പാപ്പന്റെ മുഖം പരുക്കനായിരുന്നു. വെളുത്തുതുടുത്ത, നി‌ഷ്‌കളങ്കമായ അവന്റെ മുഖത്തു അത്തരം ഭാവങ്ങള്‍ വിരിഞ്ഞതെങ്ങിനെയെന്നു ഞാന്‍ അല്‍ഭുതപ്പെട്ടു. പെണ്‍‌കുട്ടി ബാഗും കുടയും പൂക്കളമത്സരത്തിനു കൊണ്ടുവന്ന കുറച്ചുപൂക്കളും ചില്ലുവാതിലിനരുകില്‍ ഒതുക്കിവച്ചു. പോര്‍ച്ചിനു അരികിലെത്തി മഴയിലേക്കു കൈനീട്ടി. ഇടമുറിയാതെ പെയ്യുന്ന വര്‍ഷം കൈക്കുടന്നയില്‍ സാവധാനം നിറഞ്ഞു. കവിഞ്ഞു. വെള്ളം തുളുമ്പാതെ ശ്രദ്ധിച്ചു അരികിലേക്കു വന്നു. മുഖത്തു വിഷമം. കാര്‍മേഘങ്ങൾ.&lt;br /&gt;&lt;br /&gt;പാപ്പന്‍ ചിരിച്ചു.&lt;br /&gt;&lt;br /&gt;“ലത ഈ മഴവെള്ളം രാജൂന് കൊടുത്തേക്ക്. ഇന്നലെ അവന്റേന്ന് കടം വാങ്ങിയിരുന്നില്ലേ?”&lt;br /&gt;&lt;br /&gt;മഴയുടെ ഇരമ്പലിനൊപ്പം മനസ്സിന്റെ ഇരമ്പലും താളാത്മകമായി. എഴുതപ്പെട്ട തിരക്കഥയില്‍ ഇല്ലാത്ത ഒരു സീന്‍ കൂട്ടിച്ചേര്‍ത്തു പാപ്പന്‍ എഴുന്നേറ്റുപോയി. നിശബ്ദതയെ ഭേദിച്ചു കാലവര്‍ഷം മാത്രം പെ‌യ്‌തു. പൂന്തോട്ടത്തിലെ ചെടികളെ അവ നിരന്തരം താഢിച്ചു. താഢിച്ചു രസിച്ചു. അതിന്റെ ആരോഹണ അവരോഹണങ്ങളിലൂടെ ദൃഷ്‌ടികള്‍ മേഞ്ഞു. മഴവെള്ളം നിറഞ്ഞുതുളുമ്പുന്ന ഒരു കൈക്കുമ്പിള്‍ ചോദ്യചിഹ്നമായി മുന്നില്‍നിന്നു.&lt;br /&gt;&lt;br /&gt;“ഞാന്‍ പറഞ്ഞോ കടം വീട്ടണമെന്നു”&lt;br /&gt;&lt;br /&gt;ആദ്യമായി ശബ്ദിച്ചു, വളരെ മൃദുസ്വരത്തിൽ. "കളയട്ടെ...”&lt;br /&gt;&lt;br /&gt;മഴനനഞ്ഞു വെളുത്ത കൈത്തലം വിറച്ചു.&lt;br /&gt;&lt;br /&gt;“വേണ്ട. ഇങ്ങു തന്നേക്കൂ. ഒരു തുള്ളി പോലും കളയാതെ”&lt;br /&gt;&lt;br /&gt;തണുപ്പുകള്‍ പരസ്പരം കൂടിക്കലര്‍ന്നു. മനസ്സുകളും. പശ്ചാത്തലമായി മഴ പെയ്‌തു. പെയ്‌തു കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;രണ്ടു മണിക്കൂറുകൾ. അതിനൊടുവിൽ ഒന്നാം വർഷക്കാരുടെ പൂക്കളം പൂർത്തിയായി. ലതയെ അടുത്തേക്കു വിളിച്ചു. അഭിനന്ദിച്ചു.&lt;br /&gt;&lt;br /&gt;“സുന്ദരമായിരിക്കുന്നു ശ്രീലത...”&lt;br /&gt;&lt;br /&gt;പൂക്കളത്തിനു നേരെ ഇമചിമ്മാതെ നോക്കി ലത മറുപടി പറഞ്ഞു. “അല്ല. എന്തോ കുറവുണ്ട്. ഇത് അപൂർണമാണ്... അപൂർണമായ പൂക്കളമാണ്”&lt;br /&gt;&lt;br /&gt;&lt;br /&gt;“രാജു... രാജൂ” പാപ്പന്‍ കുലുക്കി വിളിച്ചു. അവന്റെ ചുണ്ടിലെ സിഗററ്റ് എരിഞ്ഞുതീരാറായിട്ടുണ്ട്. മുഖത്തു അനിർവചനീയമായ ഭാവം. തന്റെ ചിന്തകൾ അവനിലേക്കും പടർന്നുകയറിയിരുന്നോ?&lt;br /&gt;&lt;br /&gt;അത്രയുംനേരം അടക്കിവച്ച മനസ്സിലെ സംഘർഷങ്ങൾ കെട്ടുപൊട്ടിച്ചു. സ്റ്റിയറിംഗില്‍ വിശ്രമിക്കുന്ന പാപ്പന്റെ കൈത്തണ്ടയില്‍ വിരലുകള്‍ ചുറ്റിപ്പിണച്ച് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ലത വരുമോ പാപ്പാ...“ ഇത്ര തുറന്നു സംസാരിക്കാറില്ലാത്തതിനാൽ അവന്റെ മുഖത്തു അൽ‌ഭുതം. “…. മറ്റൊരാളുടേതായിട്ടും അവളെ മറക്കാനാകുന്നില്ല!”&lt;br /&gt;&lt;br /&gt;പാപ്പൻ സിഗററ്റുകുറ്റി പുറത്തേക്കെറിഞ്ഞു.&lt;br /&gt;&lt;br /&gt;“ഷീ ഈസ് അറ്റ് ചെന്നൈ. ഒരു ബിസിനസുകാരനെയാ കല്യാണം കഴിച്ചത്. വരുമെന്നു കരുതാന്‍ ന്യായങ്ങളില്ല”&lt;br /&gt;&lt;br /&gt;അധികരിച്ചു വരുന്ന തണുപ്പിനെ ചെറുക്കാനെന്ന മട്ടിൽ കൈകള്‍ ശരീരത്തോടു ചേര്‍ത്തു. മഴവെള്ളം പകര്‍ന്നുതന്ന ഒരു കൈത്തലത്തിന്റെ ചൂട് മേനിയിലേക്കു പ്രവഹിച്ചു. മൃതിയുടെ അടയാളമായ തണുപ്പിനെ പ്രതിരോധിച്ച് ഇളം‌ചൂട് ശരീരത്തിൽ സാവധാനം ഒഴുകിപ്പരന്നു. സീറ്റ് പിന്നിലേക്കു നിവർത്തിയിട്ടു കണ്ണടച്ചു കിടന്നു. മനസ്സിൽ ഒരു പൂക്കളം അപ്പോഴും അപൂര്‍ണമായി തന്നെ നിലകൊണ്ടു.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;****************************************&lt;br /&gt;&lt;br /&gt;പിറന്നാളുകള്‍ രണ്ടാണ്.&lt;br /&gt;ഒന്നു സുനിൽ...&lt;br /&gt;രണ്ട് ഉപാസന...&lt;br /&gt;&lt;br /&gt;അങ്ങു കൊടുങ്ങല്ലൂരിൽ വ്രതശുദ്ധി നോറ്റുവരുന്ന കോമരങ്ങൾ അശ്വതിക്കാവു തീണ്ടുന്ന മുഹൂര്‍ത്തത്തിലാണ് ഒന്നാമൻ ജനിച്ചത്. അവന്റേത് ഒരു കോമരത്തിന്റെ ജന്മമായിപ്പോയി. പക്ഷേ വ്യത്യാസമൊന്നുണ്ട്. മോക്ഷത്തെ ഒഴിവാക്കി, ഭക്തിയില്‍‌നിന്നു വിരക്തിയിലേക്കും വിരക്തിയില്‍നിന്നു ക്രോധത്തിലേക്കുമാണ് ചുവടുമാറ്റം സംഭവിച്ചത്. പാവം. മുക്‍തിയിലേക്കുള്ള പാത ഇനിയുമകലെ!&lt;br /&gt;&lt;br /&gt;ഉപാസന ജനിക്കുന്നത് നവംബറിലെ തണുപ്പുള്ള ഒരു സായാഹ്നത്തിലാണ്. യാദൃശ്ചികതയും അനിവാര്യതയും കൂടികലര്‍ന്ന നിമിഷത്തിന്റെ പരിണതി. ഡയറിത്താളുകളിലെ ആശയങ്ങൾ എഴുതിവക്കാൻ ഒരിടം തേടി ഗൂഗിളിൽ അലഞ്ഞപ്പോൾ കിട്ടിയ ഒരു ഇടം, അതിനെ ഞാൻ പേരിട്ടു വിളിച്ചു. ‘എന്റെ ഉപാസന’. ആദ്യം മനസ്സിലെ സംഘർഷങ്ങൾ എഴുതി നിറച്ചു. നിലക്കാത്ത അവയെകൊണ്ടു ബോറടിച്ചപ്പോൾ ഭാവനകളെയും കൂട്ടുവിളിച്ചു. എന്റെ ബ്ലോഗെഴുത്തിനു, ഉപാസനക്കു, ഇന്നു നാലുവര്‍ഷം തികയുകയാണ്. താങ്ങിനിര്‍ത്തിയ സുഹൃത്തുക്കൾക്കും അനുഗ്രഹം ചൊരിയുന്ന കാരണവന്മാർക്കും പ്രോത്സാഹിപ്പിക്കുന്ന എന്റെ നാട്ടുകാർക്കും ആദരവോടെ പ്രണാമം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6144143598001307533-1428900191508040652?l=enteupasana.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://enteupasana.blogspot.com/feeds/1428900191508040652/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6144143598001307533&amp;postID=1428900191508040652' title='58 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/1428900191508040652'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6144143598001307533/posts/default/1428900191508040652'/><link rel='alternate' type='text/html' href='http://enteupasana.blogspot.com/2010/11/blog-post.html' title='അപൂര്‍ണമായ ഒരു പൂക്കളം'/><author><name>ഉപാസന || Upasana</name><uri>http://www.blogger.com/profile/08914439392532740968</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='23' height='32' src='http://2.bp.blogspot.com/-yrQw4v_H7bE/TWxieVXyR2I/AAAAAAAAAzE/7YHymtsNwwc/s220/Sunil.JPG'/></author><thr:total>58</thr:total></entry><entry><id>tag:blogger.com,1999:blog-6144143598001307533.post-7766783754345423122</id><published>2010-09-26T18:59:00.000+05:30</published><updated>2010-09-26T18:59:17.898+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നീലമരണം</title><content type='html'>ഇളം‌നീല ഇന്‍‌ലന്‍ഡ് നാലായി മടക്കി നിവര്‍ത്തി അയാള് കത്തെഴുതാന് ഇരുന്നു. പേനയില് മഷി നിറച്ചു. കൈത്തലം ചലിച്ചുതുടങ്ങി.&lt;br /&gt;&lt;br /&gt;“പ്രിയപ്പെട്ട അമ്മക്കു,&lt;br /&gt;                                      കുറച്ചുനാളിനുശേഷം ഇന്നേ കത്തെഴുതാന് ഒഴിവുകിട്ടിയുള്ളൂ. എന്റെ തിരക്കുകള് അറിയാമല്ലോ. നാട്ടില്‍‌നിന്നു എത്തിയ ദിവസംതന്നെ കമ്പനി ഹുബ്ലിയിലേക്കു അയച്ചു. റെയില്‍‌വേയുടെ പുതിയ പ്രോജക്ട് തുടങ്ങുന്നതിനു മുന്നോടിയായുള്ള ഒരു സന്ദര്ശനം. തിരിച്ചെത്തിയപ്പോള് പ്രതീക്ഷിക്കാത്ത മറ്റു ചില ജോലിത്തിരക്കുകളും. കത്തെഴുതണം എന്ന ആഗ്രഹം അങ്ങിനെ നീണ്ടുപോയി. അമ്മ പരിഭവിക്കില്ലെന്നു കരുതുന്നു. &lt;br /&gt;&lt;br /&gt;ഞാന് കഴിഞ്ഞതവണ നാട്ടില് വന്നപ്പോള് ഇവിടെ റൂം മാറുന്നകാര്യം പറഞ്ഞിരുന്നില്ലേ. അതു ഭംഗിയായി നടന്നു. പുതിയവീട് ഞാന് മുമ്പു താമസിച്ച വീടിനു അടുത്തുതന്നെയാണ്. ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഏറ്റവും മുകളിലെ മുറി. എന്റെ റൂമിനുതാഴെയുള്ള നിലകളില് ആകെ ആറു കുടുംബങ്ങളുണ്ട്. എല്ലാവരും അന്യദേശക്കാര്. മലയാളികള് ആരുമില്ല. കന്നഡയും തമിഴും അക്കം‌പക്കം (വല്യമ്മ മദ്രാസിലായിരുന്നപ്പോള് അമ്മക്കു എഴുതാറുള്ള കത്തുകളിലെ ചില വാക്കുകള് എനിക്കു ഇപ്പോഴും ഓര്‍മ്മയുണ്ട്) അറിയാവുന്നതിനാല് വലിയ ബുദ്ധിമുട്ടില്ലാതെ എല്ലാം മാനേജ് ചെയ്യുന്നു.&lt;br /&gt;&lt;br /&gt;പിന്നെ ഞാനൊരു പ്രധാനകാര്യം പറയാന് പോവുകയാണ്. അമ്മ പരിഭ്രമിക്കരുത്. കാരണം എന്നെ സംബന്ധിച്ചിടത്തോളം ഇത് നിസാര സംഗതിയാണ്. ഞാനിപ്പോള് താമസിക്കുനത് നാലു നിലകളുള്ള ഫ്ലാറ്റിന്റെ ഏറ്റവും മുകളിലെ നിലയിലാണെന്നു പറഞ്ഞല്ലോ. പക്ഷേ ഇതിനെ ശരിക്കും ഒരു നില എന്നുവിളിക്കാന് പറ്റില്ല. കാരണം ടെറസില് പുതുതായി പണിത, ചെറിയ ഹാളും അത്രതന്നെ വലുപ്പമുള്ള ബെഡ്‌റൂമും കിച്ചണും മാത്രമുള്ള കൊച്ചുവീടാണിത്. ഇവിടെ മുമ്പ് താമസിച്ചിരുന്നത് അടുത്തുള്ള സ്‌കൂളില് പഠിപ്പിച്ചിരുന്ന ടീച്ചറാണ്. അവിവാഹിതയായ ഒരു മുപ്പതുകാരി. വടക്കന് കര്‍ണാടകയില് എവിടെയോ ആണ് അവരുടെ വീട്. ഇവിടെ അധികം ബന്ധങ്ങള് ഇല്ലായിരുന്നത്രെ. മൂന്നുമാസം മുമ്പ് ആ ചെറുപ്പക്കാരി ടീച്ചര് ടെറസിലുള്ള ഈ മുറിയിലെ ഫാനില് തൂങ്ങിമരിച്ചു. ഉടുത്തിരുന്ന ഷാളിലാണ് തൂങ്ങിയത്. കാരണം ആര്‍ക്കുമറിയില്ല. പ്രണയനൈരാശ്യമോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ആകാം. അതെന്തിങ്കിലുമാകട്ടെ. ഞാന് പറയാന് വന്നത് ഇതാണ്. ഞാന് താമസിക്കുന്നതും കിടന്നുറങ്ങുന്നതും ആ ചെറുപ്പക്കാരി തൂങ്ങിമരിച്ച അതേ മുറിയിലാണമ്മേ. രാത്രിയില് ഫാന് കറങ്ങുമ്പോള് എന്റെമനസ്സില് ചെറിയ പേടി ഇല്ലായെന്നല്ല. പക്ഷേ അമ്മക്കറിയാമല്ലോ കൌമാരകാലത്തു ഞാന് നിരീശ്വരവാദിയായിരുന്നെന്ന കാര്യം. അത്തരം പ്രവൃത്തികളുമായി ഇപ്പോള് ബന്ധമില്ലെങ്കിലും അന്നത്തെ ചില ചിന്തകള് എന്നില് ഇപ്പോഴുമുണ്ട്. അവയുടെ ബലത്തില് ഈ മുറിയില് പിടിച്ചുനില്‍ക്കാന് ബുദ്ധിമുട്ടില്ല“&lt;br /&gt;&lt;br /&gt;എഴുത്തു ഇത്രയുമെത്തിയപ്പോള് അയാളുടെ പിന്നില് ഒരു യുവതിയുടെ ചിരി ഉയര്‍ന്നു. പക്ഷേ അതു ഗൌനിക്കാതെ അയാള് എഴുത്ത് തുടര്‍ന്നു. &lt;br /&gt;&lt;br /&gt;“അമ്മ ഇപ്പോള് പറയാന് പോകുന്നതെന്താണെന്നു എനിക്കറിയാം. ഉടനെ ഇവിടെ മറ്റൊരു റൂം കണ്ടത്താന് ബുദ്ധിമുട്ടാണമ്മേ. ഈ മുറിയാണെങ്കില് ആരും താമസിക്കാന് തയ്യാറാകാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. മുമ്പ് താമസിച്ചിരുന്ന ചെറുപ്പക്കാരിയില്നിന്നു വാങ്ങിയതിന്റെ പകുതി വാടകക്കാണ് ഞാന് താമസിക്കുന്നത്. വീടിന്റെ ഉടമസ്ഥന് ആരെങ്കിലും താമസിക്കാന് തയ്യാറായി വരുന്നതും കാത്തിരിപ്പായിരുന്നു. ഞാന് അദ്ദേഹത്തെകണ്ടു ആവശ്യം അറിയിച്ചപ്പോള് അയാളുടെ മുഖത്തു എന്തു സന്തോഷമായിരുന്നെന്നോ. അടുത്ത നിമിഷം ആശ്ചര്യത്തോടെ എന്നോട് ചോദിക്കുകയും ചെയ്തു. ഒരാള് തൂങ്ങിമരിച്ച വീടാണെന്നു അറിയാമോ എന്ന്. ഞാന് അധികം ദൂരെയല്ല താമസിക്കുന്നതെന്നു പറഞ്ഞപ്പോള് അദ്ദേഹത്തിനു പിന്നേയും വിസ്‌മയം. ഏറ്റവും ഒടുവിലാണ് പ്രതീക്ഷിച്ച ചോദ്യം ഉടമസ്ഥന് ചോദിച്ചത്. അതായത് എനിക്കു ദൈവവിശ്വാസമുണ്ടോ എന്ന്. ഞാനെന്തു മറുപടിയായിരിക്കും കൊടുത്തിരിക്കുക എന്നു അമ്മക്കറിയാമല്ലോ.&lt;br /&gt;&lt;br /&gt;അപ്പോള് ഞാന് നിര്‍ത്തുകയാണ്. ഉടനെ ഈ മുറിയില്നിന്നു മാറാന് എനിക്കു പ്ലാനില്ല അമ്മേ. ചെറുപ്പക്കാരിയുടെ പ്രേതവുമായി ഞാന് പ്രേമത്തിലാകുമോ എന്നൊന്നും ഭയക്കേണ്ട. പ്രേമിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലെന്നു അറിയാമല്ലോ. ചേട്ടനോടും ഏട്ടത്തിയോടൂം കുഞ്ഞനോടും അന്വേഷണങ്ങള് പറയുക. ഈ എഴുത്ത് അച്ഛന്റെ അടുത്തിരുന്നാണ് അമ്മ വായിക്കുകയെന്ന് എനിക്കറിയാം. അച്ഛന് നരച്ച താടിയില് ചൊറിഞ്ഞു ചിരിക്കുന്നതും എനിക്കിപ്പോള് കാണാം.&lt;br /&gt;&lt;br /&gt;അപ്പോള് ഞാന് നിറുത്തുന്നു.&lt;br /&gt;സ്നേഹത്തോടെ&lt;br /&gt;അമ്മയുടെ …..“&lt;br /&gt;&lt;br /&gt;എഴുതിയത് ഒരാവര്‍ത്തികൂടി വായിച്ചു അയാള് ഇന്‍‌ലന്‍ഡ് നാലായി മടക്കി. പുറത്തു മേല്‍‌വിലാസം എഴുതി. ചുണ്ടില് ചൂണ്ടുവിരല് ഓടിച്ചു തുപ്പല് കാര്‍ഡിന്റെ ഓരത്തുതേച്ചു. എല്ലാം ഭദ്രമെന്നു ഉറപ്പുവരുത്തി മേശപ്പുറത്തിട്ടു കത്തിന്‍‌മേല് പേന വിലങ്ങനെ വച്ചു. തുടര്‍ന്നു ജനലിനുനേരെ നോക്കി പറഞ്ഞു.&lt;br /&gt;&lt;br /&gt;“കഴിഞ്ഞു”&lt;br /&gt;&lt;br /&gt;അയാള്‍ക്കു പുറം‌തിരിഞ്ഞു, ജനാലക്കു അഭിമുഖമായി ഒരു യുവതി നിന്നിരുന്നു. അയാളുടെ അറിയിപ്പു അവരില് പ്രത്യേകിച്ചു പ്രതികരണങ്ങളൊന്നും ഉണ്ടാക്കിയില്ല. ആകാശത്തു പറന്നു നടക്കുന്ന നക്ഷത്രങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. നിയോണ് ബള്‍ബുപോലെ മങ്ങി പ്രകാശിക്കുന്ന നീലകണ്ണുകള് ആകാശസീമയിലുള്ള എന്തോ ഒന്നിനെ ഉറ്റുനോക്കുകയായിരുന്നു. കണ്ണിമയനക്കാതെ ശില സമാനമുള്ള നില്‍പ്പ്. അതു ഏറെനേരം നീണ്ടു. മൂകതയില് അസ്വസ്ഥനായി അയാള് ചുമച്ചു. അപ്പോള് യുവതി തലതിരിക്കാതെ അയാളെ കയ്യാട്ടി വിളിച്ചു.&lt;br /&gt;&lt;br /&gt;“നീ കണ്ടോ അപ്പുറത്തെ ടെറസില് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ആ ചെറുപ്പക്കാരനെ“&lt;br /&gt;&lt;br /&gt;യുവതിയുടെ തോളിനുമുകളിലൂടെ അയാള് എത്തിച്ചുനോക്കി. സ്നേഹിതയുടെ പൊക്കത്തെപ്പറ്റി അപ്പോഴാണ് ബോധവാനായത്. എല്ലാ കൌമാരക്കാര്‍ക്കും പൊക്കംവക്കുന്ന പ്രായത്തിനുശേഷവും യുവതിക്കു പൊക്കം വച്ചിരിക്കണം. അല്ലാതെ ഇത്രയും ഉയരം വരാന് ന്യായമില്ല. &lt;br /&gt;&lt;br /&gt;അപ്പുറത്തെ ടെറസ്സില് ഉലാര്‍ത്തുന്ന ചെറുപ്പക്കാരനെ അയാള്‍ക്കു പരിചയമുണ്ടായിരുന്നു. യുവതി തുടര്‍ന്നു.&lt;br /&gt;&lt;br /&gt;“ഞാന് മരിക്കുന്നതിനുമുമ്പു ഈ ജനലിനരുകില് കസേരയിട്ടു കുട്ടികള്‍ക്കു പിറ്റേന്നത്തേക്കുള്ള പാഠഭാഗങ്ങള് തയ്യാറാക്കുമ്പോള് അവനെ പതിവായി കാണുമായിരുന്നു“&lt;br /&gt;&lt;br /&gt;“ആരെ അദ്ദേഹത്തെയോ!” അയാള് ആശ്ചര്യത്തോടെ ചോദിച്ചു.&lt;br /&gt;&lt;br /&gt;“നിനക്കെന്താ ഞാന് പറയുന്നതില് വിശ്വാസം വരുന്നില്ലേ?”&lt;br /&gt;&lt;br /&gt;അയാള് മറുപടി പറഞ്ഞില്ല. യുവതിയുടെ മുഖത്തുനിന്നു നോട്ടം പിന്‍‌വലിച്ചു അപ്പുറത്തെ ടെറസ്സിലേക്കു വീണ്ടും നോക്കി. രണ്ടു ബില്‍ഡിങ്ങുകളും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ടെറസുകളാണെങ്കില് മുട്ടിയുരസിയാണ് നില്‍ക്കുന്നത്. ഒരു കെട്ടിടത്തില്നിന്നു അനായാസം അടുത്തുള്ള കെട്ടിടത്തിലേക്കു പോകാം. പടികള് കയറുന്നപോലെ അനായാസം അതിനു സാധിക്കും. ഈ നഗരത്തിലെ ഭൂരിഭാഗം ജനവാസകേന്ദ്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. നേര്‍ത്ത അതിരിനാല് വേര്‍‌തിരിക്കപ്പെട്ടവര്. എന്നാല് മനസ്സുകൊണ്ടു വളരെ അകന്നവരും. &lt;br /&gt;&lt;br /&gt;യുവതി ചൂണ്ടിക്കാണിച്ച യുവാവിനെ അയാള്‍ക്കു പണ്ടേ അറിയാമായിരുന്നു. അഞ്ചുകൊല്ലം മുമ്പ് ഈ നഗരത്തില് എത്തിയ നാള് മുതല് ആ ചെറുപ്പക്കാരനെ കാണുന്നതാണ്. ആരും കൂടെയില്ലാതെ ഒറ്റക്കു താമസിക്കുന്ന സുമുഖന്. വെളുപ്പിനു നീലനിറമുള്ള അയഞ്ഞ പാന്റ്സും ടീഷര്‍ട്ടുമിട്ട് ജോഗിങ്ങിനു പോയി മടങ്ങിവരുന്നത് ഗേറ്റിനരുകില് പത്രം മറിച്ചുനോക്കി പല്ലുതേച്ചുകൊണ്ടിരിക്കുമ്പോള് അയാള് എന്നും കാണാറുണ്ട്. ചെറുപ്പക്കാരന്റെ ദൈനംദിനകാര്യങ്ങള് കിറുകൃത്യമാണ്. രാവിലെ എട്ടരക്കു തോളില് ‘ഐബി‌എം” ലേബലുള്ള ലാപ്‌ടോപ് തൂക്കി ഇറങ്ങും. കൃത്യം ഏഴിനു തിരിച്ചെത്തും. പിന്നെ പുറത്തുകാണില്ല. &lt;br /&gt;&lt;br /&gt;അയാള് തിരികെ കസേരയില് വന്നിരുന്നു അലക്ഷ്യമായി പറഞ്ഞു. “ആ ചെറുപ്പക്കാരന് രാത്രി പുറത്തിറങ്ങാറില്ലെന്നാണ് ഞാന് കരുതിയിരുന്നത്?”&lt;br /&gt;&lt;br /&gt;അയാളുടെ സ്വരത്തില് കീഴടങ്ങലിന്റെ ധ്വനിയുണ്ടായിരുന്നു. ഇത്രനാളും കണ്ടുപരിചയിച്ച ഒരുവന്റെ അറിയാത്ത പതിവുചര്യകളെപ്പറ്റി മറ്റൊരാള് പറയുമ്പോള് ഒന്നു തര്‍ക്കിക്കാന്പോലും കഴിയാത്തതിന്റെ കുണ്ഠിത്തം.&lt;br /&gt;&lt;br /&gt;“അത് അങ്ങിനെയല്ല. അവന് എന്നും രാത്രി പത്തരയോടെ ടെറസില് വരും. വെറുതെ നടക്കാന്. പക്ഷേ അവനതു വെറുമൊരു നടത്തമല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. നടക്കുന്നത് സ്വബോധത്തോടെയാണോ എന്നുപോലും സംശയമുണ്ട്. കാരണം എവിടെയെങ്കിലും എന്തെങ്കിലും ശബ്ദങ്ങളുണ്ടായാലോ അടുത്തുള്ള ടെറസ്സില് ആരെങ്കിലും വന്നുകയറിയാലോ അവനില് യാതൊരു ഭാവഭേദവുമുണ്ടാകില്ല. ഒന്നും ശ്രദ്ധിക്കാതെ ഈ ലോകത്തില് താന് മാത്രമേയുള്ളൂവെന്ന മട്ടില് തലങ്ങുംവിലങ്ങും നടക്കും“&lt;br /&gt;&lt;br /&gt;വിവരണം അത്രയുമായപ്പോള് അയാള് യുവതിയെ കൂര്‍പ്പിച്ചുനോക്കി. ആ നോട്ടം കൊണ്ടെന്താണ് ഉദ്ദേശിക്കുന്നതെന്നു യുവതിക്കു മനസ്സിലായി. &lt;br /&gt;&lt;br /&gt;“നിങ്ങള് സംശയിക്കണ്ട. എനിക്കവനെ ഇഷ്ടമായിരുന്നു. കാരണമൊന്നുമില്ലാതെയുള്ള ഒരു പ്രേമം. എന്നും അവനറിയാതെ ഞാനവനെ നിരീക്ഷിക്കുമായിരുന്നു. അവന്റെ ഏകാന്തതയെ ഭന്‍‌ജിക്കാനായി ചുറ്റുപാടും ആരുമില്ലെന്നു ഉറപ്പുവരുത്തി ഈ മുറിയില്നിന്നു പുറത്തിറങ്ങി വെറുതെ നടക്കുമായിരുന്നു. ക്രമേണ അങ്ങിനെ നടക്കുന്നത് എന്റേയും ശീലമായി. ഇടക്കു മനപ്പൂര്‍വ്വമല്ലെന്ന വിധത്തില് ഞാന് എന്തിലെങ്കിലിലുമൊക്കെ തട്ടും. പക്ഷേ അവനു അതിലൊന്നും ഒരു ഭാവഭേദവും ഉണ്ടാകില്ല. എപ്പോഴും നടപ്പുതന്നെ. ഒരു മണിക്കൂര് എങ്കിലും കഴിയാതെ ടെറസില്നിന്നു പോകാറില്ല. നടത്തത്തിനിടയില് ഒരിക്കല് പോലും ഇരിക്കാന് പാകത്തിനുള്ള പൊക്കമുള്ള ആ അലക്കുകല്ലില് ഇരിക്കുകയുമില്ല. എന്തോ അവന്റെ ഇത്തരം വിചിത്രമായ രീതികള് കൊണ്ടാണെന്നു തോന്നുന്നു എനിക്കു താല്പര്യം തോന്നിയത്. പക്ഷേ ഒരിക്കല് മാത്രമേ അവന് എനിക്കുനേരെ നോക്കിയിട്ടുള്ളൂ”&lt;br /&gt;&lt;br /&gt;അയാളില് ജിജ്ഞാസയുണര്‍ന്നു. “എങ്ങിനെയാണ് നീയവന്റെ ശ്രദ്ധയാകര്‍ഷിച്ചത്”&lt;br /&gt;&lt;br /&gt;യുവതി നിഷേധാര്‍ത്ഥത്തില് തലയാട്ടി.&lt;br /&gt;&lt;br /&gt;“ഞാന് ശ്രദ്ധയാകര്‍ഷിച്ചതല്ല. മറിച്ച് അവന് എന്നോടു സംസാരിക്കുകയാണുണ്ടായത്. ഒരിക്കല് നടന്നു ക്ഷീണിച്ചപ്പോള് ഞാന് ടെറസ്സിന്റെ കൈവരിയില് ഇരുന്നു. തൊട്ടപ്പുറത്തു അവനുണ്ടെന്ന ചിന്ത എന്റെ മനസ്സില് ഇല്ലായിരുന്നു. കാരണം അവനെപ്പോഴും അവന്റെ ലോകത്തുമാത്രമാണ്. പക്ഷേ പിന്നീട് എന്റെതോളില് ഒരു തണുത്തകരം മൃദുവായി സ്പര്‍ശിച്ചപ്പോള് ഞാന് തിരിഞ്ഞുനോക്കി”&lt;br /&gt;&lt;br /&gt;“എന്താണ് അവന് നിന്നോടു ചോദിച്ചത്?”&lt;br /&gt;&lt;br /&gt;“ഒരു വിചിത്രമായ ചോദ്യം. ആദ്യമെനിക്കു മനസ്സിലായില്ല. കാരണം അതുപോലെയുള്ള ചോദ്യങ്ങള് ആരെങ്കിലും ചോദിക്കുമെന്നു ഞാന് തീരെ കരുതിയിരുന്നില്ല. പ്രതീക്ഷിച്ച ചോദ്യങ്ങളില് ഒന്നും അവന് ചോദിച്ച ചോദ്യമുണ്ടായിരുന്നില്ല. ചോദ്യത്തിലെ പദാവലികള് എന്റെ പദാവലികളില്‍‌നിന്നു വ്യത്യാസവുമുണ്ടായിരുന്നു“&lt;br /&gt;&lt;br /&gt;ഒന്നു നിര്‍ത്തിയിട്ടു യുവതി തുടര്‍ന്നു. “ആകാശത്തുള്ള ഒരുപാട് നക്ഷത്രങ്ങളിലായിരിക്കും മിക്കപ്പോഴും അവന്റെ നോട്ടം പതിഞ്ഞിരിക്കുക. അവയില്‍‌നിന്നു കണ്ണെടുക്കാതെയാണ് ടെറസിലൂടെയുള്ള നടത്തവും. എന്നോട് സംസാരിച്ചപ്പോഴും ഒരുനിമിഷത്തേക്കു മാത്രമേ അവന് എന്റെ മുഖത്തു നോക്കിയുള്ളൂ. പിന്നെ പതിവുപോലെ ആകാശത്തേക്കു കണ്ണുനട്ടു. അവിടെ അവനൊരു നീലനക്ഷത്രത്തെ കാണുന്നുണ്ടെന്നും അവിടെനിന്നാരോ എന്നെ അങ്ങോട്ടേക്കു വിളിക്കുന്നുണ്ടെന്നുമാണ് അവന് എന്നോടു പറഞ്ഞത്. അതുപറയുമ്പോള് കണ്ണുകള് നീലനിറത്തില് ശോഭിക്കുന്നുണ്ടായിരുന്നു. അവന് ചൂണ്ടിക്കാണിച്ചിടത്തേക്കു നോക്കിയപ്പോള് നീലനിറത്തില് തിളങ്ങുന്ന വലിയൊരു നക്ഷത്രം ഞാന് കാണുകയും ചെയ്തു”&lt;br /&gt;&lt;br /&gt;“എന്നിട്ട്” യുവതിയുടെ വിവരണത്തില് അയാള്‍ക്കു രസം പിടിച്ചു&lt;br /&gt;&lt;br /&gt;“ഞാന് കണ്ണെടുക്കാതെ ആ നക്ഷത്രത്തെ നോക്കിനിന്നു. വല്ലാത്തൊരു ആകര്‍ഷണശക്തിയായിരുന്നു അതിനു. എത്രനേരം അങ്ങിനെ നിന്നു എന്നറിയില്ല. അവസാനം എപ്പോഴോ തിരിഞ്ഞുനോക്കിയപ്പോള് അവനെ അടുത്ത ടെറസില് കണ്ടില്ല. ദൌത്യം പൂര്‍ത്തിയാക്കി അവന് പോയിരുന്നു”&lt;br /&gt;&lt;br /&gt;വളരെനാള് മനസ്സില് പൂരിപ്പിക്കപ്പെടാതെ കിടന്ന, അന്നുവരെ ചോദിച്ചിട്ടില്ലാത്ത ആ ചോദ്യം ചോദിക്കാന് ഇപ്പോഴാണ് പറ്റിയ സന്ദര്‍ഭമെന്നു അയാള്‍ക്കു തോന്നി. &lt;br /&gt;&lt;br /&gt;“നീയെന്നോട് ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു. അതുചെയ്യാ
